Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ശ്രീരാമനെ അറിയില്ല’: ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണെങ്കിൽ എത്രയോ തീവ്രവാദികൾ അള്ളാഹു അക്ബർ പറയുന്നു.

Janmabhumi Online by Janmabhumi Online
Jun 19, 2025, 11:56 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

പാട്ടുകാരൻ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന റാപ്പർ വേടൻ പീഡനക്കേസിലും പുലിപ്പല്ല് വിവാദത്തിനും ശേഷം പല ചർച്ചകളിലും അഭിമുഖങ്ങളിലും പ്രതികരിച്ചിരുന്നു. വേടൻ പറയുന്നത് രാഷ്‌ട്രീയമാണെന്ന് വിമർശിച്ചുകൊണ്ട് സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖി‌ൽ മാരാർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് അഖിൽ മാരാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

2016 മുതൽ പാട്ട് പാടാൻ തുടങ്ങിയ വ്യക്തിയാണ് വേടൻ. കഞ്ചാവ് കേസിൽ പിടിക്കപ്പെടുന്നതിന് മുമ്പും വേടന് ആരാധകരുണ്ടായിരുന്നു. പുലിപ്പല്ല് വിഷയത്തിൽ വേടനെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടയാളാണ് ഞാൻ. പക്ഷേ, പുറത്തിറങ്ങിയ വേടൻ പറഞ്ഞത് മുഴുവൻ രാഷ്‌ട്രീയമായിരുന്നു. കലയും പാട്ടും എല്ലാം മാറ്റി രാഷ്‌ട്രീയമാണ് പറഞ്ഞത്.

 

ശ്രീരാമനെ അറിയില്ല. ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണ് എന്നെല്ലാം പറഞ്ഞു. കേരളത്തിൽ അഞ്ച് നേരം കേൾക്കുന്നതാണ് അള്ളാഹു അക്ബർ. എത്രയോ തീവ്രവാദികൾ അവർ കൊലപാതകം ചെയ്യുന്നതിന് മുമ്പ് അള്ളാഹു അക്ബർ പറയുന്നു. എന്നുകരുതി ഇത് പറയുന്നവരെല്ലാം കൊല്ലാൻ നടക്കുന്നവരാണോ?

 

ദളിതരുടെ ഡിഎൻഎയിൽ പഠിക്കാനുള്ള കഴിവില്ല എന്നാണ് അയാൾ പറയുന്നത്. എന്ത് വിഡ്ഢിത്തമാണ്. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു എന്റെ കുടുംബം. അന്ന് എന്റെ മാതാപിതാക്കൾക്ക് വേണ്ടി ഞാൻ പഠിച്ച് സ്‌കൂൾ ടോപ്പറായി. സർക്കാർ ജനിക്കുമ്പോൾ തന്നെ ജാതി ചോദിച്ചില്ലെങ്കിൽ ഇവടെ ഇപ്പോൾ ആർക്കൊക്കെ ജാതി ഉണ്ടാകുമായിരുന്നു. ന്യൂമറോളജി പ്രകാരമാണ് എന്റെ പേരിനൊപ്പം മാരാർ എന്നുകൂടി ചേർത്തിരിക്കുന്നത്. ഇത് പലരും പറയാൻ മടിക്കുന്ന ജാതിയാണ്. താഴേത്തട്ടിലുള്ള ഓരോരുത്തരെയും ഉയർത്തിക്കൊണ്ടുവരാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അല്ലാതെ ഓരോന്ന് പാടിക്കൊണ്ട് നടന്നിട്ട് മാത്രം കാര്യമില്ല.

 

വിവാദത്തിന് ശേഷം വേടൻ റേറ്റ് കൂട്ടിയിരിക്കുകയാണ്. എവിടെയോ കിടന്ന അഖിൽ മാരാർ റേപ്പ് കേസിലോ കഞ്ചാവ് കേസിലോ പിടിക്കപ്പെട്ട ശേഷം റേറ്റ് കൂട്ടിയതല്ല. എതിർത്ത ആൾക്കാരെക്കൊണ്ട് പോലും കയ്യടിപ്പിച്ച ശേഷമാണ് ഞാൻ ഉദ്‌ഘാടനത്തിനുൾപ്പെടെ ശമ്പളം കൂട്ടിവാങ്ങിയത്. എന്നാൽ, വേടൻ പുതിയൊരു പാട്ടും ചെയ്‌ത് ഹിറ്റാക്കിയിട്ടല്ല റേറ്റ് കൂട്ടിയത്. വിവാദത്തിന് ശേഷമാണ്. ‘

Tags: Akhil Mararjai sreeramLatest newsRaper vedan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പിതാവ് ഹിന്ദുവും മാതാവ് മുസ്ലിമും ,വിവാഹിതനായ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി പ്രണയം :.50-ാം വയസ്സിലും അവിവാഹിതയായി തുടരുന്ന നടി!

Entertainment

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

Entertainment

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

Entertainment

മാസ് ലുക്കിൽ മോഹൻലാൽ:ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

Entertainment

ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ പ്രേംനസീര്‍ വിഗ് വെച്ച് നടന്നിട്ടില്ല!

പുതിയ വാര്‍ത്തകള്‍

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

ഒരു മതനേതാവും ഇടപെട്ടില്ല ; നിമിഷപ്രിയയ്‌ക്ക് വേണ്ടി ശ്രമിച്ചത് കേന്ദ്രസർക്കാരും , കേരള ഗവർണറും ; സമസ്‌തയുടെ വാദങ്ങൾ തള്ളി സാമുവൽ ജെറോം

നിമിഷയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തിയത് ഫലപ്രദമായ ഇടപെടൽ : നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് സാമുവൽ ജെറോം

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies