Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ണിന് കൗതുകമായി കളിമണ്ണിലെ കരവിരുത്; എല്ലാം അച്ചില്ലാതെ കൈകൊണ്ട് നിർമ്മിച്ചവ, ആവശ്യക്കാരേറെയെന്ന് ബാലരാമപുരം സ്വദേശി സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 04:30 pm IST
in Thiruvananthapuram, Lifestyle

ബാലരാമപുരം: തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ കണ്ണുടക്കുന്ന കാഴ്‌ച്ചയാണ് ബാലരാമപുരത്തെ കളിമണ്ണില്‍ തീര്‍ത്ത കമനീയ ശില്പങ്ങളുടെ അപൂര്‍വ ശേഖരവും വില്പനയും. ബാലരാമപുരം സ്വദേശി സുരേഷാണ് ഇവിടെ കച്ചവടം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. മണ്‍പാത്ര വില്പന നടത്തുന്ന ഈ സ്ഥലത്തിന് ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്.

മണ്‍പാത്രങ്ങള്‍ക്ക് പുറമെ ബുദ്ധന്റെ പ്രതിമ, മണ്ണില്‍ തീര്‍ത്ത മറ്റ് ശില്പങ്ങള്‍, മണ്ണില്‍ തീര്‍ത്ത വിളക്കുകള്‍, വിവിധ വലുപ്പമുള്ള കൂജകള്‍, പൂച്ചെട്ടികള്‍, തുളസിത്തറകള്‍, ശിലയില്‍ തീര്‍ത്ത അമ്മി, ഇടികല്ല്, ഭരണികള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. കാവിയും കറുപ്പും നിറങ്ങളില്‍ പല വലുപ്പത്തില്‍ നിരന്നിരിക്കുന്ന മണ്‍ പ്രതിമകള്‍ അച്ചില്ലാതെ കൈകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്. അതിനാല്‍ ഇതിന് ആവശ്യക്കാരെറെയാണ്.

ശില്പങ്ങള്‍ പ്രധാനമായും കൊൽക്കത്ത, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തുന്നത്. ചെടിച്ചെട്ടിയും, മണ്‍കലങ്ങളും നെയ്യാറ്റിന്‍കര തൊഴുക്കലില്‍ നിന്നുമാണെത്തിക്കുന്നത്. കച്ചവടം കൂടുതല്‍ നടക്കുന്നത് ആറ്റുകാല്‍ പൊങ്കാലയ്‌ക്കാണെന്ന് സുരേഷ് പറയുന്നു. വിദേശികളുള്‍പ്പെടെ ഉല്പന്നങ്ങള്‍ വാങ്ങാനെത്താറുണ്ട്. അടുത്ത കാലത്ത് പ്രചാരം നേടിയ പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മിത ശില്പങ്ങള്‍ക്ക് പൂര്‍ണ്ണതയില്ലാത്തതിനാല്‍ മണ്ണില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

കച്ചവടത്തില്‍ നിന്ന് വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെങ്കിലും ഇഷ്ടം കൊണ്ട് ചെയ്യുന്ന ജോലിയാണിതെന്ന് സുരേഷ് പറയുന്നു. ബാലരാമപുരത്തെ തന്റെ കടയില്‍ പലതവണ ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചുകയറി അപകടമുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മൂമ്മ മരണപ്പെട്ടതും ഇതേ കടയിലേക്ക് ഇടിച്ചുകയറിയ ബസപകടത്തിലാണ്. ഇവിടെ റോഡ് വികസനം വരുന്നുണ്ട്. തനിക്കും രണ്ട് സഹോദരങ്ങള്‍ക്കുമായുള്ളത് ഒന്‍പത് സെന്റ് ഭൂമിയാണ്, വികസനത്തിനായി നാലുസെന്റ് പോകും അഞ്ചുസെന്റ് അവശേഷിക്കും.അപ്പോഴും മുന്‍പില്‍ മണ്‍പാത്ര കടയുണ്ടാകുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്ന് സുരേഷ് പറയുന്നു.

ഒരു പക്ഷേ താനായിരിക്കും ഈ പരമ്പരാഗത വ്യവസായത്തിലെ അവസാന കണ്ണി. മക്കള്‍ക്ക് ഇതിനോട് താല്പര്യമില്ല. എങ്കിലും മക്കളെ പഠിപ്പും പട്ടിണിയില്ലാതെ കുടുംബവും മുന്നോട്ടു നയിക്കാന്‍ തുണച്ച മണ്‍പാത്ര വ്യവസായത്തെ മരണം വരെ ചേര്‍ത്തുപിടിക്കുമെന്ന് സുരേഷ് പറയുന്നു.

ഹരി പെരുങ്കടവിള

Tags: Delight to the eyeEverything is handmadeWithout a moldHigh demandsureshBalaramapuramCraftsmanship in clay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴയില്‍ സുരേഷിനെയും കഴക്കൂട്ടത്ത് പ്രേംകുമാറിനെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala

അച്ഛന്റെ തണലില്‍ രാഷ്‌ട്രീയ നേതാവായ വ്യക്തിയല്ല രാജീവ് ചന്ദ്രശേഖര്‍,രാഷ്‌ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല- എസ്. സുരേഷ്

Kerala

ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയത് സെക്സ് റാക്കറ്റ്

Kerala

പിണറായിയുടെ സിസ്റ്റത്തിന്റെ പരാജയം ചൂണ്ടിക്കാട്ടിയ ഡോക്ടറെ വേടയാടാന്‍ അനുവദിക്കില്ല: ബിജെപി

Kerala

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.