Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

Janmabhumi Online by Janmabhumi Online
Jun 20, 2025, 11:36 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഇടപ്പള്ളി: മഹാകവി എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നിലുള്ളത് കേരളത്തിലെ രാഷ്‌ട്രീയ നിലപാടാണെന്നും അങ്ങനെയൊരു വേര്‍തിരിവിനെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സംവിധായകന്‍ വിനയന്‍. തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന എസ്. രമേശന്‍ നായരുടെ നാലാം സ്മൃതിദിനത്തോടനുബന്ധിച്ചുള്ള പുസ്തക പ്രകാശന ചടങ്ങായ ‘രമ്യസന്ധ്യ’യില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രമേശന്‍ നായര്‍ക്ക് ലഭിക്കാത്ത എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കുന്നവര്‍ക്ക് അത് അപമാനമാണ്. മലയാളത്തിലെ സ്വയം ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്നവരും അദ്ദേഹത്തെ അംഗീകരിക്കാന്‍ തയാറായിട്ടില്ല. കേരളസാഹിത്യ അക്കാദമി, ആശാന്‍, ചെറുശ്ശേരി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പുരാണത്തെക്കുറിച്ചടക്കം അദ്ദേഹത്തിനുള്ള അറിവ് തന്നെ ഏറെ സ്പര്‍ശിച്ചിട്ടുണ്ട്. തന്റെ പത്തോളം സിനിമകളില്‍ എസ്. രമേശന്‍ നായര്‍ ഗാനം രചിച്ചിട്ടുണ്ട്. 1999ല്‍ ഇറങ്ങിയ ആകാശഗംഗ എന്ന സിനിമയുടെ പേര് വരുന്നത് അദ്ദേഹത്തിന്റെ ഗാനത്തില്‍ നിന്നാണെന്നും വിനയന്‍ പറഞ്ഞു.

സ്വഭാവത്തിന്റെ പ്രത്യേകതകൊണ്ടും മനസിനെ വല്ലാതെ സ്വാധീനിക്കുന്ന ജീവിതശൈലിയുടേയും ഉടമയായിരുന്നു എസ്. രമേശന്‍ നായരെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു. ഒരുകാലത്ത് തപസ്യയില്‍ നിന്ന് ആളുകള്‍ തന്റെ വീട്ടിലെത്തുന്നത് പോലും വിലക്കിയയാളായിരുന്നു. പിന്നീട് ഇത്തരം സംഘടനകളാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിന്റെ അമരത്തെത്തി ഏറ്റവും ജനകീയനായി വളര്‍ന്നു. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ധാരാളം ഗാനങ്ങള്‍ മനസില്‍ തത്തിക്കളിക്കുന്നതായും പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന യോഗത്തില്‍ തപസ്യ ജില്ല അധ്യക്ഷന്‍ വെണ്ണല മോഹന്‍ അധ്യക്ഷനായി. എസ്. രമേശന്‍ നായര്‍ രചിച്ച സനാതന സംസ്‌കൃതിയുടെ സര്‍ഗസഞ്ചാരങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രകാശനം വിനയന്‍ നിര്‍വഹിച്ചു. ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് പി.പ്രകാശ് ആദ്യ കോപ്പി സ്വീകരിച്ചു. കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ ജി. അമൃതരാജ് പുസ്തകാവലോകനം നടത്തി. എസ്. രമേശന്‍ നായരുടെ സഹധര്‍മ്മിണി പി.
രമ, തപസ്യ എറണാകുളം ജില്ല കാര്യദര്‍ശി കെ.വി. രാജീവ്, പാലാരിവട്ടം യൂണിറ്റ് അദ്ധ്യക്ഷന്‍ സുധീര്‍ മുഖശ്രീ എന്നിവര്‍ സംസാരിച്ചു.

 

Tags: Tapasya Kala sahityavediS. Rameshan NairDirector Vinayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kozhikode

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

Kerala

എംജിഎസ് സാംസ്‌കാരിക മുദ്ര പതിപ്പിച്ച ചരിത്രകാരന്‍: തപസ്യ

Kerala

ചരിത്രത്തിനൊപ്പം, എംജിഎസ്സിന്റെ കൂടെ…

Kerala

തപസ്യ സുവര്‍ണോത്സവം ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

വ്യാഴാഴ്ച രാത്രി ഇസ്രായേൽ ടെഹ്റാനെ വിറപ്പിച്ചത് 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ; ആണവ താവളങ്ങൾ മുതൽ പ്രതിരോധ മന്ത്രാലയം വരെ നശിപ്പിച്ചെന്ന് ഐഎഎഫ്

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി, പുതിയ തീയതി പ്രഖ്യാപിക്കാതെ നാസ

കൊപ്ര സംഭരണം നിലച്ചു; കേരഫെഡ് ഫാക്ടറി പ്രതിസന്ധിയില്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വ്യാജ പീഡനക്കേസ്: തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരൂ പോലീസ് കോടികള്‍ ആവശ്യപ്പെട്ടെന്ന് മകള്‍

കപ്പലപകടം: മുഖം രക്ഷിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍; അമിക്കസ് ക്യൂറിക്കും ഇന്റലിജന്‍സിനും പിന്നാലെ സംസ്ഥാന അന്വേഷണ സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies