Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന്റെ ബോംബാക്രമണത്തിനെതിരെ ദല്‍ഹി സുസജ്ജം…അഭയം തേടാന്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍; അംബാലയില്‍ റഫാല്‍ ജെറ്റ് കേന്ദ്രം

പാകിസ്ഥാന്റെ വ്യോമാക്രമണമുണ്ടായാല്‍ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് കയറിയൊളിക്കാനുള്ള ഭൂഗര്‍ഭ അറകളാക്കി ദല്‍ഹി മെട്രോയുടെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളെ മാറ്റാന്‍ സാധിക്കും. ഇന്ത്യയില്‍ മാത്രമല്ല, ജര്‍മ്മനി ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെല്ലാം നഗരങ്ങളിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള സുരക്ഷാകേന്ദ്രങ്ങളാണ്.

Janmabhumi Online by Janmabhumi Online
Jun 24, 2025, 08:35 pm IST
in India
ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍

ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: പാകിസ്ഥാന്റെ വ്യോമാക്രമണമുണ്ടായാല്‍ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് കയറിയൊളിക്കാനുള്ള ഭൂഗര്‍ഭ അറകളാക്കി ദല്‍ഹി മെട്രോയുടെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളെ മാറ്റാന്‍ സാധിക്കും. ഇന്ത്യയില്‍ മാത്രമല്ല, ജര്‍മ്മനി ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെല്ലാം നഗരങ്ങളിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള സുരക്ഷാകേന്ദ്രങ്ങളാണ്.

റഷ്യയുടെ ബോംബാക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉക്രൈനിലെ കീവിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളാണ് ഉപയോഗിച്ചത്. കീവില്‍ 52 ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍ ഉണ്ട്.  ഇത് റഷ്യ-അമേരിക്ക ശീതയുദ്ധകാലത്ത് നിര്‍മ്മിച്ചവയാണ്. കീവിലെ ഭൂഗര്‍ഭ റെയില്‍വേസ്റ്റേഷനുകളില്‍ പതിനിയിരക്കണക്കിന് ജനങ്ങള്‍ രാത്രിയായാല്‍ റഷ്യയുടെ ബോംബാക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ കിടക്കയും അവരുടെ വളര്‍ത്തുനായ്‌ക്കളുമായി അഭയം തേടുന്നത് സ്ഥിരം കാഴ്ചയാണ്.

റഷ്യയിലെ ഒരു ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനാണ് പാര്‍ക് പോബെഡി സ്റ്റേഷന്‍. ഇത് ഭൂനിരപ്പില്‍ നിന്നും 84 മീറ്റര്‍ താഴെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ദല്‍ഹി മെട്രോയുടെ ഭാഗമായി ആകെ 257 സ്റ്റേഷനുകള്‍ പണിതിട്ടുണ്ടെങ്കില്‍ ഇതില്‍ 71 എണ്ണം മാത്രമാണ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളായി ഉള്ളത്. യെല്ലോ ലൈന്‍ സ്റ്റേഷനുകള്‍ക്ക് 20 ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ചൗരി ലെയിനും ഹോസ് ഖാസും വരെ ഉള്‍പ്പെടുന്നു. ഇതില്‍ ഹോസ് ഖാസ്, ചൗരി ബസാര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ യഥാക്രമം 25ഉം 29 മീറ്റര്‍ മാത്രം ആഴത്തിലാണ്. 40 കിലോമീറ്റര്‍ ദൂരമുള്ള മജന്ത ലൈനില്‍ 15 ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ട്. 59.2 കിലോമീറ്റര്‍ ദൂരമുള്ള പിങ്ക് ലൈനിന് 12 ഭൂഗര്‍ഭ സ്റ്റേഷനുകള്‍ ഉണ്ട്. അതുപോലെ വയലെറ്റ് ലൈനിലാകട്ടെ 11 ഭൂഗര്‍ഭസ്റ്റേഷനുകള്‍ ഉണ്ട്.

അതുപോലെ ചില സ്വകാര്യ കമ്പനികള്‍ ഭൂഗര്‍ഭ സുരക്ഷാഅറകള്‍ ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ചില കെട്ടിടങ്ങളുടെ ബേസ് മെന്‍റുകള്‍ ജനങ്ങള്‍ക്ക് ഒളിക്കാവുന്ന കേന്ദ്രങ്ങളാക്കാമെന്ന് ദല്‍ഹി പൊലീസ് വിലയിരുത്തുന്നു.

ഒളിക്കാന്‍ ബങ്കറുകള്‍
സ്വിറ്റ് സര്‍ലാന്‍റിനാണ് ഏറ്റവും കൂടുതല്‍ ബങ്കറുകള്‍ ഉള്ളതായി പറയപ്പെടുന്നത്. യുദ്ധസാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഒളിക്കാന്‍ ഇവിടെ 3.6 ലക്ഷം ഭൂഗര്‍ഭ അറകള്‍ ഉണ്ട്. സ്വിറ്റ്സര്‍ലാന്‍റിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു അടിയന്തരയുദ്ധസാഹചര്യത്തില്‍ ഇവിടെ അഭയം തേടാം. അതേ സമയം ഇന്ത്യയ്‌ക്ക് ജമ്മുകശ്മീരില്‍ ആകെ 8000 ബങ്കറുകള്‍ മാത്രമാണ് ഉള്ളത്. ഇപ്പോള്‍ ജമ്മു, കത്വ, സാംബ, പൂഞ്ച്, രജൗറി എന്നീ അഞ്ച് ജില്ലകളില്‍ മറ്റൊരു 14,460 ബങ്കറുകള്‍ കൂടി നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സാധാരണ പൗരന്മാര്‍ക്ക് നേരെ പാകിസ്ഥാന്‍ യുദ്ധനിയമം ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ബങ്കറുകള്‍ ഇവിടെ നിര്‍മ്മിക്കുന്നത്.

അംബാലയിലുണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍

ദല്‍ഹിയിലെ അംബാലയിലാണ് ഇന്ത്യയുടെ എയര്‍ഫോഴ്സ് സ്റ്റേഷന്‍ ഉള്ളത്. ഇന്ത്യയിലെ റഫാല്‍ യുദ്ധവിമാനങ്ങള്‍ എല്ലാം പാര്‍ക്ക് ചെയ്തിരിക്കുന്നത് ദല്‍ഹിയിലെ അംബാലയിലുള്ള ഈ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ്. ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ അംബാലയില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ പറന്നുയരും. ഇന്തോ-പാക് അതിര്‍ത്തിയിലാണ് അംബാല എയര്‍ഫോഴ്സ് സ്റ്റേഷന്‍ നിലകൊള്ളുന്നത്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യോമബേസാണ് ഇത്. ‘ഗോള്‍ഡന്‍ ഏരോസ്’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയുടെ 17 സ്ക്വാഡ്രന്‍ പ്രവര്‍ത്തിക്കുന്നത് അംബാല എയര്‍ബേസിലാണ്. 1919ല്‍ ആണ് ആദ്യമായി ഇവിടെ ഒരു എയര്‍ബേസ് സ്ഥാപിക്കപ്പെട്ടത്.

 

Tags: Delhi Metro railway stationshelter from bombingAmbala Rafalejetbombingdelhi metro#Rafalejet
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടരൂപം കാണിച്ച് നടത്തിയ പരിഹാസം (ഇടത്ത്) റഫാല്‍ ജെറ്റ് ഉപയോഗിച്ച് തൊടുത്ത മിസൈലില്‍ തകര്‍ന്ന പാക് ഭീകരകേന്ദ്രത്തിന്‍റെ ചിത്രം (വലത്ത്)
India

ആണുങ്ങള്‍ റഫാല്‍ ജെറ്റ് ഉപയോഗിക്കുന്നത് ഇങ്ങിനെയാണ്….റഫാല്‍ ജെറ്റില്‍ നാരങ്ങയും മുളകും വെച്ച് കളിയാക്കിയ കോണ്‍ഗ്രസ് നേതാവിന് വിമര്‍ശനം

World

സംയുക്ത അഭ്യാസത്തിനിടെ സ്വന്തം പൗരന്മാരുടെ മേൽ ബോംബുകൾ വർഷിച്ച് ദക്ഷിണ കൊറിയ; 15 പേർക്ക് പരിക്കേറ്റു, 4 പേരുടെ നില ഗുരുതരം

India

എക്സിറ്റ് ഗേറ്റുകൾ ചാടിക്കടന്ന് , റെയിൽവേ സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ ഇസ്ലാമിസ്റ്റുകൾ ; ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിന് മുൻപുള്ള കാഴ്‌ച്ചകൾ

World

ബാലി ബോംബാക്രമണം ഉണങ്ങാത്ത മുറിവ് : ഭീകരർക്കെതിരെ കടുത്ത നടപടിയുമായി ഇന്തോനേഷ്യ : നാല് ഭീകരരെ കസ്റ്റഡിയിലെടുത്തു

India

ബോംബാക്രമണം; മണിപ്പൂരില്‍ മുന്‍ എംഎല്‍എയുടെ ഭാര്യ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം: 2 ഇടങ്ങളിലായി സംസ്‌കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്‌കരിക്കാന്‍ കനിവ് തേടി മകന്‍

Biju Menon Suresh Gopi Ottakomban movie stills

പാലാക്കാര്‍ ഒരിക്കല്‍ക്കൂടി ജൂബിലി കൂടും!, തിരുനാള്‍ പുനരാവിഷ്‌കരിക്കുന്നത് സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനുവേണ്ടി

കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു എത്തി; ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

കടലാസ് കാര്‍ഡേ വിട, കെഎസ്ആര്‍ടിസി ബസുകളില്‍ സ്റ്റുഡന്‌റ് കണ്‍സഷന്‍ കാര്‍ഡുകളും ഡിജിറ്റലാവുന്നു

ബിനോയ് വിശ്വത്തിനെതിരെ ആക്ഷേപ പരാമര്‍ശം: കമലാ സദാനന്ദനും കെ.എം. ദിനകരനും താക്കീത്

ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍

പാകിസ്ഥാന്റെ ബോംബാക്രമണത്തിനെതിരെ ദല്‍ഹി സുസജ്ജം…അഭയം തേടാന്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍; അംബാലയില്‍ റഫാല്‍ ജെറ്റ് കേന്ദ്രം

ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ പിഴവ് : മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies