Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

ശര്‍മ്മിഷ്ട പനോളി എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജഡ്ജിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്. ബിജെപി പ്രവര്‍ത്തകരെന്ന് തോന്നിപ്പിക്കാവുന്ന രീതിയില്‍ സൂചനകള്‍ നല്‍കിക്കൊണ്ട് വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jun 5, 2025, 12:28 am IST
in India
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കൊത്ത: ശര്‍മ്മിഷ്ട പനോളി എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജഡ്ജിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്. ബിജെപി പ്രവര്‍ത്തകരെന്ന് തോന്നിപ്പിക്കാവുന്ന രീതിയില്‍ സൂചനകള്‍ നല്‍കിക്കൊണ്ട് വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ബോളിവുഡിലെ സിനിമാതാരങ്ങളൊന്നും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രതികരിച്ചില്ലെന്ന ശര്‍മ്മിഷ്ഠ പനോളിയുടെ വീഡിയോ പോസ്റ്റാണ് വിവാദമായത്. ഇത് വര്‍ഗ്ഗീയച്ചുവയുള്ള പോസ്റ്റാണെന്ന് വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നതോടെ മാപ്പ് ചോദിച്ച് ശര്‍മ്മിഷ്ട പോസ്റ്റ് പിന്‍വലിച്ചിരുന്നു. പക്ഷെ ദിവസങ്ങള്‍ക്കകം ശര്‍മ്മിഷ്ട പനോളിയെ കൊല്‍ക്കൊത്ത പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും കോടതി ജൂണ്‍ 13 വരെ ശര്‍മ്മിഷ്ഠയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനും ജാമ്യം നിഷേധിച്ച് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാനും അസാധരണവേഗതയുണ്ടായിരുന്നുവെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജിയായ പാര്‍ത്ഥസാരഥി ചാറ്റര്‍ജിയാണ് ജാമ്യം നിഷേധിച്ചത്.

ശര്‍മ്മിഷ്ടയ്‌ക്ക് എതിരെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ശര്‍മ്മിഷ്ടയെ പൊലീസ് അറസ്റ്റഅ ചെയ്ത്. ആ പരാതി നല്‍കിയ വ്യക്തി ഹിന്ദുത്വത്തെ പതിവായി അധിക്ഷേപിക്കുന്ന ആലാണെന്ന് കണ്ടെത്തിയിരുന്നു. അസാധരണവേഗതയുണ്ടായിരുന്നുവെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തില്‍ തെറ്റ് ചെയ്തു എന്നതോന്നലുണ്ടായതിനെതുടര്‍ന്ന് മാപ്പ് പറഞ്ഞ ശര്‍മ്മിഷ്ഠയ്‌ക്ക് ജാമ്യം നല്‍കണമെന്ന് അന്ന് നടി കങ്കണ റണാവത്ത് എംപി അഭ്യര്‍ത്ഥിച്ചിരുന്നു. ശര്‍മ്മിഷ്ഠയെ ശിക്ഷിക്കുക വഴി ന്യൂനപക്ഷപ്രീണനത്തിന് ശ്രമിക്കുകയാണ് മമത സര്‍ക്കാരെന്ന് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജിക്കെതിരെ  സമൂഹമാധ്യമങ്ങളില്‍ വധഭീഷണികള്‍ ഉയര്‍ന്നത്. ബിജെപിക്കാരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് വരുത്തിതീര്‍ക്കാന്‍ ചില പരോക്ഷ സൂചനകളും ഈ സന്ദേശങ്ങളില്‍ കടത്തിവിടാന്‍ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ട്. ‘അജ്ഞാതനെ ഇന്ത്യയിലും ഇറക്കാന്‍ സമയമായി’ എന്നതാണ് ഒരു വിമര്‍ശനം.പാകിസ്ഥാനില്‍ അജ്ഞാതന്റെ വെടിയേറ്റ് ലഷ്കര്‍ ഇ ത്വയിബയിലേയും ഹിസ്ബുള്‍ മുജാഹിദ്ദീനിലേയും തീവ്രവാദിനേതാക്കള്‍ കൊല്ലപ്പെടുന്നത് പതിവാണ്. ഈ അജ്ഞാതനെ ഇന്ത്യന്‍ രഹസ്യസേന അയയ്‌ക്കുന്നതാണ് എന്നൊക്കെ അടക്കം പറച്ചിലുകള്‍ ഉണ്ട്. ഇത് സാഹചര്യം ദുരുപയോഗപ്പെടുത്തി ‘അജ്ഞാതന്‍’ എന്ന പദം കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരായ വധഭീഷണിയിലും ബോധപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ട്. വധ ഭീഷണി അയ്കയ്‌ക്കുന്നത് ബിജെപിക്കാരാണെന്ന് വരുത്തിതീര്‍ക്കാനാനാണ് ഈ ശ്രമമെന്ന് കരുതുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി അയച്ച അക്കൗണ്ടുകള്‍ എല്ലാം വ്യാജമായി സൃഷ്ടിച്ചവയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. അതായത് ബിജെപിയെ കുടുക്കാന്‍ വേണ്ടി എതിരാളികളുടെ ശ്രമമാണിതെന്ന് കരുതുന്നു.

