Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

ഏതെങ്കിലും രാജ്യത്തിന്റെയും ഭരണാധികാരിയോ വിദേശകാര്യമന്ത്രിയോ ഒരു യുദ്ധമുണ്ടായാല്‍ അതിലുണ്ടായ നഷ്ടങ്ങള്‍ മാധ്യമങ്ങളോട് പറയുമോ? ഇല്ല എന്ന ഉത്തരമാണ് ലോകത്തിലെ എല്ലാ രാജ്യതന്ത്രവിദഗ്ധരും ഇതിന് നല്‍കുന്ന ഉത്തരം. യുദ്ധവിശകലനവിദഗ്ധരും ഇതേ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഒരു രാജ്യം ഭരിയ്‌ക്കുന്ന നേതാവിന് ഒരു യുദ്ധമുണ്ടായാല്‍ എതിരാളിക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് പറയാം. തെളിവ് സഹിതം അത് വിശദീകരിക്കുകയുമാകാം. അതല്ലാതെ സ്വന്തം നഷ്ടങ്ങള്‍ യുദ്ധസമയത്ത് വെളിപ്പെടുത്താതിരിക്കലാണ് ജനങ്ങളുടെയും സൈന്യത്തിന്റെയും മനോവീര്യം ബലപ്പെടുത്തുന്നതിന് ആവശ്യം എന്നത് യുദ്ധതന്ത്രത്തിലെയും രാജ്യഭരണത്തിലെയും ബാലപാഠമാണ്.

Janmabhumi Online by Janmabhumi Online
May 27, 2025, 11:19 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: “നിങ്ങള്‍ കരുത്തനായിരിക്കുമ്പോള്‍ ദുര്‍ബനെന്ന് കാണിക്കാം, പക്ഷെ നിങ്ങള്‍ ദുര്‍ബലനായിരിക്കുമ്പോള്‍ കരുത്തനാണെന്ന് കാണിക്കണം”- യുദ്ധത്തെക്കുറിച്ചുള്ള ഈ പ്രമുഖ വാചകം ചൈനയുടെ ഒരു പഴയ കാല സൈനിക ജനറലായ സുന്‍ സു എഴുതിയ ‘ദി ആര്‍ട് ഓഫ് വാര്‍’ (The Art of War) എന്ന പുസ്തകത്തിലുള്ളതാണ്. രാഷ്‌ട്രീയഭരണകര്‍ത്താക്കള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. രചിച്ച പറയുന്നു. കാരണം യുദ്ധത്തിന്റെ അടിസ്ഥാന മനശാസ്ത്രം ഇതിലുണ്ട്.

ഏതെങ്കിലും രാജ്യത്തിന്റെയും ഭരണാധികാരിയോ വിദേശകാര്യമന്ത്രിയോ ഒരു യുദ്ധമുണ്ടായാല്‍ അതിലുണ്ടായ നഷ്ടങ്ങള്‍ മാധ്യമങ്ങളോട് പറയുമോ? ഇല്ല എന്ന ഉത്തരമാണ് ലോകത്തിലെ എല്ലാ രാജ്യതന്ത്രവിദഗ്ധരും ഇതിന് നല്‍കുന്ന ഉത്തരം. യുദ്ധവിശകലനവിദഗ്ധരും ഇതേ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഒരു രാജ്യം ഭരിയ്‌ക്കുന്ന നേതാവിന് ഒരു യുദ്ധമുണ്ടായാല്‍ എതിരാളിക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് പറയാം. തെളിവ് സഹിതം അത് വിശദീകരിക്കുകയുമാകാം. അതല്ലാതെ സ്വന്തം നഷ്ടങ്ങള്‍ യുദ്ധസമയത്ത് വെളിപ്പെടുത്താതിരിക്കലാണ് ജനങ്ങളുടെയും സൈന്യത്തിന്റെയും മനോവീര്യം ബലപ്പെടുത്തുന്നതിന് ആവശ്യം എന്നത് യുദ്ധതന്ത്രത്തിലെയും രാജ്യഭരണത്തിലെയും ബാലപാഠമാണ്. ഇത് അറിയാത്ത രാഹുല്‍ ഗാന്ധി എങ്ങിനെയാണ് നാല് ദശകത്തോളം ഇന്ത്യ ഭരിച്ച , ഏറെ ദേശീയ പാരമ്പര്യം അവകാശപ്പെടാവുന്ന കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ കിരീടം വെയ്‌ക്കാത്ത രാജാവായി വിലസുന്നത് എന്ന ചോദ്യം ഉയരുകയാണ്.

പലപ്പോഴും സ്വന്തം ബുദ്ധിയില്‍ ചിന്തിച്ചും വിശകലനം ചെയ്തും രാഷ്‌ട്രീയം സംസാരിക്കുന്ന വ്യക്തിയല്ല രാഹുല്‍ ഗാന്ധി. ഇദ്ദേഹം നല്ല വായനക്കാരനാണോ എന്നും അറിയില്ല. കുറഞ്ഞ പക്ഷം നെഹ്രുവും ഇന്ദിരാഗാന്ധിയും പുസ്തകങ്ങള്‍ വായിക്കുകയെങ്കിലും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി എല്ലായ്പോഴും വിദേശശക്തികളുടെ അജണ്ടകള്‍ക്കനുസരിച്ച് സംസാരിക്കുന്ന നേതാവായാണ് തോന്നുതന്നതെന്നും രാഷ്‌ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.

അതേ സമയം യുദ്ധത്തില്‍ സുതാര്യത നിലനിര്‍ത്താന്‍ ചില കാര്യങ്ങളെല്ലാം വെളിപ്പെടുത്തകയും ചെയ്യാം. ഇക്കാര്യം ഇന്ത്യന്‍ സേന വെളിപ്പെടുത്തുകയും ചെയ്തു. പക്ഷെ പാകിസ്ഥാന്‍ ഇന്ത്യക്കാരുടെയും ഇന്ത്യന്‍ സേനയുടെയും ആത്മവീര്യം നശിപ്പിക്കാന്‍ ഇല്ലാത്ത നഷ്ടകഥകള്‍ പെരുപ്പിച്ച് പറയുകയായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നതിന് ശേഷം മെയ് 11നാണ് രാഹുല്‍ഗാന്ധി ഇക്കാര്യം ചോദിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍നോക്കിയത്. “ഇന്ത്യയുടെ എത്ര വിമാനങ്ങളാണ് നഷ്ടമായത്? പാകിസ്ഥാന് ഇക്കാര്യം അറിയാം. ഇക്കാര്യത്തില്‍ ജയശങ്കറുടെ മൗനം കുറ്റകരമാണ്.”- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഇക്കാര്യം പാകിസ്ഥാന് അറിയാമെന്ന് രാഹുല്‍ ഗാന്ധി പറയുന്നത് മൂന്ന് റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ്. പക്ഷെ ഇതുവരെയും പാകിസ്ഥാനോ ചൈനയോ അമേരിക്കയോ ഒരു റഫാല്‍ ജെറ്റിന്റെ പോലും ചിത്രം പുറത്തുവിട്ടിട്ടില്ലെന്നതാണ് വാസ്തവം.

അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ജയശങ്കറിനോടുള്ള ചോദ്യത്തെ സിനിസ്റ്റര്‍ എന്ന പദം കൊണ്ട് പലരും വിശേഷിപ്പിച്ചത്. പൈശാചികയമാ, കുടിലബുദ്ധിയുള്ള, ദ്രോഹചിന്തയുള്ള എന്നാണ് സിനിസ്റ്റര്‍ എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥം. ഇന്ത്യയുടെ എത്ര വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടു എന്ന ചോദിക്കുന്നതിന് പിന്നില്‍ ഇന്ത്യയെ നന്നാക്കാനോ, ഇന്ത്യയുടെ മഹത്വം വിളംബരം ചെയ്യാനോ അല്ല, ഇന്ത്യയെ ദ്രോഹിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ള ചോദ്യമായിരുന്നു രാഹുല്‍ ഗാന്ധിയുടേത്.

ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ അമേരിക്കന്‍ പത്രങ്ങള്‍ എന്തൊക്കെ കഥകളാണ് എഴുതിയത്. റഷ്യ തകര്‍ന്നു എന്ന് വരെ കഥകള്‍ നീണ്ടു. പുടിന് മാറാരോഗമാണെന്ന് കഥകള്‍ മെനഞ്ഞു. പക്ഷെ റഷ്യ ഇന്നും ഉക്രൈനെ തിരിച്ചടിക്കുയാണ് എന്നതല്ലേ വാസ്തവം.

ഇറാഖ്-യുഎസ് യുദ്ധത്തില്‍ ഭൂമിക്കടയിലെ തുരങ്കങ്ങളില്‍ മുഴുവന്‍ അപകടകരമായ രാസായുധങ്ങള്‍ സദ്ദാം ഹുസൈന്‍ ഒളിപ്പിച്ചുവെച്ചു എന്നായിരുന്നു അമേരിക്കന്‍ മാധ്യമപ്രചാരണം. പക്ഷെ സദ്ദാമിനെ തടവുകാരനായി പിടിച്ച ശേഷം ഈ രാസായുധങ്ങളെക്കുറിച്ച് ആരും മിണ്ടിയിട്ടേയില്ല. അതാണ് യുദ്ധം. ഇതില്‍പാലിക്കേണ്ട മര്യാദകള്‍ ഏത് നേതാവും പാലിച്ചേ പറ്റൂ. അതേക്കുറിച്ച് എ,ബി, സി,ഡി അറിയാത്ത ഒരു നേതാവിന്റെ കൈകളില്‍ കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഏല്‍പിച്ചത് എത്ര ദൗര്‍ഭാഗ്യകരമാണ്. ഇങ്ങിനെ ഒരു പ്രതിപക്ഷനേതാവുണ്ടായതില്‍ നാട് ലജ്ജിക്കണം.

Tags: modipeacewarceasefire#IndiaPakWar#OperationsindoorWarstrategy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)
India

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

India

ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകി ; പ്രശംസിച്ച് ശശി തരൂർ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പാകിസ്ഥാനിൽ കോളിളക്കം സൃഷ്ടിച്ചു ; ശത്രുരാജ്യം വീണ്ടും ഭീഷണി മുഴക്കി

India

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ചുട്ട മറുപടി: ആക്രമിച്ച ശേഷമാണ് ഇന്ത്യ പാകിസ്ഥാനെ ഇക്കാര്യം അറിയിച്ചതെന്ന് കേന്ദ്രമന്ത്രി ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

1210 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലായി 2219 അധ്യാപക, അനധ്യാപക അധിക തസ്തികകള്‍ അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies