Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇറാന്റെ വിദഗ്ധനായ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച മൊസ്സാദിന്റെ പിഴയ്‌ക്കാത്ത നീക്കം

ഇറാന്റെ ആണവ വിദഗ്ധനായ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദിന്റെ ഉന്നം പിഴയ്‌ക്കാത്ത നീക്കം ഇറാന്റെ ആണവായുധപദ്ധതിക്ക് ഏല്‍പിച്ച മുറിവ് ആഴത്തിലുള്ളതായിരുന്നു. അതിസമര്‍ത്ഥനായ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദ എക്കാലത്തും പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്നു. കാരണം ഇറാന്‍ ആണവായുധം വികസിപ്പിച്ചാല്‍ അത് ഭീകരവാദത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കപ്പെടുമെന്നതായിരുന്നു അവരുടെ ഭയത്തിന് പിന്നില്‍.

Janmabhumi Online by Janmabhumi Online
Jun 21, 2025, 06:36 pm IST
in World
ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ടെഹ് റാന്‍ : ഇറാന്റെ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്ന കേന്ദ്രമായ നതാന്‍സ് കഴിഞ്ഞ ദിവസം മൊസ്സാദ് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലൂടെ നശിപ്പിച്ചിരുന്നു. മൊസ്സാദ് ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ എത്രയോ കാലമായി പല രീതിയില്‍ ഇറാന്റെ ആണവായുധപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്നു ഇറാന്റെ മുഖ്യ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദയുടെ വധം.

ഇറാന്റെ ആണവ വിദഗ്ധനായ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച ഇസ്രയേലിന്റെ രഹസ്യസംഘടനയായ മൊസ്സാദിന്റെ ഉന്നം പിഴയ്‌ക്കാത്ത നീക്കം ഇറാന്റെ ആണവായുധപദ്ധതിക്ക് ഏല്‍പിച്ച മുറിവ് ആഴത്തിലുള്ളതായിരുന്നു. അതിസമര്‍ത്ഥനായ ആണവശാസ്ത്രജ്ഞനായ മൊഹ്സന്‍ ഫക്രിസാദ എക്കാലത്തും പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്നു. കാരണം ഇറാന്‍ ആണവായുധം വികസിപ്പിച്ചാല്‍ അത് ഭീകരവാദത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കപ്പെടുമെന്നതായിരുന്നു അവരുടെ ഭയത്തിന് പിന്നില്‍.

അണുബോംബ് നിര്‍മ്മിക്കുക, അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കുക എന്നതായിരുന്നു മൊഹ്സന്‍ ഫക്രിസാദയുടെ കൈകളില്‍ ഏല്‍പിച്ച ദൗത്യം. ഇറാന്‍കാര്‍ക്ക് പോലും കൃത്യമായി ഫക്രിസാദയുടെ മുഖം എങ്ങിനെയെന്ന് അറിയില്ലായിരുന്നു. അത്രയ്‌ക്ക് രഹസ്യമായാണ് ഇറാന്‍ ഈ ശാസ്ത്രജ്ഞനെ സംരക്ഷിച്ചുപോന്നത്. പുറം ലോകത്ത് നിന്നും കാണാമറയത്ത് നിര്‍ത്തി ഇറാന്‍ ഫക്രിസാദയെ സംരക്ഷിച്ചുപോന്നു. കാരണം അത്രയും വലിയ രാജ്യദൗത്യമാണ് ഫക്രിസാദ പൂര്‍ത്തിയാക്കേണ്ടത്.   എങ്ങിനെയെങ്കിലും ദൗത്യം പൂര്‍ത്തിയാക്കിയെടുക്കുകയായിരുന്നു ഇറാന്റെ ലക്ഷ്യം. പക്ഷെ ഈ മുഖം സാറ്റലൈറ്റ് സഹായത്തോടെ കൃത്യമായി ഇസ്രയേലിന്റെ മൊസ്സാദ് പകര്‍ത്തിയിരുന്നു.
ഫക്രിസാദയെ വധിച്ച് ഇറാന്റെ ആണവായുധനിര്‍മ്മാണത്തിന് വേഗം കുറയ്‌ക്കാന്‍ മൊസ്സാദ് തീരുമാനിച്ചു.

2020 നവമ്പര്‍ ഏഴ് ആയിരുന്നു ഫക്രിസാദയെ വധിക്കാന്‍ മൊസ്സാദ് തെരഞ്ഞെടുത്ത ദിവസം. രഹസ്യ ആണവകേന്ദ്രത്തില്‍ നിന്നും ടെഹ്റാനിലെ തന്റെ വസതിയിലേക്ക് മടങ്ങിപ്പോവുകയായിരുന്നു ഫക്രിസാദ. അദ്ദേഹത്തിന് പിന്നാലെ സുരക്ഷയൊരുക്കി ഒരു വലിയ വാഹനനിരയും ഉണ്ട്.

അദ്ദേഹത്തിന്റെ വാഹനം റോഡിലെ ഒരു ഹംപ് കയറിയിറങ്ങാന്‍ തുടങ്ങുന്നതിന് മുന്‍പേ നേരെ മുന്‍പില്‍ തീരെ പരിചിതമല്ലാത്ത ട്രക്ക് കിടക്കുന്നത് കണ്ട്. ഡ്രൈവര്‍ പോലുമില്ലാത്ത ട്രക്ക്. ഫക്രിസാദയും ഭാര്യയും അന്തം വിട്ടിരിക്കുമ്പോള്‍ ഒരു നായ കുറുകെ ഓടി. ഇത് മൊസ്സാദിന്റെ തന്നെ സന്ദേശമായിരുന്നു. വൈകാതെ ട്രക്കില്‍ സ്ഥാപിച്ച യന്ത്രത്തോക്കിലെ എഐ ക്യാമറ എതിരെയുള്ള വാഹനത്തില്‍ ഇരിക്കുന്ന ഫക്രിസാദയുടെ മുഖം സ്കാന്‍ ചെയ്തു. ഫക്രിസാദ തന്നെ എന്ന് ഉറപ്പിച്ചതോടെ യന്ത്രത്തോക്ക് നിറയൊഴിക്കാന്‍ ആരംഭിച്ചു. 15 വെടിയുണ്ടകളില്‍ ഫക്രിസാദ അന്ത്യാശ്വാസം വലിച്ചു. തൊട്ടടുത്ത് ഇരുന്ന ഭാര്യയ്‌ക്ക് ഒരു പോറല് ‍പോലും ഏറ്റില്ല. പിന്നില്‍ പിന്തുടര്‍ന്ന് ഇറാന്‍ രഹസ്യപ്പൊലീസിന് ഇടപെടാന്‍ കഴിയുന്നതിന് മുന്‍പ് മൊസ്സാദിന്റെ ഓപ്പറേഷന്‍ അവസാനിച്ചിരുന്നു.

പിന്നാലെ ഈ ഡ്രൈവറില്ലാത്ത ട്രക്ക് പൊട്ടിത്തെറിച്ചു. ആ ട്രക്ക് അവിടെ കത്തിയമര്‍ന്നു. പിന്നാലെ ആ വാര്‍ത്ത ലോകം അറിഞ്ഞു. ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ ഫക്രിസാദ കൊല്ലപ്പെട്ടിരിക്കുന്നു. അതോടെ ഇറാന്റെ ആണവായുധ പദ്ധതി വിചാരിച്ച വേഗതയില്‍ മുന്നേറിയില്ല. ഇതായിരുന്നു മൊസ്സാദ് ആഗ്രഹിച്ചത്.

 

 

Tags: Mohsen FakhrizadehMossadNuclear Weapon#IranIsraelwarnptNuclear Non Proliferation treatyNuclear programme
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നിര്‍ദേശിച്ചതിന് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാനില്‍ വന്‍വിമര്‍ശനം

മൊസ്സാദ് ഏജന്‍റുമാര്‍ നതാന്‍സ് എന്ന ഇറാന്‍റെ ആണവകേന്ദ്രത്തില്‍
World

ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും കടത്തിയത് 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകള്‍

World

ഹൈഫയിൽ കനത്ത ആക്രമണം നടത്തിയെന്ന് ഇറാൻ ; ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ തിരിച്ചടി നൽകുമെന്ന് പ്രസിഡൻ്റ് ഡോ. മസൂദ് പെഷേഷ്കിയ

World

ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബെഞ്ചമിൻ നെതന്യാഹു ; അമേരിക്ക ഇറാനെ ആക്രമിക്കുമോ എന്ന് ഇനി കണ്ടറിയാം

റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ (നടുവില്‍) ബെഞ്ചമിന്‍ നെതന്യാഹു (ഇടത്ത്) ആയത്തൊള്ള ഖമനേയി (വലത്ത്)
World

ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് പുടിന്‍; ഇറാന്റെ ആത്മീയ നേതാവ് ഖമനേയിയെ വധിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നും പുടിന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ സഹായിച്ച് കഴിഞ്ഞു , ഇനി ഇറാൻ : ആയുധം നൽകി ഇറാനെ സഹായിക്കാൻ ഒരുങ്ങി ചൈന

റാങ്കിങ്ങില്‍ ഗുകേഷിനെ മറികടന്ന് പ്രജ്ഞാനന്ദ; പ്രജ്ഞാനന്ദയ്‌ക്ക് മുതല്‍ക്കൂട്ടായത് ഊസ് ചെസിലെ പ്രകടനം

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

കൊച്ചി മെട്രോയും റിഫൈനറിയും ഉള്‍പ്പെടെ പ്രമുഖ സഥാപനങ്ങളില്‍ അപ്രന്റീസ് ട്രെയിനിംഗിന് അവസരം

ബി2 സ്റ്റെല്‍ത്ത് ജെറ്റ് (ഇടത്ത്) ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ബങ്കര്‍ ബസ്റ്റര്‍ ബോംബുമായി അമേരിക്കയുടെ സ്റ്റെല്‍ത്ത് യുദ്ധജെറ്റുകള്‍ പുറപ്പെട്ടു; ലക്ഷ്യം ഇറാനോ? ആശങ്കയുടെ മുള്‍മുനയില്‍ ലോകം

സ്‌കൂള്‍ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന, 325 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരത്ത് യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നു

ഇറാനില്‍ നിന്ന് 310 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ന്യൂദല്‍ഹിയില്‍, ഇതുവരെ ഒഴിപ്പിച്ചത് 827 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies