Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2025, 03:34 pm IST
in Kerala

തിരുവനന്തപുരം: നാളെ ഇടത്-വലത് തൊഴിലാളി യൂണിയനുകൾ നടത്താൻ പോകുന്ന പണിമുടക്ക് കേരളത്തിന്റെ വികസനത്തെ പിന്നോട്ട് അടിക്കുന്നത്: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

കേ രളത്തിന്റെ സാമ്പത്തിക അവസ്ഥ എല്ലാവർക്കും അറിയാം. സാമ്പത്തിക പരാജയവും സാമ്പത്തിക പ്രതിസന്ധിയും ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെല്ലാം ഈ പ്രതിസന്ധി വ്യക്തമാണ്. കടം മേടിച്ചു ജീവിക്കുന്ന അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. ആശാ വർക്കർമാർക്കും സർക്കാർ ജീവനക്കാർക്കും ശമ്പളവും പെൻഷനും എല്ലാം പ്രതിസന്ധിയിലാണ്.

ഈ സാഹചര്യത്തിൽ നടക്കുന്ന പണിമുടക്ക് കേരളത്തിലെ അവസ്ഥയെ കൂടുതൽ വഷളാക്കും. “വികസിത കേരളം സൃഷ്ടിക്ക്” എന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാട്. അതിന് നിക്ഷേപങ്ങൾ വേണം. ഭരണം താരൻപിള്ളയിടങ്ങളിൽ നിക്ഷേപം വരും. എന്നാൽ നിക്ഷേപകരെയും ടാലന്റുകളെയും കേരളത്തിൽ നിന്ന് ആട്ടിപ്പായിക്കുന്ന നയമാണ് ഇടത്-വലത് മുന്നണികൾ സ്വീകരിക്കുന്നത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപകരെ സ്വാഗതം ചെയ്യുമ്പോൾ കേരളം പുറംതിരിഞ്ഞ് നിൽക്കുന്നു. കേരളം മാത്രം തകർന്ന രാഷ്‌ട്രീയമാണ് ഉയർത്തിപ്പിടിച്ച് പണിമുടക്ക് നടത്തുന്നത്. അതിന്റെ ഫലം നിക്ഷേപകർ ഇവിടേക്ക് തിരിഞ്ഞുനോക്കില്ല. ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിക്ഷേപകർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമ്പോൾ കേരളം നൽകുന്നത് പണിമുടക്കും സമരവുമാണ്.
ട്രേഡ് യൂണിയനുകൾക്ക് ബിജെപി എതിരല്ല. എന്നാൽ രാജ്യത്തിന്റെ പുരോഗതിയെ തകർക്കുന്ന രീതിയിലേക്ക് ട്രേഡ് യൂണിയനുകൾ നിലപാട് സ്വീകരിക്കരുത്. പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവർക്കും ജനാധിപത്യപരമായി അവകാശമുണ്ട്. എന്നാൽ സ്റ്റേറ്റ് സ്പോൺസർഡ് പണിമുടക്ക് പാടില്ല എന്നാണ് ബിജെപി നിലപാട്. പ്രതിഷേധിക്കാൻ തൊഴിലാളി സംഘടനകൾക്ക് അവകാശമുണ്ട്, പക്ഷേ സർക്കാർ പിന്തുണയ്‌ക്കാൻ പാടില്ല.

സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ജനങ്ങൾക്ക് വേണ്ടി സാമ്പത്തിക രംഗം മെച്ചപ്പെടുത്തുക എന്നതാണ്. പണിമുടക്കിന്റെ പ്രത്യയശാസ്ത്രം പാർട്ടി ഉപേക്ഷിക്കണം. യൂണിയനുകൾ ചെയ്യേണ്ടത് യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്ന ഫ്രെയിംവർക്കാണ്.

“ചൈനയോട് ബഹുമാനം ഉണ്ട്” എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ചൈനയിൽ നിന്ന് ആദ്യം പഠിക്കേണ്ടത് അവിടെ പണിമുടക്കും സമരവും ഇല്ല എന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
.

Tags: keralabjpRajeev Chandrasekhareconomic developmentNational strikeAgainst Developed Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.