Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

Janmabhumi Online by Janmabhumi Online
Jun 24, 2025, 05:02 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

നാഗാരാധനയ്‌ക്ക് പേരുകേട്ട കേരളത്തിലെ ആദ്യ അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്ന്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ശക്തിസാന്നിധ്യമെന്ന് വിശ്വാസം , അതാണ് ആമേട സപ്തമാതൃ ക്ഷേത്രം . സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ഠിച്ച കേരളത്തിലെ അപൂര്‍വ്വ നാഗക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലുള്ള ആമേട ക്ഷേത്രം. നാഗരാജാവ് നാഗയക്ഷി കാവിലെ ഭഗവതി എന്നിവയാണ് ഉപപ്രതിഷ്ഠകള്‍.

കിഴക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രത്തിന് മൂന്ന് നടകളുണ്ട്. നാലമ്പലത്തിനുള്ളിലാണ് പ്രധാന ശ്രീകോവില്‍. പ്രദക്ഷിണവഴിയില്‍ ക്ഷേത്രത്തിന് തെക്കുഭാഗത്തായി പാലമരവും അതിനുചുറ്റും അനേകം നാഗപ്രതിമകളും ദര്‍ശിക്കാം. കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായതോടെ പലയിടങ്ങളിലും സ്ഥലപരിമിതി വന്നു. അത്തരം ഇടങ്ങളില്‍നിന്ന് സര്‍പ്പപ്രതിഷ്ഠ മാറ്റി ആവാഹിച്ച് ആമേട ക്ഷേത്രത്തിലേക്ക് കൊണ്ടുവരാറുണ്ട്. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള നൂറുകണക്കിന് പ്രതിഷ്ഠകള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്. പ്രദക്ഷിണ വഴിയില്‍ പടിഞ്ഞാറ് ഭാഗത്തായാണ് നാഗരാജാവിന്റെ പ്രതിഷ്ഠ.

വടക്കുഭാഗത്ത് സാമൂതിരി രാജവംശത്തില്‍പ്പെട്ട വെട്ടത്തുനാട്ടിലെ പരദേവതയായ വിഷ്ണുവിനെ ഉപദേവനായി പ്രതിഷ്ഠിച്ചിട്ടുണ്ട്. വിഷ്ണുക്ഷേത്രത്തിനടുത്തുതന്നെയാണ് വിശാലമായ ആമേട ഗോശാല. ക്ഷേത്രത്തിലെ പൂജയ്‌ക്കും വഴിപാടിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ശുദ്ധമായ പാല്‍ മാത്രമേ ഉപയോഗിക്കാവൂ

അനേകകാലം മുന്‍പ് പരശുരാമന്‍ ഈ പ്രദേശത്തുകൂടെ സഞ്ചരിക്കുമ്പോള്‍ വേമ്പനാട്ടുകായല്‍ തീരത്തെത്തി. ആ സമയം ദേവാസുരയുദ്ധം കഴിഞ്ഞ് കായലിലൂടെ ആമപ്പുറത്ത് സപ്തമാതൃക്കള്‍ (ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി) പോകുന്നതായി അദ്ദേഹത്തിന് ദര്‍ശനം കിട്ടി. അദ്ദേഹം കായലിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ ആമ അവിടെ നിന്നെന്നും അങ്ങനെ ആമ നിന്ന ഇടം ആമേടയായി തീര്‍ന്നെന്നുമാണ് ഐതിഹ്യം.ഏഴ് അമ്മമാരാണ് ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നും പറയുന്നതെന്തും ഇവര്‍ സാധിച്ചുനല്‍കുമെന്നും തേടിയെത്തുന്ന ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു. സന്താനഭാഗ്യം, ഉദ്യോഗലബ്ധി, മംഗല്ല്യസിദ്ധി എന്നിവയ്‌ക്കൊക്കെ ആമേടയിലെത്തി മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുന്നവരുടെ എണ്ണം ഏറുന്നു.

Tags: snake templeamedathruppunithura
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ബസിന്റെ ടയര്‍ ഊരി തെറിച്ചു

എം സ്വരാജ് പൊട്ടി, പന്തയം വച്ചത്‌ പാലിച്ച് സി പി ഐ നേതാവ്, മുസ്ലീം ലീഗില്‍ ചേര്‍ന്നു

മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി

ഇസ്രായേൽ വ്യോമാക്രമണം : മുതിർന്ന ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies