Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോടതിയേയെങ്കിലും വിശ്വസിക്കൂ സര്‍ക്കാരെ

Janmabhumi Online by Janmabhumi Online
Jun 23, 2025, 08:15 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഭാരത മാതാവിനെ സംബന്ധിച്ചു ചിലര്‍ ഉണ്ടാക്കുന്ന വിവാദത്തിനിടയില്‍, മദ്രാസ് ഹൈക്കോടതിയുടെ ഒരു പഴയവിധി ഏറെ ശ്രദ്ധേയവും ചൂണ്ടു പലകയുമായി നിലനില്‍ക്കുന്നു. ഭാരതാംബയെ പൂജിക്കുന്നത് ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരവും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ പരിധിയില്‍പ്പെടുന്നതും ആണെന്ന കോടതി നിരീക്ഷണം വ്യക്തവും സ്പഷ്ടവുമാണ്. ദേശീയ കാഴ്ചപ്പാടുള്ള ആര്‍ക്കും അത് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയും. ചിലര്‍ക്കതിന് കഴിയുന്നില്ലെങ്കില്‍ അത് ആവരുടെ കാഴ്‌ച്ചപ്പാടിന്റെ പ്രശ്‌നമാണ്. ആ സങ്കല്പത്തിന്റെ മഹത്വം അറിയണമെങ്കില്‍ ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യണം. അത് വേണമെങ്കില്‍ അവനവന്റെ സ്വത്വത്തെ അറിയാനും ആദരിക്കാനുമുള്ള മനസ്സ് വേണം. അതില്‍ നിന്നാണ് ദേശീയ ബോധവും രാഷ്‌ട്ര ഭക്തിയും ഉണ്ടാവുന്നത്. നാടിനെ കഷ്ണങ്ങളായി വിഭജിക്കണമെന്ന് വാദിച്ചവര്‍ക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവില്ലല്ലോ. അതിന്റെ ഫലമാണ് അടുത്തകാലത്തെ തരംതാണ വിവാദങ്ങള്‍.

രാജ്ഭവനില്‍ ഭാരതമാതാവിന്റെ ചിത്രം കണ്ട് വിരണ്ട കേരള സര്‍ക്കാരിന് ഇനിയും കലിയടങ്ങിയിട്ടില്ലല്ലോ. ഉടനൊന്നും അടങ്ങുമെന്നും തോന്നുന്നില്ല. ആദ്യം കൃഷി മന്ത്രിയില്‍ ആവേശിച്ച ആ കലി പിന്നാലെ വിദ്യാഭ്യാസ മന്ത്രിയെയും പിടികൂടിയിരിക്കുന്നു. പിന്നെ കുട്ടിസഖാക്കള്‍ അത് തെരുവിലേയ്‌ക്ക് വലിച്ചിഴച്ചു. വിദ്യാഭ്യാസ മന്ത്രിയില്‍ എത്തിയപ്പോള്‍ അതിന് കടുപ്പം കുറച്ച് കൂടുകയും ചെയ്തിട്ടുണ്ട്. ഭരണഘടനയെയും നിയമ വ്യവസ്ഥയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അംഗീകരിക്കാത്തവര്‍ക്ക് കോടതി വിധികളും ബാധകമല്ലായിരിക്കാം. പക്ഷെ, അതിനെയൊക്കെ ആദരിക്കുന്ന വലിയൊരു വിഭാഗം രാജ്യത്തുണ്ട്. കേരള സമൂഹത്തിലുമുണ്ട്. അവരുടെ ചിന്തകളുടെയും നിലപാടുകളുടെയും താല്പര്യങ്ങളുടെയും കുത്തകാവകാശം ഇവര്‍ക്ക് ആരും തീറെഴുതി കൊടുത്തിട്ടില്ല. തെരഞ്ഞെടുപ്പു വിജയം ഭരണം നടത്താനുള്ള അവകാശമേ നല്‍കിയിട്ടുള്ളൂ. ചിന്തകളെ നിയന്ത്രിക്കാനുള്ള അധികാരം നല്‍കിയിട്ടില്ല.

ഗവര്‍ണറുടെത് ഭരണഘടനാ പദവിയാണ്. രാജ്ഭവന്‍ അദ്ദേഹത്തിന്റെ ആസ്ഥാനവുമാണ്. അവിടെ എന്ത് എങ്ങിനെ ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അതു മാത്രമാണ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ചെയ്തത്. അത് അങ്ങനെ തന്നെ തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ചെയ്തു. വിരട്ടിയാല്‍ പേടിക്കുന്ന ഗവര്‍ണര്‍മാരുടെ കാലം കഴിഞ്ഞു എന്ന കാര്യം ബോധ്യപ്പെടാത്തവരല്ല ഇന്ന് സംസ്ഥാനം ഭരിക്കുന്നവര്‍. അത് അവര്‍ക്ക് അനുഭവത്തിലൂടെ ബോധ്യമായതാണ്. ഒന്നുമി ല്ലായ്മയില്‍നിന്ന് പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാനുള്ള നീക്കം ആരെ സന്തോഷിപ്പിക്കാനാണെന്നും അതിന്റെ ലക്ഷ്യം എന്താണെന്നും സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാകും. അത് മനസ്സിലാകാത്തത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് മാത്രമാണ്.

ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ വിദ്യാര്‍ഥികളെ ഉപയോഗിക്കാനാണല്ലോ മന്ത്രിയുടെ പുതിയ പുറപ്പാട്. ഗവര്‍ണരുടെ അധികാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാഠ പുസ്തകത്തില്‍ ചേര്‍ത്തുകളയുമെന്നാണ് വിരട്ടല്‍. അതിനു മുന്‍പ് മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ചുമതലകളെയും കടമകളെയും കുറിച്ച് ഒരു പാഠം കൂടി ചേര്‍ക്കുന്നത് ഉചിതമായിരിക്കും. എന്ത് പാടില്ല എന്നതിന് മന്ത്രിയുടെ തന്നെ ചില പ്രവര്‍ത്തികള്‍ ഉദാഹരണമായി ചേര്‍ക്കാം. ദേശഭക്തിയെയും ദേശീയ ബോധത്തെയും പാരമ്പര്യത്തെയും കുറിച്ച് മന്ത്രിമാര്‍ക്ക് വേണ്ടിയും ഒരു പാഠ പുസ്തകം ആവാം.

 

Tags: Madras High CourtconstitutionWorshipping baratmata
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സോഷ്യലിസം, മതേതരത്വം : സിപിഎം വിലയിരുത്തല്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Editorial

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

Main Article

ഭാരതാംബയും ഭരണഘടനയും

India

വിവാഹം വേണമെന്നില്ല, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies