Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

കശ്മീരിന് മേല്‍ പിടിമുറുക്കിക്കൊണ്ടുള്ള വിദേശനയവുമായി മോദിയും ജയശങ്കറും ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളും ലോകപര്യടനം നടത്തുമ്പോള്‍ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവര്‍ക്കിടയില്‍ പരമാവധി വിഭജനത്തിന്റെ സന്ദേശം പടര്‍ത്തി രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ കെല്ലര്‍ എന്ന പേരിട്ട് പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ പൂഞ്ചില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2025, 06:16 pm IST
in India

ന്യൂദല്‍ഹി:കശ്മീരിന് മേല്‍ പിടിമുറുക്കിക്കൊണ്ടുള്ള ശക്തമായ വിദേശനയവുമായി മോദിയും ജയശങ്കറും ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളും ലോകപര്യടനം നടത്തുമ്പോള്‍ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവര്‍ക്കിടയില്‍ പരമാവധി വിഭജനത്തിന്റെ സന്ദേശം പടര്‍ത്തി രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ കെല്ലര്‍ എന്ന പേരില്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ കശ്മീരില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെന്ന പേരിലാണ് രാഹുല്‍ ഗാന്ധി വീണ്ടും പൂഞ്ചില്‍ എത്തിയത്.

ഇത് രാഹുല്‍ ഗാന്ധിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണ്. പഹല്‍ ഗാം ഭീകരാക്രമണത്തില്‍ 26 പേരെ ഭീകരര്‍ വെടിവെച്ച് കൊന്നപ്പോള്‍ ഇല്ലാത്തത്രയും വേദനയാണ് പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച വേളയില്‍ .രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചത്. പൊട്ടിയ ജനാലകള്‍, ചിതറിക്കിടക്കുന്ന വസ്തുക്കള്‍,പ്രിയപ്പെട്ടവരുടെ വേദന നിറഞ്ഞ കഥകള്‍….”- ഇങ്ങിനെപോകുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദേശം. പഹല്‍ ഗാം ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിക്കാനോ അന്ന് വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുമ്പോഴോ ഇതുപോലെ ഒരു കുറിപ്പ് രാഹുല്‍ ഗാന്ധി കുറിച്ചിരുന്നില്ല. അപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ ലക്ഷ്യം വ്യക്തമാണ്. പൂഞ്ചിലെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരുടെ ഏകരക്ഷകന്‍ ചമയുക. അവരുടെ ദുരിതത്തിന് കാരണം മോദി സര്‍ക്കാരാണെന്ന് വരുത്തിതീര്‍ക്കുക.

മാത്രമല്ല, പൂഞ്ചിലെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കാണുമ്പോഴോ, പിന്നീട് മാധ്യമങ്ങളോട് കൂടിക്കാഴ്ച നടത്തുമ്പോഴോ പാകിസ്ഥാനെയോ പാകിസ്ഥാന്‍ അയച്ച ഭീകരവാദികളെയോ ഒരു വാക്കുകൊണ്ട് പോലും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. പാകിസ്ഥാനെയും ഭീകരതയെയും കുറിച്ച് മൗനം പാലിക്കുകയാണ് രാഹുല്‍ ഗാന്ധി.

കേന്ദ്രസര്‍ക്കാരിനെതിരെയും ഓപ്പറേഷന്‍ സിന്ദൂറിനും എതിരായ സന്ദേശം എത്തിക്കലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. നിര്‍ദോഷം എന്ന് തോന്നുന്ന തരത്തില്‍ നടത്തുന്ന ഈ സന്ദര്‍ശനത്തിലൂടെ കശ്മീരുകാര്‍ സ്വദേശികളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയതിന് കാരണം മോദി സര്‍ക്കാരാണെന്ന പ്രതീതി ജനിപ്പിക്കലായിരുന്നു സന്ദര്‍ശന ലക്ഷ്യം. അല്ലാതെ പഹല്‍ ഗാം ഭീകരാക്രമണത്തെക്കുറിച്ചോ അതിന് മറുപടിയെന്നോണം ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ചതാണെന്നോ അതിന്റെ ഫലമായാണ് ഷെല്ലാക്രമണമെന്നോ രാഹുല്‍ ഗാന്ധി പറയുകയുണ്ടായില്ലെന്ന് വിമര്‍ശനം ഉയരുന്നു.

പൂഞ്ചിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി സംവദിക്കുകയും ചെയ്തു. അവരുടെ പ്രശ്നങ്ങള്‍ ദേശീയ തലത്തില്‍ എത്തിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയത്രെ.മോദി സര്‍ക്കാരിനറിയാത്ത ഇവരുടെ എന്ത് പ്രശ്നമാണ് രാഹുല്‍ഗാന്ധി ദേശീയശ്രദ്ധയില്‍ കൊണ്ടുവരാന്‍ പോകുന്നത് എന്നറിയുന്നില്ലെന്ന് പരിഹാസവും ഉയരുന്നുണ്ട്. “നിങ്ങള്‍ ഭയപ്പെടേണ്ട, എല്ലാം പഴയതുപോലെ ആകും”- പൂ‍ഞ്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കുക വഴി രാഹുല്‍ ഗാന്ധി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്‍പിലും വീരനായകവേഷം അണിയുകയായിരുന്നു. പൂഞ്ചില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് രാഹുല്‍ ഗാന്ധിയുടെ മറ്റൊരു കണ്ടെത്തല്‍. അവിടെ കേടുപാടുകള്‍ വന്ന മുസ്ലിം പള്ളി വരെ അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണ് കേന്ദ്രസര്‍ക്കാര്‍.

യുദ്ധത്തിന്റെ ഭാരം ഏറ്റവുമധികം സഹിക്കുന്നത് ഇവരാണെന്നും ഇവരുടെ രാജ്യസ്നേഹം താന്‍ മതിക്കുമെന്നും രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ യുദ്ധത്തിന്റെ ഇരകളായി അവതരിപ്പിച്ച് അവരുടെ നായകനാകാന്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമം ബാലിശമാണെന്ന് വിമര്‍ശനം ഉയരുകയാണ്.

 

 

Tags: Operation SindoorOperation KellerPoonchshellingPakistanShellattackmodiRahulGandhijammuAndKashmir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

Sports

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.