Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

ഒരു കോടി നഷ്ടപരാഹാരം വെച്ച് 249 പേര്‍ക്ക് നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ വിമാനം ഇടിച്ചതിന്റെ ആഘാതത്തില്‍ മരിച്ച മെഡിക്കല്‍കോളിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. നഷ്ടപരിഹാരം ഇതില്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. പരിക്കേറ്റവരുടെ ചികിത്സയും മറ്റുമായി വലിയൊരു തുക ചെലവഴിക്കേണ്ടി വരും. ഇതിനെല്ലാം അപ്പുറമാണ് സുരക്ഷിതമായ വിമാനയാത്ര നല്‍കാന്‍ കഴിഞ്ഞില്ലെന്ന വലിയ പരാജയഭാരം. ഇത് എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡിനെ തന്നെ തകര്‍ക്കുന്ന സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു. ഈ തകര്‍ച്ചയില്‍ നിന്നും എയര്‍ ഇന്ത്യ കരകയറുമോ?

Janmabhumi Online by Janmabhumi Online
Jun 15, 2025, 12:07 am IST
in India, Business
രത്തന്‍ ടാറ്റ (ഇടത്ത്)

രത്തന്‍ ടാറ്റ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രണ്ട് ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിമാനദുരന്തമായിരുന്നു ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഭവിച്ചത്. ഇനി എയര്‍ ഇന്ത്യയ്‌ക്ക് തിരിച്ചുവരാന്‍ കഴിയുമോ? ഒരു കോടി നഷ്ടപരാഹാരം വെച്ച് 249 പേര്‍ക്ക് നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ വിമാനം ഇടിച്ചതിന്റെ ആഘാതത്തില്‍ മരിച്ച മെഡിക്കല്‍കോളിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. നഷ്ടപരിഹാരം ഇതില്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. പരിക്കേറ്റവരുടെ ചികിത്സയും മറ്റുമായി വലിയൊരു തുക ചെലവഴിക്കേണ്ടി വരും. ഇതിനെല്ലാം അപ്പുറമാണ് സുരക്ഷിതമായ വിമാനയാത്ര നല്‍കാന്‍ കഴിഞ്ഞില്ലെന്ന വലിയ പരാജയഭാരം. ഇത് എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡിനെ തന്നെ തകര്‍ക്കുന്ന സ്ഥിതിയില്‍ എത്തിച്ചിരിക്കുന്നു. ഈ തകര്‍ച്ചയില്‍ നിന്നും എയര്‍ ഇന്ത്യ കരകയറുമോ?

1932ല്‍ ആണ് എയറിന്ത്യ പിറന്നത്. ജെആര്‍ഡി ടാറ്റയാണ് ഇതിന്റെ സ്ഥാപകന്‍. നല്ലൊരുപൈലറ്റായിരുന്ന ഇദ്ദേഹം ആദ്യകാല എയര്‍ ഇന്ത്യാ വിമാനം പറത്തുകപോലും ചെയ്തിരുന്നു. പക്ഷെ 1953ല്‍ എയര്‍ ഇന്ത്യ ദേശസാല്‍ക്കരിക്കപ്പെട്ടു. അതോടെ ടാറ്റയുടെ കയ്യില്‍ നിന്നും ഈ കമ്പനി നഷ്ടമായി. എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനമായി മാറി.

പിന്നീട് എയറിന്ത്യയുടെ നാശമായിരുന്നു. എയര്‍ ഇന്ത്യയില്‍ ടാറ്റ വളര്‍ത്തിയ എല്ലാ നന്മകളും കൈമോശം വന്നു. ഒടുവില്‍ 70,000 കോടി രൂപ നഷ്ടമുള്ള ഒരു കമ്പനിയായി എയര്‍ ഇന്ത്യ മാറി. പക്ഷെ പുതിയ കാലത്തിന്റെ സ്വപ്നങ്ങളുമായി വന്ന ടാറ്റയുടെ പുതിയ സാരഥിയായ രത്തന്‍ ടാറ്റയ്‌ക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ആഗോളതലത്തില്‍ അഭിമാനമായി അറിയപ്പെടുന്ന ഒരു ടാറ്റ വിമാനക്കമ്പനി. അതുകൊണ്ടാണ് നരേന്ദ്രമോദി എയര്‍ ഇന്ത്യയെ വീണ്ടും സ്വകാര്യവല്‍ക്കരിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ രത്തന്‍ ടാറ്റയെയും ടാറ്റയെയും മനസ്സില്‍ കണ്ടത്. അങ്ങിനെ 2022ല്‍ മോദി എയര്‍ ഇന്ത്യയുടെ രത്തന്‍ ടാറ്റയുടെ കയ്യില്‍ ഏല്‍പിച്ചു. ആഗോള അഭിമാനമായ ഒരു വിമാനക്കമ്പനി എന്ന സ്വപ്നത്തിലേക്ക് എയര്‍ ഇന്ത്യ ചുവടു വെയ്‌ക്കുന്നതിനി ടെയായിരുന്നു ക്രൂവും യാത്രക്കാരുമായി 241 പേര്‍ മരിച്ച വിമാനദുരന്തം അഹമ്മദാബാദില്‍ നടന്നത്.

എയറിന്ത്യയോട് അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്ത്യയിലെ വ്യോമയാന മേഖലയെ നിയന്ത്രിക്കുന്ന ഡിജിസിഎ ആവശ്യപ്പെട്ടിരിക്കുകയാണ്. ടാറ്റയുടെ മിക്ക കമ്പനികളുടെയും ഓഹരി വില തകര്‍ന്നു. വിമാനദുരന്തം മൂലം ബുക്കിംഗുകള്‍ കുറഞ്ഞു. അതിനിടെ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം താഴെ ഇറക്കേണ്ടി വന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വന്‍ നഷ്ടപരിഹാരം നല്‍കണം. ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ വിമാനക്കമ്പനി തകരും എന്നതില്‍ സംശയമില്ല. ഇതിന് ഉദാഹരണമാണ് മലേഷ്യല്‍ എയര്‍ലൈന്‍സ് കമ്പനിയുടെ കഥ. വലിയ പ്രതാപം പുലര്‍ത്തിയിരുന്ന മലേഷ്യലന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം കാണാതായി. മറ്റൊരു വിമാനം വെടിവെച്ച് വീഴ്‌ത്തപ്പെട്ടു. അതോടെ ഈ വിമാനക്കമ്പനി ദുരന്തത്തിലായി. അടച്ചുപൂട്ടി. പിന്നീട് റീബ്രാന്‍ഡ് ചെയ്യേണ്ടതായി വന്നു. ഇതേ ഗതി എയര്‍ ഇന്ത്യയ്‌ക്ക് വരുമോ?

കഴിഞ്ഞ വര്‍ഷങ്ങളിലായി ഒട്ടേറെ ചെറിയ ചെറിയ സുരക്ഷാപ്രശ്നങ്ങളും അപകടങ്ങളും എയര്‍ ഇന്ത്യയ്‌ക്ക് നേരിടേണ്ടിവന്നു. പക്ഷെ രണ്ട് ദശകത്തിനുള്ളില്‍ സംഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു ഗുജറാത്ത് അഹമ്മദാബാദില്‍ നടന്നത്. എങ്കിലും പണവും സ്വാധീനവുമുള്ള കമ്പനിയാണ് ടാറ്റ എന്നതിനാലും എയര്‍ ഇന്ത്യയുടെ അവരുടെ അഭിമാനസ്തംഭമായി കാണുന്നതിനാലും എങ്ങിനെയും രക്ഷിച്ചെടുക്കാന്‍ ടാറ്റ ശ്രമിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച സാമ്പത്തിക ഫലം എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. ഈ സാമ്പത്തിക വര്‍ഷത്തെ എയര്‍ ഇന്ത്യയുടെ വരുമാനം 61000 കോടി രൂപയായിരുന്നു.

ഇനി ഏതുവിധേനെയും സുരക്ഷിതത്വവും വിശ്വാസവും ടാറ്റ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്നും ബിസിനസ് രംഗത്തുള്ളവരും പറയുന്നു. ഈ വിമാനദുരന്തം എയര്‍ ഇന്ത്യയെ ഉണര്‍ത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അവര്‍ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥിതിവരും. കൂടുതല്‍ സുരക്ഷിതത്വം നല‍്കുന്ന വിമാനങ്ങള്‍ വാങ്ങും. അതുവഴി എയര്‍ ഇന്ത്യ മടങ്ങിവരും എന്നാണ് വ്യോമയാനമേഖലയെ നിരീക്ഷിക്കുന്നവര്‍ വിലയിരുത്തുന്നത്. കാരണം ടാറ്റയ്‌ക്ക് എയര്‍ ഇന്ത്യ അവരുടെ കിരീടത്തിലെ രത്നമാണ്.

Tags: Ratan TataAir IndiaPlane crashJRD TataAir India plane crash
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാനാപകടം: സ്വര്‍ണവും പണവും ഭഗവത്ഗീതയും കണ്ടെത്തി

India

38 അന്താരാഷ്‌ട്ര, ദീർഘദൂര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

India

എയർ ഇന്ത്യ വിമാനാപകടം: ഡാറ്റ വീണ്ടെടുക്കലിനായി ഇന്ത്യ ‘കേടായ ബ്ലാക്ക് ബോക്സ്’ യുഎസിലേക്ക് അയയ്‌ക്കും

India

ഇന്തോനേഷ്യയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് തിരികെ ദൽഹിയിലേക്ക് മടങ്ങേണ്ടിവന്നു : കാരണമായി വന്നത് അഗ്നിപർവ്വത സ്ഫോടനം

India

വിമാനം താഴ്ന്നു പറക്കുന്നത് കണ്ട് മൊബൈലില്‍പകര്‍ത്തി, പക്ഷെ തകര്‍ന്നപ്പോള്‍ തരിച്ചുപോയി…എയര്‍ ;ഇന്ത്യ വിമാനാപകടം മൊബൈലിലാക്കിയ ആര്യന്‍ അസാരി

പുതിയ വാര്‍ത്തകള്‍

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies