Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷങ്ങളുടെ ധൂര്‍ത്ത്: സംസ്‌കൃത സര്‍വകലാശാലയില്‍ നാടമുറിക്കാന്‍ മന്ത്രി വരുന്നതിന് ജംബോ കമ്മിറ്റികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 12:06 pm IST
in Kerala

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതിയെന്ന പേരില്‍ ജംബോ കമ്മിറ്റിയുണ്ടാക്കി വന്‍ സാമ്പത്തിക തട്ടിപ്പിന് നീക്കം. ലിംഗ സമത്വത്തിന്റെ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന തട്ടിക്കൂട്ട് സെന്ററിന്റെയും ഉന്നതവിദ്യാഭ്യാസ ശില്പശാലയുടെയും മറവിലാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത്. സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോഴാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത്.

ഇന്ന് ഒരു ദിവസം മാത്രം മന്ത്രി പങ്കെടുക്കുന്ന മൂന്ന് ഉദ്ഘാടന യോഗങ്ങളാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയാണ് പരിപാടിക്ക് പൊടിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെയും അനുഭാവികളെയും പേരിന് കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും സര്‍വകലാശാലയിലെ സിപിഎം അനുകൂല അധ്യാപക-അനധ്യാപക സംഘടനയിലെ ജീവനക്കാരുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിലാണ് ചടങ്ങ് നടത്തുന്നത്.

89 അംഗ സംഘാടക സമിതിയില്‍ ആകെ പത്ത് കമ്മിറ്റികളാണുള്ളത്. പ്രോഗ്രാം, രജിസ്ട്രേഷന്‍, റിസപണ്ട്ഷന്‍, പബ്ലിസിറ്റി, ഭക്ഷണം, സ്റ്റേജ്, ഡോക്യുമെന്റേഷന്‍, അക്കൊമഡേഷന്‍, ഗതാഗതം, ഫിനാന്‍സ് ഉള്‍പ്പെടെ ലൈറ്റ് ആന്‍ഡ് സൗണ്ടിന് വരെ കമ്മിറ്റികളുണ്ട്. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍. ജംബോ കമ്മിറ്റിയിലെ വിവിധ കമ്മിറ്റി മീറ്റിങ്ങുകളുടെ പേരില്‍ ഓരോ സിന്‍ഡിക്കേറ്റ് അംഗത്തിനും ടിഎ/ ഡിഎ ഇനത്തില്‍ ഭീമമായ തുകയാണ് ചെലവഴിക്കപ്പെടുക.

പഴിയെല്ലാം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തലയില്‍ കെട്ടിവച്ച് അത് മറയാക്കി അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് തങ്ങളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍വകലാശാലയിലെ സിപിഎം അനുകൂല അധ്യാപക- അനധ്യാപക നേതാക്കന്മാരാണ് ഈ വെട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും കാണികളാക്കിയാണ് ഉദ്ഘാടന മാമാങ്കം. സര്‍വകലാശാലയിലെ ആകെ കുട്ടികളുടെ എണ്ണം ആയിരത്തില്‍ താഴെയായിരിക്കെ ഇന്ന് 500 പേര്‍ക്കാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടെ ഭക്ഷണം 100 പേര്‍ക്ക് മാത്രം കരുതിയാല്‍ മതിയെന്നും ബാക്കിയുള്ളവരോട് ഭക്ഷണം തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയെന്നും ഇത് സംബന്ധിയായി വിളിച്ച് ചേര്‍ത്ത മീറ്റിങില്‍ ഒരു സിന്‍ഡിക്കേറ്റ് അംഗം അഭിപ്രായപ്പെട്ടു.

മന്ത്രി ഡോ. ആര്‍. ബിന്ദുവിന് സ്റ്റെപ്പ് കയറാന്‍ കഴിയില്ലെന്നതിന്റെ മറവില്‍ ഒരു വേദിയില്‍ നടത്താവുന്ന ഈ ചെറിയ നാടമുറിക്കല്‍ പരിപാടിയെ മൂന്ന് വേദികളിലാക്കിയാണ് നടത്തുന്നത്. മൂന്ന് വേദികള്‍ ക്രമീകരിക്കുവാനുള്ള അധിക ചെലവിലൂടെ കൂടുതല്‍ വെട്ടിപ്പ് നടത്താമെന്നാണ് മീറ്റിങ്ങില്‍ ഒരു സിപിഎം അനുകൂല അനധ്യാപക നേതാവ് അഭിപ്രായപ്പെട്ടത്. മന്ത്രി വന്ന് നാട മുറിക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സംസ്‌കൃത സര്‍വകലാശാല അടിച്ചുമാറ്റലില്‍ റിക്കാര്‍ഡ് സൃഷ്ടിക്കുമെന്നാണ് ആരോപണം. സര്‍വകലാശാലയിലെ അധ്യാപകനായ സിന്‍ഡിക്കേറ്റ് അംഗത്തിന്റെയും അസിസ്റ്റന്റ് രജിസ്ട്രാറുടെയും നേതൃത്വത്തിലാണ് ലക്ഷങ്ങളുടെ ഉദ്ഘാടന മാമാങ്കം അരങ്ങേറുന്നത്.

Tags: sanskrit universityLATESTMisappropriation of lakhsJumbo committees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ തിരക്കിട്ട് നിയമനങ്ങള്‍ക്കുളള നീക്കത്തിന് തടയിട്ട് ഗവര്‍ണര്‍

Kerala

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും

Kerala

സംസ്‌കൃത സര്‍വകലാശാല ഭൂമി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി കൈമാറുന്നു; കെസിഎയുമായി 9ന് കരാറില്‍ ഒപ്പുവയ്‌ക്കും

Kerala

നെല്ല് സംഭരണം: കേരളം വ്യവസ്ഥകള്‍ ലംഘിച്ചു; 11 വര്‍ഷത്തിനിടയില്‍ കേന്ദ്രം നല്‍കിയത് പതിനായിരം കോടിയിലേറെ

Kerala

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.