ജസ്റ്റിസ് പാര്‍ത്ഥസാരഥിയെ വധിക്കൂ എന്ന് 23595 എന്ന അക്കൗണ്ടില്‍ നിന്നും ടോസ്റ്റ് ഇന്ത്യ എന്ന അക്കൗണ്ടില്‍ നിന്നും സന്ദേശം എത്തിയിട്ടുണ്ട്. ഇത് രണ്ടും വ്യാജ അക്കൗണ്ടാണ്. വ്യാജഅക്കൗണ്ടുകള്‍ സൃഷ്ടിച്ച് വധഭീഷണി അയച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

 

Tags: TMC#IndiaPakWarOperation SindoorParthasarathy ChatterjeeKolkota Highcourt JudgeSharmishta ChatterjeeTrinamool CongressBengal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബിലാവൽ ഭൂട്ടോയ്‌ക്ക് വീണ്ടും അപമാനം ! ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ച് അസംബന്ധ പ്രസ്താവന നടത്തിയ ഭൂട്ടോയുടെ വായടപ്പിച്ച് വിദേശ പത്രപ്രവർത്തകൻ 

World

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യയുടെ കൃത്യമായ ആക്രമണത്തിന് മറ്റൊരു തെളിവ്, തീവ്രവാദികളുടെ ശവക്കുഴികളുടെ ചിത്രം പുറത്തുവന്നു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)
India

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

ബഹവൽപൂരിലെ ഒരു ഭീകര കേന്ദ്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു
World

ഇന്ത്യ കത്തിച്ച് ചാമ്പലാക്കിയത് പാകിസ്ഥാന്റെ നിരവധി യുദ്ധ വിമാനങ്ങളും മിസൈലുകളും : കണക്കുകൾ പുറത്ത്

World

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വെടിയുണ്ട’ പ്രസ്താവനയെ പാകിസ്ഥാൻ എന്തിനാണ് ഭയപ്പെടുന്നത് ? ഭീഷണി മുഴക്കിയ ബിലാവൽ ഭൂട്ടോ അസ്വസ്ഥനാകുന്നു

പുതിയ വാര്‍ത്തകള്‍

പള്ളിക്കത്തോടിനു സമീപം ജലവിതരണ പദ്ധതിയുടെ കുളത്തിലേക്ക് കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

ഇന്ത്യ – യു.എസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കണം : നീതി ആയോ​ഗ്

ഗാസയിൽ ഇസ്രയേലും അമേരിക്കയും കൂടി തുടങ്ങിയ സംയുക്ത സഹായ വിതരണ കേന്ദ്രം അടച്ചുപൂട്ടി: മേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

ഈ 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല, 7 രാജ്യങ്ങൾക്കെതിരെ കർശന നടപടി : തിങ്കളാഴ്ച മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കും

കുറിഞ്ഞിക്ക് സമീപം കാര്‍ ഓടയില്‍ വീണ് മെഡിക്കല്‍ റെപ്രസെന്റേറ്റീവായ യുവതി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

കുടുംബ കലഹത്തിനു കാരണം കന്നിമൂലയോ? കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

മസ്‌ക് സ്ഥാനമൊഴിഞ്ഞയുടനെ, അദ്ദേഹത്തിന്റെ പ്രധാന സഹായിയെയും പുറത്താക്കി ട്രംപ് ; നാസയുടെ നേതൃത്വത്തിൽ നിന്ന് ജാരെഡ് ഐസക്മാന്റെ പേര് പിൻവലിച്ചു

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

‘ട്രംപ് ഭരണകൂടം സ്ത്രീകൾ ഗർഭഛിദ്രം നടത്തുന്നതിനേക്കാൾ മരിക്കണമെന്ന് ആഗ്രഹിക്കുന്നു ‘ ; ആരാണ് ഇത് പറഞ്ഞതെന്ന് അറിയുക

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies