Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

വടക്കുകിഴക്കൻ ഉക്രെയ്നിലെ തന്റെ നഗരം റഷ്യൻ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണെന്ന് ഖാർകിവ് മേയർ ഇഗോർ തെരേഖോവ് മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിൽ റഷ്യ 17 ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഒരിക്കലും ലക്ഷ്യം വയ്‌ക്കാൻ പാടില്ലാത്ത സിവിലിയൻ പ്രദേശങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഇഗോർ തെരേഖോവ് കുറ്റപ്പെടുത്തി

Janmabhumi Online by Janmabhumi Online
Jun 12, 2025, 12:34 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കീവ് : ഉക്രെയ്നിൽ വലിയ തോതിലുള്ള ഡ്രോൺ ആക്രമണങ്ങൾ നടത്തി റഷ്യ.  ചൊവ്വ-ബുധൻ രാത്രികളിലാണ് റഷ്യ  ശക്തമായ രീതിയിൽ ഉക്രെയ്നെതിരെ ആഞ്ഞടിച്ചത്. റഷ്യ നടത്തിയ ഈ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉക്രെയ്ൻ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടുണ്ട്.

വടക്കുകിഴക്കൻ ഉക്രെയ്നിലെ തന്റെ നഗരം റഷ്യൻ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണെന്ന് ഖാർകിവ് മേയർ ഇഗോർ തെരേഖോവ് മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിൽ റഷ്യ 17 ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഒരിക്കലും ലക്ഷ്യം വയ്‌ക്കാൻ പാടില്ലാത്ത സിവിലിയൻ പ്രദേശങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഇഗോർ തെരേഖോവ് കുറ്റപ്പെടുത്തി.

അതേ സമയം റഷ്യൻ ആക്രമണത്തിൽ 64 പേർക്ക് പരിക്കേറ്റതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പ്രസ്താവന ഇറക്കി. റഷ്യയ്‌ക്ക് മേൽ കൂടുതൽ സമ്മർദ്ദം അന്താരാഷ്‌ട്ര സമൂഹം ചെലുത്തണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഇപ്പോൾ ഓരോ പുതിയ ദിവസവും റഷ്യയുടെ പുതിയ വെറുപ്പുളവാക്കുന്ന ആക്രമണങ്ങൾ വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ റഷ്യയെ ബുദ്ധിമുട്ടിലാക്കുന്ന പുതിയ തീരുമാനങ്ങൾ മാറ്റിവയ്‌ക്കരുത്. പ്രധാനമായും യുഎസും മറ്റ് ലോക നേതാക്കളും പ്രശ്നത്തിൽ ഇടപെടണം. കൊലപാതകങ്ങളും അക്രമണങ്ങളും അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇവിടെ എടുത്ത് പറയേണ്ടത് സമീപ മാസങ്ങളിൽ റഷ്യ ഖാർകിവിനെ ആവർത്തിച്ച് ലക്ഷ്യം വച്ചിട്ടുണ്ട് എന്നതാണ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ ആവർത്തിച്ചുള്ളതും വലുതുമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റഷ്യ ഇതിനോടകം നടത്തിയിട്ടുണ്ട്. ഞായർ-തിങ്കൾ രാത്രികളിൽ ഏകദേശം 500 ഡ്രോണുകളാണ് റഷ്യ അയച്ചത്.

തുടർന്നുള്ള തിങ്കൾ- ചൊവ്വ രാത്രികളിൽ 315 ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ഉക്രെയ്നിലേക്ക് ഏഴ് മിസൈലുകൾ തൊടുത്ത് വിടുകയും ചെയ്തു. ചൊവ്വ-ബുധൻ രാത്രികളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ ഖാർകിവിലെ സ്ലോബിഡ്സ്കി, ഓസ്നോവിയാൻസ്കി തുടങ്ങിയ ജില്ലകളിലെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, സ്വകാര്യ വീടുകൾ, കളിസ്ഥലങ്ങൾ, വ്യാവസായിക സ്ഥലങ്ങൾ, പൊതുഗതാഗതം എന്നിവയുൾപ്പെടെ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് ഉക്രെയ്ൻ അധികൃതർ അറിയിച്ചിരുന്നു.

Tags: Vladimir zelenskykeivdrone strikeUkraineVladimir PutinRussiawarMoscow
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

World

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

World

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)
India

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

World

‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ : ഉക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ബോംബർ വിമാനങ്ങൾ കത്തിയരിഞ്ഞപ്പോൾ

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; അപകടം ടേക് ഓഫിനിടെ, വിമാനത്തിൽ 242 യാത്രക്കാർ

ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ ചിന്തന്‍ ബൈഠക്ക് ജൂലൈയില്‍; ഡോ. മോഹന്‍ ഭാഗവത് മുഖ്യാതിഥി

ഭീകരതയ്ക്കെതിരായ ഭാരതത്തിന്റെ നിലപാട് വിശദീകരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തി തിരിച്ചെത്തിയ  പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി   ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരതത്തിന്റെ നയതന്ത്ര അശ്വമേധം

ഒരു വര്‍ഷത്തോളം ബാലികയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാള്‍ക്ക് 23 വര്‍ഷം തടവും 30000 രൂപ പിഴയും

അശ്വിൻ രാത്രി ഫോൺ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന് യുവതി;വീട്ടിൽ ബിരിയാണി, അവൻ മണ്ണ് വാരി തിന്നാറില്ലെന്ന് ദിയ കൃഷ്ണ

ചായ തിളപ്പിക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നിലമ്പൂരിന്റെ പാഠവും വെല്ലുവിളിയും

പട്ടിണിയും പരിവട്ടവും , ഇനി ഇതിനിടയിൽ അഫ്ഗാനികളെ എങ്ങനെ തീറ്റിപ്പോറ്റും ? അഫ്ഗാൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

സ്ത്രീ സുരക്ഷ പുനര്‍നിര്‍വചിക്കുമ്പോള്‍

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies