Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തനിക്കെതിരെ ആരുവന്നാലും വെട്ടിനിരത്തും , ഷി ജിൻപിങ്ങിന്റെ നടപടിയിൽ സൈനികർക്ക് ആശങ്ക ; നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ കാണാതായി

തന്നോട് വിശ്വസ്തരും സൈന്യത്തെ ശക്തിപ്പെടുത്താൻ കഴിയുന്നവരുമായ സൈനിക ഉദ്യോഗസ്ഥരെ നിലനിർത്താനാണ് ഷി ജിൻപിങ് ആഗ്രഹിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 11:41 am IST
in World

ബീജിംഗ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നടപടികൾ കാരണം ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ തിരോധാനം തുടർക്കഥയാകുന്നു. ചൈനയിലെ മറ്റൊരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ സമീപകാല തിരോധാനം പ്രസിഡന്റ് ഷി ജിൻപിങ്ങിന് തന്റെ ലക്ഷ്യത്തിലെത്തുന്നതിൽ അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവരെ ഉൾപ്പെടെ ആരും അനിവാര്യമല്ലെന്ന് വ്യക്തമാക്കി. അതായത് അദ്ദേഹം ആരെയും വെറുതെ വിടില്ല. അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടവരെണെങ്കിൽ പോലും ഇല്ലാതാക്കുമെന്നതാണ് സത്യം.

ഇപ്പോൾ ചൈനയിലെ രണ്ടാമത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ തിരോധാനം ഏവരിലും പരിഭ്രാന്തി പരത്തുന്നുണ്ട്. ചൈനയിലെ രണ്ടാമത്തെ ഉയർന്ന സൈനിക ഉദ്യോഗസ്ഥനും രാജ്യത്തെ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ (സിഎംസി) സഹ-വൈസ് ചെയർമാനുമായ ജനറൽ ഹീ വീഡോങ് മാർച്ച് 11 മുതൽ പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

മുൻ സഹപ്രവർത്തകനും സിഎംസി സഹ-വൈസ് ചെയർമാനുമായ ഷു ക്വിലിയാങ്ങിന്റെ ശവസംസ്കാര ചടങ്ങിൽ പോലും അദ്ദേഹത്തിന്റെ പേര് ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ചൈനീസ് സർക്കാർ മുതൽ സൈന്യത്തിൽ വരെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജനറൽ ഹീ വീഡോങ്ങിനെ എവിടെ എന്തുകൊണ്ട് കാണാതായി എന്നതിനെക്കുറിച്ച് ആർക്കും കൃത്യമായ വിവരവും ലഭിച്ചിട്ടില്ല.

ഇതിനു പുറമെ ചൈനയുടെ മുൻ വിദേശകാര്യ മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും കാണാതായിട്ടുണ്ട്. ചൈനയിൽ ഒരു സൈനിക ഉദ്യോഗസ്ഥനെയോ മന്ത്രിയെയോ കാണാതാകുന്നത് ഇതാദ്യമായല്ല. ഇതിനുമുമ്പ് ചൈനയുടെ മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങും മുൻ പ്രതിരോധ മന്ത്രി ലി ഷാങ്‌ഫുവും പൊതു വേദികളിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷരായി. പിന്നീട് അവരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു.

അടുത്തിടെ ചൈന അതിന്റെ മറ്റൊരു ഉന്നത സൈനിക ഉദ്യോഗസ്ഥനായ അഡ്മിറൽ മിയാവോ ഹുവയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. 2023 മുതൽ കുറഞ്ഞത് മൂന്ന് മുതിർന്ന ജനറൽമാരെയെങ്കിലും നീക്കം ചെയ്തിട്ടുണ്ട്. അവരിൽ രണ്ടുപേരെ പ്രതിരോധ മന്ത്രിയായി ഷി തന്നെ തിരഞ്ഞെടുത്തവരായിരുന്നു.

തന്നോട് വിശ്വസ്തരും സൈന്യത്തെ ശക്തിപ്പെടുത്താൻ കഴിയുന്നവരുമായ സൈനിക ഉദ്യോഗസ്ഥരെ നിലനിർത്താനാണ് ഷി ജിൻപിങ് ആഗ്രഹിക്കുന്നത്.

Tags: Chinese President Xi JinpingconcernedsoldierschinaPeople liberation of army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.