Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗവര്‍ണറെ അധിക്ഷേപിക്കാന്‍ ആസൂത്രിത നീക്കവുമായാണ് മന്ത്രി ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയത്: കുമ്മനം

Janmabhumi Online by Janmabhumi Online
Jun 20, 2025, 10:15 am IST
in News
രാജ്ഭവനില്‍ നടന്ന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര 
ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

രാജ്ഭവനില്‍ നടന്ന സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌കാര ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ദേശീയഗാനത്തെയും ഗവര്‍ണറെയും അധിക്ഷേപിക്കുകയെന്ന ആസൂത്രിത നീക്കവുമായാണ് മന്ത്രി ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജേശേഖരന്‍ പറഞ്ഞു.

വളരെ ലജ്ജാകരമായ നടപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ആര്‍എസ്എസ് രൂപീകരിക്കുന്നതിനു മുമ്പേ കാവിനിറം ഭാരതത്തിന്റെ അടയാളമായിരുന്നു. അത് ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഇവിടെ കാവിയും ഭാരതാംബയുമല്ല പ്രശ്‌നം. ഗവര്‍ണറെ പരസ്യമായി മന്ത്രിക്ക് അവഹേളിക്കണം. കൂടാതെ കുട്ടികളുടെ മനസിലേക്ക് ദേശവിരുദ്ധവികാരം കുത്തിവച്ച് ഒരു തലമുറയെ തന്നെ വഴിതെറ്റിക്കണം. രാജ്ഭവന്‍ ഭരണഘടനാ സ്ഥാപനമാണ്. അവിടെ നടക്കുന്ന പരിപാടി ഭരണഘടനാ വിധേയമായി നടക്കുന്ന പരിപാടിയാണ്. രാജ്ഭവനില്‍ എന്ത് ചെയ്യണമെന്ന് തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണെന്നും കുമ്മനം പറഞ്ഞു.

രാജ്ഭവനില്‍ നടക്കുന്ന പരിപാടികള്‍ക്ക് പ്രോട്ടോക്കോള്‍ ഉണ്ട്. വേദിയിലിരിക്കേണ്ടവരെല്ലാം നേരത്തെ എത്തണം. അതിനു ശേഷം ഗവര്‍ണര്‍ എത്തും. പരിപാടി കഴിഞ്ഞ് ഗവര്‍ണര്‍ പോയ ശേഷമാണ് മറ്റുള്ളവര്‍ പോകേണ്ടത്. വിദ്യാര്‍ത്ഥികളില്‍ ദേശീയബോധവും രാജ്യസ്‌നേഹവും പകര്‍ന്നു കൊടുത്ത് അവരെ ഉന്നതിയിലേക്ക് കൊണ്ടുവരാന്‍ മാതൃക കാണിക്കേണ്ട വിദ്യാഭ്യാസ മന്ത്രി താമസിച്ചു വന്നു എന്ന് മാത്രമല്ല അവിടെ ഏതോ ഒരാളുടെ ചിത്രം ഇരിക്കുന്നു എന്ന് പറഞ്ഞ് ഭാരതാംബയെ തള്ളപ്പറഞ്ഞ് കൊച്ചു കുട്ടികളുടെ ഇളം മനസിലേക്ക് അസഹിഷ്തയും നിന്ദയും കടത്തിവിടുകയാണ് ചെയ്തത്.

ഭാരതത്തിലെ ജനങ്ങളെയാകെ കോര്‍ത്തിണക്കുന്നത് ദേശീയതയാണ്. കാവി പിടിക്കുന്ന ഭാരതാംബയെ അദ്ദേഹത്തിന് ഇഷ്ടമില്ലെങ്കില്‍ പരിപാടി അറിയിച്ചപ്പോള്‍ തന്നെ പങ്കെടുക്കില്ലെന്ന് പറയാമായിരുന്നു. എന്നാല്‍ അറിഞ്ഞു കൊണ്ടുതന്നെയാണ് അവിടെ പോയത്.

നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഭാരതാംബയെയും കാവിയെയും തള്ളിപ്പറഞ്ഞാല്‍ പത്ത് വോട്ട് കൂടുതല്‍ കിട്ടുമെന്ന് കരുതിയായിരുന്നു ഇത്. ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നോ ഭാരതാംബയെ വന്ദിക്കണമെന്നോ മന്ത്രിയോട് ഗവര്‍ണര്‍ പറഞ്ഞിട്ടില്ല.

കരുതിക്കൂട്ടി ഗവര്‍ണറെ അപമാനിക്കുകയാണ് ലക്ഷ്യം. അതിലേക്കായി എഴുതി തയ്യാറാക്കിയ പ്രസംഗവുമായാണ് മന്ത്രി വന്നത്. 1905 ല്‍ ബംഗാളില്‍ വന്ദേമാതരം ആലപിച്ചത് കാവിക്കൊടി പിടിച്ചുകൊണ്ടായിരുന്നു. വിവേകാനന്ദ സ്വാമിയോട് വിദേശത്ത് വച്ച് കാവി വസ്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കാവി ഭാരതത്തിന്റെ മണ്ണിന്റെ നിറമെന്നാണ് മറുപടി നല്‍കിയത്. ഞാന്‍ കാവി ധരിച്ചത് എന്റെ ജീവിതം ഭാരതത്തിന് സമര്‍പ്പിച്ചതിന്റെ അടയാളമെന്ന് പറഞ്ഞു. മഹാത്മാഗാന്ധി കാവി നിറത്തെക്കുറിച്ച് പറഞ്ഞത് ആത്മസമര്‍പ്പണത്തിന്റെും ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും നിറമെന്നാണ്.
ടാഗോറിനെപ്പോലെയുള്ള മഹാത്മാക്കള്‍ ഭാരതാംബയെക്കുറിച്ച് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags: Kummanam RajasekharanBharat Mataraj bhavanMinister Sivankutty
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണറെ മന്ത്രി അപമാനിച്ചു; ശിവൻകുട്ടിയുടേത് തെറ്റായ കീഴ് വഴക്കം, വാർത്താക്കുറിപ്പ് പുറത്തിറക്കി രാജ്ഭവൻ

Main Article

ഭാരതാംബയും ഭരണഘടനയും

മന്‍ കീ ബാത്ത് അധിഷ്ഠിത ക്വിസ് മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് നെടുമങ്ങാട് അമൃത കൈരളി 
വിദ്യാഭവനില്‍ സംഘടിപ്പിച്ച അനുമോദന സദസ് ഗവര്‍ണര്‍ രാജേന്ദ വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭാരതമാതാവ് തര്‍ക്കവിഷയമല്ല: ഗവര്‍ണര്‍

Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

Kerala

ഏത് ഭാരതാംബയെന്ന് എംവി ​ഗോവിന്ദൻ ; ഭാരതാംബ എന്ന് പറയുന്ന ഔദ്യോഗിക ചിഹ്നമോ ഔദ്യോഗിക രൂപമോ ഇല്ലെന്നും എംവി ​ഗോവിന്ദൻ 

പുതിയ വാര്‍ത്തകള്‍

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

എസ്ഡിപിഐ സദാചാര ആക്രമണം; പ്രതികൾ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ, ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി

ആര്‍എസ്എസിന് ഇന്‍ഡി സഖ്യത്തിന്റെ ഔദാര്യം വേണ്ട: വി. മുരളീധരന്‍

വിമാനാപകടം: സ്വര്‍ണവും പണവും ഭഗവത്ഗീതയും കണ്ടെത്തി

പാക് പിന്തുണ: അസമില്‍ ഇതുവരെ അറസ്റ്റിലായത് 94 പേര്‍

ഹസന്‍ ഖാന്‍ സുരക്ഷിതന്‍; ഡെനാലിയില്‍ നിന്ന് തിരിച്ചിറങ്ങുന്നു

ഓക്സ്ഫോര്‍ഡ് ഇന്ത്യ ഫോറം പ്രഭാഷണം: രാജീവ് ചന്ദ്രശേഖര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കും

ഈ കണ്ടെത്തൽ നേപ്പാളിനെ സമ്പന്നമാക്കും ! 50 വർഷത്തേക്ക് ഗ്യാസ് ക്ഷാമം ഉണ്ടാകില്ല 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies