Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്

ഗോപിക കൃഷ്ണന്‍ by ഗോപിക കൃഷ്ണന്‍
Jul 7, 2025, 11:47 am IST
in Sports
പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌

പെരുമ്പാവൂര്‍ പണിക്കരമ്പലത്ത് ഒരുക്കിയിട്ടുള്ള റോഡ് സര്‍ക്യൂട്ടോടുകൂടിയ സ്‌കേറ്റിങ് റിങ്‌

കൊച്ചി: അന്താരാഷ്‌ട്ര നിലവാരത്തില്‍ നിര്‍മിച്ച സംസ്ഥാനത്തെ ആദ്യത്തെ റോളര്‍ സ്‌കേറ്റിങ് റിങ് പെരുമ്പാവൂര്‍ പണിക്കരമ്പലത്ത്. മുന്‍ അന്താരാഷ്‌ട്ര സ്‌കേറ്ററായ കെ.എസ്. സിയാദ് ആണ് സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. മറ്റു കായികവിനോദങ്ങളെ അപേക്ഷിച്ച് മിതമായ ചെലവുളള കായിക വിനോദമാണ് സ്‌കേറ്റിങ്. എന്നാല്‍ സ്‌കേറ്റിങ്ങിന് ഇതുവരെയും കേരളത്തില്‍ കാര്യമായ പ്രചാരം നേടാനായിട്ടില്ല. 2013 മുതല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുളള സ്‌കേറ്റിങ്, ട്രാക്കുകളുടെ അഭാവം മൂലം പിന്നാക്കം പോകുകയാണ്. 280 മീറ്റര്‍ റോഡ് സര്‍ക്യൂട്ടിനാല്‍ ചുറ്റപ്പെട്ട, വനപ്രദേശത്തിന് നടുവില്‍ 200 പോളിയുറീന്‍ (പി യു) സിന്തറ്റിക്ക് ബാങ്ക് ട്രാക്ക് സ്ഥാപിച്ചത്.

രാജ്യാന്തര നിലവാരത്തില്‍ 200 മീറ്റര്‍ ബാങ്ക്ഡ് ട്രാക്കും 280 മീറ്റര്‍ റോഡ് സര്‍ക്യൂട്ടുുമാണുളളത്. 39 മീറ്റര്‍ വീതിയും 97 മീറ്റര്‍ നീളമുളള ട്രാക്കിന് 6.5 മീറ്റര്‍ വീതിയുളള ബാങ്ക്ഡ് ട്രാക്ക്, 280 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയും ഉളള റോഡ് സര്‍ക്യൂട്ട്്, 100 മീറ്റര്‍ സ്പ്രിന്റ് ട്രാക്ക് എന്നീ സൗകര്യങ്ങളും ഉണ്ട്. ഒന്നരയേക്കറിലാണു ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. 2023ല്‍ പാലക്കാട് 150 മീറ്റര്‍ ബാങ്ക് ട്രാക്കും 200 മീറ്റര്‍ പരബോലിക് ട്രാക്കും നിര്‍മിച്ചിരുന്നു. കേരളത്തില്‍ മൂന്ന് സ്റ്റാന്‍ഡേര്‍ഡ് സ്‌കേറ്റിങ് ട്രാക്കുകള്‍ മാത്രമേയുളളൂ. അതില്‍ രണ്ടെണ്ണം പാലക്കാടാണ്.
2009ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ സിയാദ് പ്രതിധീകരിച്ചിരുന്നു. എട്ട് തവണ സംസ്ഥാന ചാമ്പ്യനായി. 2006, 2008 എന്നീ വര്‍ഷങ്ങളില്‍ ദേശീയ മെഡല്‍ ജേതാവാകുകയും ചെയ്ത കായികതാരമാണ് സിയാദ്.

സ്‌കേറ്റിങ് റിങ് ഒരുക്കുന്നതിനുളള തുക കണ്ടെത്തുന്നതിനായി സര്‍ക്കാരെ സമീപീച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സിയാദ് തന്റെ വീട് പണയപ്പെടുത്തിയും സുഹൃത്തുക്കളില്‍ നിന്നും പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും പണം കടം വാങ്ങിയുമാണ് ,2025 ജനുവരിയില്‍ ഒരു കോടിയിലധികം രൂപ ചെലവഴിച്ച് റിങ് പൂര്‍ത്തിയാക്കിയത്. ‘പണയപ്പെടുത്തിയ വീട് ഇതുവരെയും തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്’-സിയാദ് പറഞ്ഞു. കൊച്ചിയില്‍ നിന്നുളള നിരവധി കുട്ടികള്‍ പരിശീലനത്തിനായി ദിനംപ്രതി ഇവിടെ എത്തുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ആദ്യ സ്‌കേറ്റിങ് ട്രാക്കാണിത്. നിലവില്‍ ഇവിടെ 4 പരിശീലകരും 40 വിദഗ്ധ വിദ്യാര്‍ത്ഥികളും 30 തുടക്കക്കാരുമാണ് ഉളളത്. കൂടാതെ ഔട്ട് സൈഡ് സ്‌കേറ്റര്‍മാരും അവധി ദിനങ്ങളില്‍ പരിശീലനത്തിനായി എത്താറുണ്ട്.

Tags: PerumbavoorNewgen TrackInternational standard skating ring
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

Local News

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

Kerala

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.