Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിഹാറില്‍ നിന്നു വന്നു, മലയാളിയായി; ദറക്‌സയുടെ അനുഭവം പാഠവുമായി

അനുഭവ കഥ ആറാം ക്ലാസിലെ പാഠപുസ്തകത്തിലൂടെ ഇനി കേരളമറിയും

ലിഖില്‍ കെ.എ. by ലിഖില്‍ കെ.എ.
Jun 2, 2025, 09:41 am IST
in Kerala
ദറക്‌സ ആറാം ക്ലാസ്സ് പുസ്തകവുമായി

ദറക്‌സ ആറാം ക്ലാസ്സ് പുസ്തകവുമായി

FacebookTwitterWhatsAppTelegramLinkedinEmail

കടുങ്ങല്ലൂര്‍(കൊച്ചി): ബിഹാറില്‍ നിന്നും അച്ഛനും അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും ഒപ്പം എത്തിയ പെണ്‍കുട്ടിയുടെ അനുഭവ കഥ ആറാം ക്ലാസിലെ പാഠപുസ്തകത്തിലൂടെ ഇനി കേരളമറിയും. ബിഹാര്‍ ദര്‍ബംഗ സ്വദേശിയായ മുഹമ്മദ് അമീറിന്റെയും രാജിയ ഖാത്തോണിന്റെയും മകളായ ദറക്‌സ പര്‍വീണ്‍ തന്റെ ഉറ്റ സുഹൃത്തായ പുഷ്പയ്‌ക്ക് എഴുതിയ കത്താണ് പാഠപുസ്തകത്തില്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയത്. ബിഹാറില്‍ നിന്നും അഞ്ചാം ക്ലാസില്‍ പഠിക്കാന്‍ ബിനാനിപുരം ഗവ. ഹൈസ്‌കൂളില്‍ എത്തിയതാണ് ദറക്‌സ. ഇപ്പോള്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.

ദറക്‌സയുടെ അസാമാന്യ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നല്കിയത് മുന്‍ അദ്ധ്യാപികയായ ഡോ. ജയശ്രീ കുളകുന്നത്തായിരുന്നു. മുന്‍ പ്രധാന അദ്ധ്യാപികയായ മംഗള ഭായിയും ദറക്‌സയ്‌ക്കൊപ്പമുണ്ടായിരുന്നു. തയ്യലിലും ഫാഷന്‍ ഡിസൈനിങ്ങിലുമുള്ള കഴിവ് കണ്ട് മംഗളഭായി തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തു. അഞ്ചാം ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള തന്റെ അനുഭവങ്ങളാണ് പ്രിയപ്പെട്ട സവീ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലുള്ളത്.

തൊഴിലുമായി ബന്ധപ്പെട്ട ഭാഗത്ത് തൊഴിലിന്റെ രുചി, ഭാഷയുടെയും… എന്ന തലക്കെട്ടിലാണ് കത്ത് പുസ്തകത്തില്‍ 35-ാമത്തെ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നന്നായി മലയാളം സംസാരിക്കാന്‍ പഠിച്ച ദറക്‌സയുടെ കഴിവ് മറ്റു ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളെ മലയാളം പഠിപ്പിക്കുന്നതിനായി അദ്ധ്യാപകര്‍ ഉപയോഗിച്ചു. രക്ഷകര്‍ത്താക്കളുമായി ആശയവിനിമയം നടത്താനും അദ്ധ്യാപകര്‍ക്ക് സഹായി ദറക്‌സയായിരുന്നുവെന്ന് കഴിഞ്ഞദിവസം പ്രധാന അദ്ധ്യാപികയായി വിരമിച്ച ബീന ദേവി പറഞ്ഞു. ബിനാനിപുരം ഗവണ്‍മെന്റ് സ്‌കൂളിലെ ‘റോഷ്‌നി’ പദ്ധതി പ്രകാരം ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായിയായി പ്രവര്‍ത്തിക്കുന്നു.

ദറക്‌സയുടെ കഴിവുകള്‍ റോഷ്‌നി പദ്ധതി കോഡിനേറ്റര്‍ കൂടിയായ ഡോ. ജയശ്രീ കുളകുന്നത്ത് പാഠപുസ്തക സമിതി അംഗമായ അദ്ധ്യാപകന്‍ പാലക്കാട് സ്വദേശി നാരായണന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം കഴിഞ്ഞ വര്‍ഷം ബിനാനിപുരം സ്‌കൂളില്‍ എത്തുകയും ദറക്‌സയുടെ കത്ത് പാഠപുസ്തകത്തില്‍ ചേര്‍ക്കാന്‍ ശിപാര്‍ശ ചെയ്യുകയുമായിരുന്നു. മുഹമ്മദ് സമീറും മുഹമ്മദ് ആദിലുമാണ് ദറക്‌സയുടെ സഹോദരങ്ങള്‍.

Tags: Kerala Education DepartmentDaraksaexperience story
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല; നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ‘യഥാര്‍ത്ഥ അവകാശികള്‍’

Kerala

പണം അനുവദിച്ചില്ല; സ്‌കൂള്‍ ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതി കടുത്ത പ്രതിസന്ധിയില്‍

Kerala

ഗുണമേന്മ വിദ്യാഭ്യാസം: ശമ്പളം നല്കാന്‍ പണമില്ല; മറ്റേതെങ്കിലും ഭാഷാ അധ്യാപകര്‍ ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ മതിയെന്ന് !

Kerala

കലവറ ഉണര്‍ന്നു, മൂന്നിന് പാലുകാച്ചല്‍ രുചിക്കൂട്ടുമായി പഴയിടം തയ്യാര്‍

എസ്‌സിഇആര്‍ടി ഓഫീസിന് മുന്നില്‍ ദേശീയ അദ്ധ്യാപക പരിഷത്ത് നടത്തിയ പ്രതിഷേധ ധര്‍ണ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Kerala

ഭാരതത്തിന്റെ ഭൂപടം തെറ്റായി അച്ചടിച്ചത് ദേശീയ ഏജന്‍സി അന്വേഷിക്കണം: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ തട്ടിപ്പ് : മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ഒരു വലിയ ബാങ്കിങ്ങ് മൈതാനത്ത് കളിച്ച് ഏകാംബരം പടിയിറങ്ങുന്നു….ബാങ്കറെന്നാല്‍ ഇതാണ്…

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്രാ നിരോധനം പിന്‍വലിച്ചു, അഡ്വഞ്ചര്‍ ടൂറിസത്തിന് ബാധകമല്ല

പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

‘തിരിച്ചടി താങ്ങില്ലെന്നു ബോധ്യപ്പെട്ടതോടെ ചര്‍ച്ചയ്‌ക്കുള്ള അഭ്യര്‍ത്ഥനയുമായി പാക് ഡിജിഎംഒ വിളിച്ചു’

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies