Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍ പിഎഫ്ഐക്കാര്‍ ഇടതുപാര്‍ട്ടികളില്‍ ആധിപത്യം ഉറപ്പിക്കുന്നു

എസ്എഫ്ഐ നേതാവിനെ അക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഐക്കാരനായ മുന്‍ പിഎഫ്ഐ നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2025, 11:57 am IST
in Kerala

ആലപ്പുഴ: ആയിരത്തോളം പേരെ വധിക്കാന്‍ ഹിറ്റ്ലിസ്റ്റ് തയാറാക്കിയ നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ ചേക്കേറുന്നു. പകല്‍ ഈ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും രാത്രിയില്‍ എസ്ഡിപിഐയിലും സജീവമാണ് ഇവര്‍. ഭരണത്തിന്റെ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ ഇടതുപ്രസ്ഥാനങ്ങളിലാണ് ഇവര്‍ കൂടുതലായി കടന്നു കൂടിയത്. മുസ്ലീം പ്രീണനം ലക്ഷ്യമാക്കി മുന്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഈ പാര്‍ട്ടികളില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ആലപ്പുഴ ചാരുംമൂട് എസ്എഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് മുന്‍ പിഎഫ്ഐക്കാരായ സിപിഐ പ്രവര്‍ത്തകരാണ്. നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇസ്ലാമിക ഭീകരവാദികള്‍ ഹൈജാക്ക് ചെയ്യുകയാണെന്നാണ് ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ആളെണ്ണം കൂട്ടാന്‍ ഭീകരവാദികള്‍ ഒരുക്കിയ കെണിയില്‍ സിപിഐയും വീഴുന്നു എന്നാണ് അവരുടെ വെളിപ്പെടുത്തല്‍.

എസ്എഫ്ഐ നേതാവ് ചാരുംമൂട് കുന്നില്‍ നൗജാസ് മുസ്തഫയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ പ്രാദേശിക പിഎഫ്ഐ നേതാവും കായിക പരിശീലകനുമായ ചാരുമൂട് വേടരപ്ലാവ് ഹാറൂണ്‍ നിവാസില്‍ ഹനീഫ മകന്‍ ഹൈറൂല്‍, വേടരപ്ലാവ് ചരുവുപറമ്പില്‍ ബഷീര്‍ മകന്‍ നിഷാദ് എന്നിവരെയാണ് മാവേലിക്കര അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി രണ്ടു വര്‍ഷം മൂന്നു മാസം കഠിന തടവിനും ഒരു മാസം സാധാരണ തടവിനും ശിക്ഷിച്ചത്. 6500 പിഴയും പ്രതികള്‍ ഒടുക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം. പിഎഫ്ഐയുടെ തീവ്രവാദ ക്ലാസുകളില്‍ പങ്കെടുത്ത് അതിന്റെ സ്വാധീനത്തിലാണ് ഇവര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘം എസ്എഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ചത്. എസ്ഡിപിഐ മാവേലിക്കര മണ്ഡലം സെക്രട്ടറിയായിരുന്ന ഹൈറൂല്‍, പിഎഫ്ഐ നിരോധനത്തിന് ശേഷം സിപിഐയിലെത്തി.

പിഎഫ്ഐ നിരോധനത്തിന് ശേഷം ആ സംഘടനയുടെ അറിവോടെ തന്നെ പ്രവര്‍ത്തകര്‍ മറ്റു പാര്‍ട്ടികളില്‍ ചേക്കേറി തുടങ്ങി. ആദ്യം മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് ഹൈറൂല്‍ സിപിഐയിലെത്തിയത്. പിന്നീട് 2023 ഏപ്രിലില്‍ സിപിഐക്കാരനായ മന്ത്രിയെ തന്റെ വീട്ടില്‍ വിരുന്നിന് ക്ഷണിച്ചുവരുത്തി അതിന്റെ ചിത്രങ്ങളും ഇയാള്‍ സമുഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

ഇത്തരക്കാരെ സിപിഐ കൂടെക്കൂട്ടുന്നതിനെതിരെ സ്വന്തം അണികളും മറ്റു പാര്‍ട്ടികളും വിമര്‍ശനം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ നിഗൂഢ ലക്ഷ്യങ്ങള്‍ മുന്‍ നി
ര്‍ത്തി മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്ന് പുകമറ സൃഷ്ടിക്കുന്ന ഇക്കൂട്ടര്‍ രാത്രി എസ്ഡിപിഐയില്‍ സജീവമാണെന്ന് മറ്റു പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനായി, വിവിധ പാര്‍ട്ടികളിലെ നേതാക്കളെ പൊതുപരിപാടികളില്‍ ക്ഷണിച്ചും അവരുടെ വസതികളിലോ ഓഫീസിലോ ചെന്ന് മധുരവിതരണമോ ലഘുലേഖ വിതരണമോ നടത്തി അതിന്റെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും എസ്ഡിപിഐയുടെ പതിവു രീതിയാണ്.

സിപിഎമ്മിനുള്ളില്‍ മുന്‍ പിഎഫ്ഐക്കാരുടെ സ്വാധീനം ശക്തമാണ്. കായംകുളത്ത് എസ്എഫ്ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഎമ്മുകാരനായ പിഎഫ്ഐ ഭീകരനായിരുന്നു.

Tags: left partiesPFI members
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

നേപ്പാളിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്

Kerala

ശബരിമലയിലെ സ്‌പോട്ട് ബുക്കിംഗ് : 26 ന് പന്തളത്ത് ഹൈന്ദവ യോഗം, എതിര്‍പ്പുമായി ഇടതു പാര്‍ട്ടികളും

Kottayam

വോട്ടെടുപ്പിനെത്തിയില്ല, ഭരണങ്ങാനം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പണി കൊടുത്ത് സിപിഎം

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.