Tuesday, June 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

1979 മുതല്‍ 46 വര്‍ഷങ്ങളില്‍ നേരിട്ടത് ഉപരോധം, വധശ്രമം, ആഭ്യന്തരകലാപം, യുദ്ധം….എല്ലാം നേരിട്ട ഖമേനി ഇസ്രയേല്‍ ബോംബിനെ അതിജീവിക്കുമോ?

46 വര്‍ഷങ്ങളോളം ഖമേനി ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുമ്പോഴും ഇറാന്റെ ചരിത്രം പഠിച്ച രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നത് ആ ലക്ഷ്യം അത്ര എളുപ്പമല്ലെന്നാണ്. ജനധിപാത്യം വേണ്ടുവോളം അനുവദിച്ചിരുന്ന ഇറാനിലെ ഷാ ഭരണത്തെ അട്ടിമറിച്ചാണ് ഇറാന്‍ ഭരണം ഖമേനി പിടിച്ചെടുത്തത്. അന്ന് മുതല്‍ ഇറാന്‍ ഭരിച്ച ആയത്തൊള്ള ഖമേനിയുടെ ഭരണം അതിജീവിച്ചത് 46 വര്‍ഷങ്ങളുടെ വെല്ലുവിളികളെയാണ്.

Janmabhumi Online by Janmabhumi Online
Jun 17, 2025, 09:05 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ടെഹ് റാന്‍ :46 വര്‍ഷങ്ങളോളം ഖമേനി ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുമ്പോഴും ഇറാന്റെ ചരിത്രം പഠിച്ച രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നത് ആ ലക്ഷ്യം അത്ര എളുപ്പമല്ലെന്നാണ്. ജനധിപാത്യം വേണ്ടുവോളം അനുവദിച്ചിരുന്ന ഇറാനിലെ ഷാ ഭരണത്തെ അട്ടിമറിച്ചാണ് ഇറാന്‍ ഭരണം ഖമേനി പിടിച്ചെടുത്തത്. അന്ന് മുതല്‍ ഇറാന്‍ ഭരിച്ച ആയത്തൊള്ള ഖമേനിയുടെ ഭരണം അതിജീവിച്ചത് 46 വര്‍ഷങ്ങളുടെ വെല്ലുവിളികളെയാണ്.

നിസ്സാരമായിരുന്നില്ല ആ വെല്ലുവിളികള്‍. അതില്‍ യുഎസ് സഹായത്തോടെയുള്ള ഇറാഖുമായുള്ള യുദ്ധം, വധശ്രമം, അമേരിക്കന്‍ ഉപരോധം, മാഷ അമീനിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരകലാപം….എന്നിങ്ങനെ വെല്ലുവിളികള്‍ ധാരാളമായിരുന്നു. പക്ഷെ അതിനെയെല്ലാം അതിവിദഗ്ധമായി ആയത്തൊള്ള ഖൊമേനി അതിജീവിച്ചു.

ഇറാഖ് നേതാവ് സദ്ദാം ഹുസൈനെതിരായുള്ള വര്‍ഷങ്ങള്‍ നീണ്ട ബീഭത്സമായ യുദ്ധം എളുപ്പമായിരുന്നില്ല. 1980 മുതല്‍ 1989 വരെ ഇറാനെതിരായ യുദ്ധത്തില്‍ രാസായുധങ്ങളും കൂട്ടക്കൊലയ്‌ക്കുതകുന്ന ആയുധങ്ങളും നല്‍കി അമേരിക്ക ഇറാഖിനൊപ്പം നിന്നു. പക്ഷെ ഒടുവില്‍ ഖമേനി ജയിച്ചു.

1981ല്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന അലി ഖമേനി പ്രസംഗിക്കാന്‍ എത്തിയതായിരുന്നു. അലി ഖമേനിയുടെ മുന്‍പില്‍ ഒരു യുവാവ് സംഭാഷണം റെക്കോഡ് ചെയ്യാന്‍ ടേപ് റെക്കോഡര്‍ വെച്ചു. റെക്കോഡിംഗ് ബട്ടണ്‍ അമര്‍ത്തി. ഒരു മിനിറ്റിനു ശേഷം ടേപ് റെക്കോഡര്‍ ചിതറി. അതിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടി. അലി ഖൊമേനിയുടെ എതിരാളികളായ ഇറാനിലെ പോര്‍ഖന്‍ ഗ്രൂപ്പില്‍പ്പെട്ടവര്‍ നടത്തിയ വധശ്രമമായിരുന്നു അത്.  ഖമേനി കൊല്ലപ്പെട്ടുവെന്ന് എല്ലാവരും കരുതി. പക്ഷെ അതിനെയും അദ്ദേഹം അതിജീവിച്ചു.

2022ലെ മാഷ അമീനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക മതഭീകരതയ്‌ക്കെതിരെയും ആയത്തൊള്ള ഖമേനി ഭരണത്തിനെതിരെയും നടന്ന പ്രതിഷേധത്തില്‍ ഇറാന്‍ ഭരണം ആടിയുലഞ്ഞു. ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്ത മാഷ അമീനി കൊല്ലപ്പെട്ടതിന് ശേഷം സമരം അക്രമാസക്തമായി. അക്രമാസക്ത സമരമായിരുന്നു ഇറാനില്‍ നടന്നത്. ഈ സമരത്തിന് പിന്നില്‍ യുഎസും ഇസ്രയേലുമാണെന്ന് അലി ഖൊമേനി പറഞ്ഞു. ഇറാന്‍ ഭരണ കര്‍ത്താക്കള്‍ക്കിടയില്‍ പോലും രൂക്ഷമായ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. ആയത്തൊള്ള ഖൊമേനിയുടെ ആധിപത്യം അവസാനിച്ചുവെന്ന് തോന്നിയതാണ്. ഹിജാബ് ഉപേക്ഷിച്ചും ഖുറാന്‍ കത്തിച്ചും നടത്തിയ അക്രമസമരത്തെ ആയത്തൊള്ള ഖമേനി അടിച്ചമര്‍ത്തി. ആ അക്രമസമരത്തില്‍ അലി ഖൊമേനിക്കെതിരെ സമരം ചെയ്ത 41 പേര്‍ കൊല്ലപ്പെട്ടു.  അതിനെയും ഖമേനി അതിജീവിച്ചു.

പക്ഷെ ആ ഖൊമേനിയ്‌ക്ക് ഇപ്പോള്‍ ഇസ്രയേല്‍ ബോംബിനെ നേരിടാന്‍ സാധിക്കുമോ? ആയത്തൊള്ള ഖമേനിയെ വധിച്ച് ഇറാന്‍ ഭരണം പുതിയ കരങ്ങളില്‍ ഏല്‍പിക്കുന്നതോടെ മധ്യേഷ്യ ശുദ്ധീകരിക്കപ്പെടുമെന്ന് ഇസ്രയേല്‍ വാദിക്കുന്നു. ഖമേനിയ്‌ക്ക് അതിജീവനത്തിനുള്ള എല്ലാ പഴുതുകളും അടച്ചാണ് ഇസ്രയേല്‍ നീങ്ങിയത്. സൈനികകേന്ദ്രം തകര്‍ത്തു, നതാന്‍സിലെ ആണവകേന്ദ്രം തകര്‍ത്തു, ഉന്നത സൈനികമേധാവികളെയും ഇന്‍റലിജന്‍സ് മേധാവികളെയും വധിച്ചു. മിസൈലുകള്‍ തൊടുക്കാനുള്ള മിസൈല്‍ വിക്ഷേപണവാഹനങ്ങളും മിസൈലുകള്‍ സൂക്ഷിച്ച ആയുധപ്പുരയും വരെ തകര്‍ത്തു. ഖൊമേനയ്‌ക്ക് ചുറ്റും രക്ഷാവലയം തീര്‍ക്കുമായിരുന്ന ഹെസ്ബുള്ളയുും ഹമാസും ഹൂതിയും ഇന്ന് നേതാക്കന്മാരും വഴികാട്ടാന്‍ സൈനിക മേധാവികളും യുദ്ധതന്ത്രജ്ഞരുമില്ലാത്ത വെറും റൗഡി സംഘങ്ങളായി മാറി. ഇവര്‍ക്ക് ഖമേനിയെ രക്ഷിക്കാനുള്ള കരുത്തില്ല. റഷ്യയാകട്ടെ ഉക്രൈനും നാസയ്‌ക്കും എതിരായ ഒരു വര്‍ഷത്തിലധികം നീണ്ട യുദ്ധത്തിന് ശേഷമുള്ള കിതപ്പിലാണ്. ചൈനയാകട്ടെ പരസ്യമായി ഒരു യുദ്ധത്തിലും പങ്കെടുക്കില്ല. അപ്പോള്‍ ഖമേനിയെ രക്ഷിക്കാന്‍ ഇനി ആരുമില്ലെന്നാണര്‍ത്ഥം. പക്ഷെ 46 വര്‍ഷത്തെ വെല്ലുവിളികള്‍ അതിജീവിച്ച് നിലനിന്ന ഖമേനിയെ വധിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇസ്രയേലിന് സാധിക്കുമോ? കൃത്യമായ ഉത്തരമില്ലാതെ ചോദ്യം അങ്ങിനെ നില്‍ക്കുകയാണ്.

Tags: iranBenjamin NetanyahuNetanyahuIsraelIranwar#IranIsraelwarAyatollahAliKhameneiAliKhamenei
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുള്ള നേതാക്കളെ കൊന്ന പേജർ പോലെ മൊബൈൽ ഫോണുകളും പൊട്ടിത്തെറിച്ചേക്കാമെന്ന് ഭയന്ന് ഇറാൻ : മൊബൈൽ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം

ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി
World

എവിടെ പോറ്റി വളര്‍ത്തിയ ഹെസ്ബുള്ള, ഹൂതി, ഹമാസ് ശക്തികള്‍? ഒറ്റപ്പെട്ട് ഇറാനും ആയത്തൊള്ള ഖമേനിയും

World

‘ കൂട്ടക്കൊലപാതകീ, നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’ ; യുഎസിൽ വച്ച് അസിം മുനീറിനെ നാണം കെടുത്തി പ്രതിഷേധക്കാർ

India

ഇസ്രായേൽ പാകിസ്ഥാനിലേക്ക് നോക്കാൻ ധൈര്യപ്പെടരുത് ; ഇസ്രായേലിന്റെ ഏതൊരു ദുരുദ്ദേശ്യത്തിനും മറുപടി നൽകാൻ ശക്തിയുണ്ടെന്ന് പാകിസ്ഥാൻ

ഇസ്രയേലിനെതിരെ ഇറാന്‍റെ ബാലിസ്റ്റിക് മിസൈലുകള്‍ കുതിക്കുന്നു
World

എന്തൊക്കെയായിരുന്നു…മലപ്പുറം കത്തി, അമ്പും വില്ലും…ഇറാന്റെ മിസൈല്‍ ശേഖരമെവിടെ? ഇസ്രയേലിന് എതിരെ ആദ്യം 350 മിസൈലുകള്‍…പിന്നെ കുറഞ്ഞുവന്നു

പുതിയ വാര്‍ത്തകള്‍

കനത്ത മഴയിൽ നെതന്യാഹുവിന്റെ കോലം കത്തിക്കാൻ ശ്രമിച്ച് എസ്ഡിപിഐ ; സംഭവം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിൽ

50 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് സംസ്ഥാനത്തെ ഐ.ടി.ഐകളുടെ വികസനത്തിന് 1,444 കോടിയുടെ പദ്ധതി

ചെക്കിങ്ങിനൊപ്പം ഇന്‍സ്‌പെക്ടര്‍മാര്‍ ബസ് യാത്രക്കാരുടെ പരാതികളും കേള്‍ക്കണം, പുതിയ നിര്‍ദേശവുമായി കെഎസ്ആര്‍ടിസി

ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് കൊച്ചി ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

1979 മുതല്‍ 46 വര്‍ഷങ്ങളില്‍ നേരിട്ടത് ഉപരോധം, വധശ്രമം, ആഭ്യന്തരകലാപം, യുദ്ധം….എല്ലാം നേരിട്ട ഖമേനി ഇസ്രയേല്‍ ബോംബിനെ അതിജീവിക്കുമോ?

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗം വിലക്കി

ഗുണ്ടായിസവും ഒന്നിലധികം ക്രിമിനല്‍ കേസുകളും: രണ്ട് യുവതികള്‍ക്കെതിരെ കാപ്പ ചുമത്തി തൃശൂര്‍ പൊലീസ്

പ്ലസ് വണ്‍: 2,40,533 വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരപ്രവേശനം ലഭിച്ചു, ക്ലാസുകള്‍ 18ന് ആരംഭിക്കും

വാന്‍ ഹായ് 503 കപ്പലിലെ തീപിടിത്തത്തില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തു, കപ്പലുടമയും ജീവനക്കാരും ക്യാപറ്റനും പ്രതികള്‍

കടത്തുകൂലിയും കമ്മിഷനും വര്‍ദ്ധിപ്പിച്ചു, കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച റേഷന്‍ മണ്ണെണ്ണ വിതരണത്തിനെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies