Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക് സൈന്യം നിരപരാധിയെന്ന് വിളിച്ച മൗലാന ഒരു ലഷ്കർ തീവ്രവാദി : പാലൂട്ടി വളർത്തിയ ജിഹാദികളെ കുഴിയിൽ വെയ്‌ക്കുമ്പോഴും മസൂം മൗലാനയ്‌ക്ക് സൈന്യത്തിന്റെ കാവൽ

മുരിദ്കെയിൽ റൗഫിന്റെ നേതൃത്വത്തിലുള്ള ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ പേരും ഫോട്ടോകളും ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്

Janmabhumi Online by Janmabhumi Online
May 12, 2025, 03:16 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കറാച്ചി : ഭീകരർക്ക് സുരക്ഷിത താവളമായി പാകിസ്ഥാൻ മാറി. ഇത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. എല്ലാ ശ്രമങ്ങൾക്കിടയിലും തീവ്രവാദികളോടുള്ള പാകിസ്ഥാന്റെ സ്നേഹം എപ്പോഴും പുറത്തുവരുന്നത് കാണാനാകും. പാകിസ്ഥാൻ മസൂം മൗലാന എന്ന് വിശേഷിപ്പിച്ച ഭീകരൻ ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ പ്രധാന മുഖമായിരുന്നു. ഈ ഭീകരന്റെ യഥാർത്ഥ പേര് ഹാഫിസ് അബ്ദുൾ റൗഫ് എന്നാണ്.

എല്ലായ്‌പ്പോഴും പാകിസ്ഥാൻ സൈന്യം യുദ്ധം ചെയ്യുന്നതിനേക്കാൾ കൂടുതൽ നുണ പറയുന്നതിലാണ് സമർത്ഥർ. ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ വൈറൽ ഫോട്ടോ ഒരു നിരപരാധിയായ കുടുംബനാഥന്റേതാണെന്ന് പാകിസ്ഥാൻ സൈന്യം അടുത്തിടെ ഒരു പത്രസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. ഇത് ഇവരുടെ ഭീകരരോടുള്ള സ്നേഹത്തെ എടുത്ത് കാട്ടുന്നുണ്ട്.

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ ലഷ്‌കറിന്റെ പരിശീലന ക്യാമ്പുകൾ ആക്രമിച്ചു നിരവധി തീവ്രവാദികളെ വധിച്ചു. ഈ ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫും സന്നിഹിതനായിരുന്നു. റൗഫിനൊപ്പം പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ സത്യം പുറത്തുവന്നതോടെ പാകിസ്ഥാൻ സൈന്യവും ഭീകരരും തമ്മിലുള്ള സൗഹൃദം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് പൂർണ്ണമായും വ്യക്തമായി. 2010 ൽ ഹാഫിസ് അബ്ദുൾ റൗഫിനെ യുഎസ് തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. അതേ സമയം മുരിദ്കെയിൽ റൗഫിന്റെ നേതൃത്വത്തിലുള്ള ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ പേരും ഫോട്ടോകളും ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.

പാകിസ്ഥാൻ പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യം, ഭീകരരുടെ ശവപ്പെട്ടികൾ പാകിസ്ഥാൻ പതാകകളിൽ പൊതിഞ്ഞ് അവർക്ക് സംസ്ഥാന ബഹുമതികൾ നൽകുന്നത് എന്നിവ പാകിസ്ഥാൻ സൈന്യത്തിനും സർക്കാരിനും ഭീകര സംഘടനകളുമായുള്ള അനിഷേധ്യ ബന്ധത്തിന്റെ തെളിവാണെന്നും ഇന്ത്യ വിമർശിച്ചു.

Tags: armyLeshkar TerroristOperation Sindoorhafiz abdur raufindiapakistan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

India

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

World

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

India

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം: ജമ്മു വിമാനത്താവളം വീണ്ടും അടച്ചു

World

ലാഹോറിലെയും റാവൽപിണ്ടിയിലെയും ആശുപത്രികൾ പരിക്കേറ്റ സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ; ഭീരുവായ അസിം മുനീറും സൈനികരെ കാണാനെത്തി

പുതിയ വാര്‍ത്തകള്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിൽ: കുറ്റകൃത്യം കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പോലീസ്

വർദ്ധിച്ചു വരുന്ന ഇന്ത്യ-പാക് സംഘർഷം: എയർ ഇന്ത്യയും ഇൻഡിഗോയും ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി

ദുബായിൽ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies