Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയത് മൂന്ന് ഭീകരസംഘടനകളുടെ തലവന്‍മാരായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും

ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ആസൂത്രണത്തോടെ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഞെട്ടിയത് മൂന്ന് പാക് ഭീകരസംഘടനകളുടെ നേതാക്കളായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും.

Janmabhumi Online by Janmabhumi Online
May 7, 2025, 09:12 pm IST
in India
ലഷ് കര്‍ ഇ ത്വയിബയുടെ നേതാവായ ഹഫീസ് സയ്യിദ് (ഇടത്ത്).  ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍ (നടുവില്‍)  ജെയ്ഷ് എ മുഹമ്മദിന്‍റെ നേതാവായ മസൂദ് അസ്ഹര്‍ (വലത്ത്)

ലഷ് കര്‍ ഇ ത്വയിബയുടെ നേതാവായ ഹഫീസ് സയ്യിദ് (ഇടത്ത്). ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍ (നടുവില്‍) ജെയ്ഷ് എ മുഹമ്മദിന്‍റെ നേതാവായ മസൂദ് അസ്ഹര്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ആസൂത്രണത്തോടെ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഞെട്ടിയത് മൂന്ന് പാക് ഭീകരസംഘടനകളുടെ നേതാക്കളായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും. ഹഫീസ് സയ്യിദാണ് ലഷ് കര്‍ ഇ ത്വയിബയുടെ നേതാവ്. ജെയ്ഷ് എ മുഹമ്മദിന്റെ നേതാവാണ് മസൂദ് അസ്ഹര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍. ഇന്ത്യയുടെ സൈനികാക്രമണത്തില്‍ തകര്‍ന്നത് പാകിസ്ഥാനിലെ മൂന്ന് ഭീകരസംഘടനകളുടേതായ ഒമ്പതോളം കേന്ദ്രങ്ങളാണ്. 24 മിസൈലുകളാണ് ഇന്ത്യ അയച്ചത്.

ഇതില്‍ ലഷ്കര്‍ ഇ ത്വയിബയുടെ നേതാവ് ഹഫീസ് സയ്യിദ് ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. പക്ഷെ മസൂദ് അസ്ഹര്‍ രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു.

ഏറെക്കാലമായി ഇന്ത്യയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന മൂന്ന് ഭീകരസംഘടനകളായ ലഷ്കര്‍ ഇ ത്വയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് എ മുഹമ്മദ് എന്നിവയുടെ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളാണ് തകര്‍ന്നത്. 2008ലെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം നടത്തിയത് ലഷ്കര്‍ ഇ ത്വയിബയാണ്. 2016ലെ ഉറി ആക്രമണത്തിന് പിന്നില്‍ ജെയ്ഷ എ മുഹമ്മദായിരുന്നു. കശ്മീരിലെ ഇന്ത്യന്‍ ആര്‍മിയുടെ ആസ്ഥാനത്താണ് അന്ന് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അന്ന് 18 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമിച്ചത് ജെയ്ഷ് എ മുഹമ്മദായിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാരെ വധിച്ച പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ജെയ്ഷ് എ മുഹമ്മദായിരുന്നു.

ലഷ്കര്‍ ഇ ത്വയിബയുടെ മൂന്ന് കേന്ദ്രങ്ങളാണ് തകര്‍ത്തത്. ബര്‍ണാലയിലെ മര്‍കസ് അഹ്ലെ ഹഡിത്, മുസാഫര്‍ ബാദിലെ ഷവായ് നല്ല കാമ്പ്, മുരിഡ്കെയിലുള്ള മര്‍കസ് ത്വയിബ എന്നീ കേന്ദ്രങ്ങളാണ് ബോംബിട് നശിപ്പിച്ചത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ രണ്ട് കേന്ദ്രങ്ങളാണ് തകര്‍ത്തത്. കോട് ലിയിലെ മസ്കര്‍ റഹീല്‍ ഷഹീദും സിയാല്‍കോട്ടിലെ മെഹ്മൂന ജോയയും ആണ് തകര്‍ന്നത്. ജെയ്ഷ് എ മുഹമ്മദിനാണ് എറ്റവും വലിയ തിരിച്ചടി കിട്ടിയത്. ഇവരുടെ നാല് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ഭഹവല്‍പൂരിലെ മര്‍കസ് സുബാന്‍ അള്ള, സര്‍ജാലിലെ ടെഹ്റ കലാന്‍, മുസഫര്‍ബാദിലെ സെയ് ദന ബിലാല്‍ കാമ്പ്, കോട് ലിയിലെ മര്‍കസ് അബ്ബാസ് എന്നീ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സേന ബോംബിട്ട് തകര്‍ത്തത്.

ഇന്ത്യയ്‌ക്കെതിരായ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവൽപൂരിലും മുദ്‍രികെയിലുമുള്ളത്. ഇന്ത്യൻ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകർത്തത്. 1999-ൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി-814-ലെ യാത്രക്കാരെ മോചിപ്പിക്കാൻ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകൻ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതൽ ബാവൽപൂർ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തന കേന്ദ്രമാണ്. മുദ് രികെ ലഷ്കറിന്റെ കൂടി കേന്ദ്രമാണ്.

തിരിച്ച് പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ സേന അവരുടെ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ വിജയിച്ചു. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ പത്ത് സാധാരണക്കാരായ ഇന്ത്യക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags: #JaishEMohammed#HizbulMujahideen#PakTerroristsPOK#LashkareTaiba#IndiaPakWar#Operationsindoor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)
Kerala

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്) വിദേശത്ത് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന ശശി തരൂര്‍, അസദുദ്ദീന്‍ ഒവൈസി, കനിമൊഴി, സുപ്രിയ സുലെ, അഭിഷേക് ബാനര്‍ജി എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ (ഇടത്ത്)
India

ദേശീയപ്രശ്നത്തില്‍ ഐക്യം വേണമെന്ന് ഖാര്‍ഗെ; ഐക്യത്തിന്റെ ഭാഗമായി ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും ഒവൈസിയും എല്ലാം വിദേശത്തുണ്ടെന്ന് സോഷ്യല്‍മീഡിയ

Kerala

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

പാകിസ്ഥാന്‍ വെറുപ്പിന്റെയും മതഭ്രാന്തിന്റെയും നാടെന്ന് ജോണ്‍ ബ്രിട്ടാസ്; ‘ഓപ്പറേഷന്‍ സിന്ദൂറിനെ പാശ്ചാത്യമാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചു’

പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥനായ ജനറല്‍ സഹീര്‍ ഷംസദ് മിര്‍സ
India

ഇന്ത്യയ്‌ക്കെതിരെ ആണവായുധഭീഷണി ഉയര്‍ത്തി ഉന്നത പാക് സൈനികോദ്യോഗസ്ഥന്‍; കയ്യബദ്ധം പറ്റാമെന്ന് സഹീര്‍ ഷംസദ് മിര്‍സ

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ തട്ടിപ്പ് : മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ഒരു വലിയ ബാങ്കിങ്ങ് മൈതാനത്ത് കളിച്ച് ഏകാംബരം പടിയിറങ്ങുന്നു….ബാങ്കറെന്നാല്‍ ഇതാണ്…

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്രാ നിരോധനം പിന്‍വലിച്ചു, അഡ്വഞ്ചര്‍ ടൂറിസത്തിന് ബാധകമല്ല

പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

‘തിരിച്ചടി താങ്ങില്ലെന്നു ബോധ്യപ്പെട്ടതോടെ ചര്‍ച്ചയ്‌ക്കുള്ള അഭ്യര്‍ത്ഥനയുമായി പാക് ഡിജിഎംഒ വിളിച്ചു’

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies