Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

മനോരമയും മാതൃഭൂമിയും പോലുള്ള മുഖ്യധാരാപത്രങ്ങള്‍ മുനമ്പത്തെ വഖഫ് പ്രശ്നത്തെ തഴഞ്ഞപ്പോള്‍ അതിനെ ഒരു പ്രധാനവിഷയമായി പൊക്കിക്കൊണ്ടുവന്നത് ജന്മഭൂമിയാണെന്ന് സാമൂഹ്യനിരീക്ഷകനായ അഡ്വ.എ. ജയശങ്കര്‍.

Janmabhumi Online by Janmabhumi Online
May 25, 2025, 11:41 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മനോരമയും മാതൃഭൂമിയും പോലുള്ള മുഖ്യധാരാപത്രങ്ങള്‍ മുനമ്പത്തെ വഖഫ് പ്രശ്നത്തെ തഴഞ്ഞപ്പോള്‍ അതിനെ ഒരു പ്രധാനവിഷയമായി പൊക്കിക്കൊണ്ടുവന്നത് ജന്മഭൂമിയാണെന്ന് സാമൂഹ്യനിരീക്ഷകനായ അഡ്വ.എ. ജയശങ്കര്‍.

മുനമ്പം പ്രശ്നമില്ലായിരുന്നെങ്കില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന സമരം വന്‍പ്രശ്നമായി മാറുമായിരുന്നു. പക്ഷെ മോദി സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരായ സമരം ദുര്‍ബലമായത് മുനമ്പത്തെ വഖഫ് പ്രശ്നം ഉയര്‍ന്നുവന്നതുകൊണ്ടാണ്. – ജയശങ്കര്‍ പറഞ്ഞു.

പണ്ട് പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തമായത് വ്യാജമായ ഭീതി പരത്തുക വഴിയാണ്. വാസ്തവത്തില്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറുന്നവര്‍ക്ക് മാത്രമാണ് പ്രശ്നമുണ്ടാകുക.. അല്ലാതെ ഇന്ത്യയില്‍ ജനിച്ചുവീഴുന്ന ഒരാള്‍ക്കും ഈ പൗരത്വബില്ല് കൊണ്ട് അവരുടെ പൗരത്വം പോകുന്ന പ്രശ്നമേ ഇല്ലായിരുന്നു. പക്ഷെ ഇവിടെ നടന്ന പ്രചാരണം എന്താണ് ? മോദി സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഒരു പ്രത്യേകസമുദായത്തില്‍പെട്ടവരെ ഇന്ത്യയില്‍ നിന്നും പുറത്താക്കാന്‍ പോകുന്നു എന്ന വ്യാജപ്രചാരണമാണ് അന്ന് അവര്‍ അഴിച്ചുവിട്ടത്. – ജയശങ്കര്‍ പറഞ്ഞു.

പാര്‍ലമെന്‍റില്‍ വഖഫ് നിയമത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ എല്ലാവരും മുനമ്പം എന്ന പേര് പറയുകയുണ്ടായി. ഇത് മുനമ്പം പ്രശ്നത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വഖഫ് നിയമം ചൂണ്ടിക്കാട്ടി കാശുകൊടുത്ത് ഭൂമിവാങ്ങിയവരെ മുനമ്പത്ത് നിന്നും ഇറക്കിവിടുന്നു എന്ന രീതിയിലാണ് മുനമ്പം പ്രശ്നം ഉയര്‍ന്നുവന്നത്. – ജയശങ്കര്‍ പറഞ്ഞു.

കൈപ്പത്തിക്കാരാണ് മുനമ്പം പ്രശ്നത്തില്‍ ഏറ്റവുമധികം സമരം ചെയ്തത്. വേളാങ്കണ്ണി മാതാവ് കഴിഞ്ഞാല്‍ പിന്നെ സോണിയാഗാന്ധി എന്ന് വിശ്വസിക്കുന്നവരായിരുന്നു മുനമ്പത്ത് നിന്നും ഇറക്കിവിടല്‍ ഭീഷണി അനുഭവിച്ചത്. പക്ഷെ സതീശന്‍ മുസ്ലിംലീഗിന്റെ തോളിലാണ് കയ്യിട്ട് നില്‍ക്കുന്നത്. അതുകൊണ്ട് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. അത് സതീശന്റെ നിസ്സഹായത. – ജയശങ്കര്‍ പറഞ്ഞു

വഖഫ് നിയമഭേദഗതിയെക്കുറിച്ച് കേരളത്തിലെ ഇടത് പക്ഷ മന്ത്രിസഭ പ്രമേയം പാസാക്കിയത്. എന്നാല്‍ പിന്നീട് ഇതിന് കടകവിരുദ്ധമായി പിണറായി സര്‍ക്കാര്‍ കക്ഷിചേര്‍ന്നു. ഇത് എന്തിന് വേണ്ടിയാണ്? ന്യൂനപക്ഷ സമുദായത്തെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ലെറ്റര്‍ ഹെഡും സീലും മാത്രമുള്ള ചില സംഘടനകളാണ് വഖഫ് ഭേദഗതി ബില്ലിനെതിരെ ബഹളമുണ്ടാക്കിയത്.

ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി രൂപ വിഴുങ്ങി

മുനമ്പത്ത് നിന്നും അധികം ദൂരെയല്ലാത്ത സ്ഥലമാണ് എസ്എന്‍പുരം. അവിടെ വെളുത്തകടവ് എന്ന പേരുള്ള സ്ഥലത്ത് ഒരു സമരം നടക്കകുയാണ്. ജമാ അത്തെ ഇസ്ലാമിക്കാര്‍ വഖഫ് സ്വത്ത് മറിച്ചുവിറ്റു. ദാറുസ്സലാം പള്ളിയുടെ സ്വത്തുക്കള്‍ ഒരു ട്രസ്റ്റുണ്ടാക്കി ജമാ അത്തെ ഇസ്ലാമിക്കാര്‍ അവരുടെ ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റി. നാഷണല്‍ ഹൈവേയ്‌ക്ക് സ്ഥലം ഏറ്റെടുത്തപ്പോള്‍ ദാറുസ്സലാം പള്ളിയുടെ സ്ഥലവും ഏറ്റെടുത്തു. പക്ഷെ ഇതിന്റെ തുക ഈ ട്രസ്റ്റ് തട്ടി. ജമാ അത്തെ ഇസ്ലാമിക്കാര്‍, മാധ്യമം പത്രം നടത്തുന്ന, മീഡിയവണ്‍ ചാനല്‍ നടത്തുന്നവര്‍ തൊണ്ടുതൊടാതെ രണ്ടരക്കോടി രൂപ മുക്കി.- അഡ്വ. ജയശങ്കര്‍ പറഞ്ഞു.

 

Tags: AntiCAAProtestCAAmunambamJayashankar#Wakfamendmentbill#Wakfwaqf#AdvJayashankar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (വലത്ത്)
India

സര്‍ക്കാര്‍ ഭൂമി ഒരിയ്‌ക്കലും വഖഫ് ആകില്ലെന്നും അത് തിരിച്ചുപിടിക്കാനാകുമെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തുഷാര്‍ മേത്തയുടെ വാദം

India

ക്ഷേത്രങ്ങളിലെ പോലെ മസ്ജിദുകളിൽ വഴിപാടുകൾ ഇല്ല : വഖഫ് വരുമാനം കൊണ്ടാണ് പോകുന്നതെന്ന് കപിൽ സിബൽ ; ഞാനും ദർഗയിലൊക്കെ പോയിട്ടുണ്ടെന്ന് ജഡ്ജി

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

India

വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലെത്തിയ 73 ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രാജസ്ഥാൻ സർക്കാർ വകുപ്പുകളിൽ ഉറുദു-പേർഷ്യൻ വാക്കുകൾ വിലക്കി : ഇനി സർക്കാർ രേഖകൾ ഹിന്ദിയിൽ

കുതിച്ചുയർന്ന് സ്വര്‍ണവില: സാധാരണക്കാരന് കിട്ടാക്കനിയാകുമോ?

വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഓഫീസറുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവം: പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ഭാവിയിലേക്കുള്ള ഒരു വീക്ഷണം

Ahmedabad, Jun 13 (ANI): The wreckage of the ill-fated London-bound Air India flight on the rooftop of the doctors' hostel, in Ahmedabad on Thursday. Efforts are underway to move the wreckage. (ANI Video Grab)

ഭയത്തില്‍ നിന്നുണ്ടാകുന്ന സംശയങ്ങള്‍…

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

കെനിയയിലെ അപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

ഇനി സംസ്ഥാനത്ത് അതിതീവ്ര മഴ! അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies