Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക അനധികൃതം

Janmabhumi Online by Janmabhumi Online
Apr 20, 2025, 05:04 am IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ്, എസ്എറ്റി ആശുപത്രികളിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക അനധികൃതം. തസ്തികയ്‌ക്ക് ഡിഎംഇയുടെ അനുമതിയില്ലായെന്ന് വിവരാവകാശ രേഖ.

ഒരു വര്‍ഷം മുമ്പാണ് ആശുപത്രിയിലെ സുരക്ഷയുടെ ഭാഗമായിട്ടാണെന്ന പേരില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൂപ്പര്‍വൈസര്‍ സ്ഥാനക്കയറ്റം നല്‍കിയത്. യൂണിഫോമില്‍ പ്രത്യക സ്റ്റാറും നല്‍കിയിരുന്നു. നിലവിലുണ്ടായിരുന്ന സാര്‍ജ്ജന്റുമാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടായിരുന്നു സെക്യൂരിറ്റി വിഭാഗത്തില്‍ സൂപ്പര്‍വൈസര്‍ തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 6 പേരും എസ്എറ്റിയില്‍ 3 പേരെയുമാണ് സൂപ്പര്‍വൈസര്‍മാരായി നിയമിച്ചത്. എന്നാല്‍ ഈ തസ്തികയ്‌ക്ക് നിയമാനുസൃതമായ അനുമതിയില്ലായെന്നാണ് ഡിഎംഇ ഇ സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് ജെ. ഫെലിക്‌സ് പ്രശാന്ത് നല്‍കിയ വിവരാവകാശ വിവരം. സെക്യൂരിറ്റി ഓഫീസറുടെ തസ്തിക സൃഷ്ടിക്കലും ഇതിന് എവിടെ നിന്ന് അനുമതി ലഭിച്ചുവെന്നതും ദുരൂഹം. ഒരു വര്‍ഷമായി അനധികൃതമായി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിട്ടും ഡിഎംഇ അറിഞ്ഞില്ലെന്നതിലും ദുരൂഹതയേറുന്നു.

ആശുപത്രി സുരക്ഷാ വ്യവസ്ഥയനുസ്സരിച്ച് സെക്യൂരിറ്റി ജീവനക്കാരുടെ സൂപ്പര്‍വൈസിംഗ് ചുമതല സാര്‍ജ്ജന്റുമാര്‍ക്കാണ്. ഡിഎംഇയുടെ കീഴില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 19 സാര്‍ജ്ജന്റുമാരുടെ തസ്തികകളാണുള്ളത്. എന്നാല്‍ നിലവില്‍ 14 പേര്‍ മാത്രമേ ഈ തസ്തികയില്‍ ജോലി ചെയ്യുന്നുള്ളൂ. ഇവിടെ ജോലി ചെയ്തിരുന്നവരെ സാര്‍ജ്ജന്റുമാരുടെ എണ്ണം കൂടുതലാണെന്നും കുറവ് വരുത്തണമെന്നുമുള്ള സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കിയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലേയ്‌ക്ക് ഇവരെ സ്ഥലം മാറ്റിയത്.

ഇടുക്കിയില്‍ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ തസ്തിക മാത്രമാണുള്ളത്. ഇവിടെ സാര്‍ജ്ജന്റ് തസ്തിക സൃഷ്ടിച്ചാണ് സ്ഥലം മാറ്റിത്. ഇതില്‍ പലരും ജോലി ചെയ്യാതെ ശംബളം വാങ്ങുകയാണെന്നും ആക്ഷേപമുണ്ട്. സാര്‍ജ്ജന്റുമാരുടെ താത്കാലിക നിയമനത്തിലും ആക്ഷേപമുയരുന്നുണ്ട്.

എം.ബി.നാസറുദീന്‍ സെക്യൂരിറ്റി ഓഫീസറായിരിക്കേ 2020 മുതല്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി 13 പേരേയും കുടുംബശ്രീ വഴി ഒരാളേയുമാണ് സാര്‍ജ്ജന്റ് തസ്തികയിലേയ്‌ക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചത്. ഇതില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമിതരായവര്‍ 6 മാസം കാലാവധി പൂര്‍ത്തിയാക്കി ജോലിയില്‍ നിന്ന് മാറുമ്പോള്‍ കുടുംബശ്രീയില്‍ നിന്നും നിയമിച്ച വ്യക്തിയെ സാര്‍ജ്ജന്റായി നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. 2020 ലാണ് കുടുംബശ്രീ വഴി നിയമനം നടത്തിയത്. അന്നു മുതല്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവില്‍ നിലനിര്‍ത്തുന്നുവെന്നാണ് വിവരാവകാശ മറുപടി. എന്നാല്‍ സാര്‍ജ്ജന്റുമാരുടെ എണ്ണത്തില്‍ കുറവ് വരുത്തുമ്പോള്‍ കുടുംബശ്രീയില്‍ നിന്നുള്ള താത്കാലിക നിയമനത്തെ നിലനിര്‍ത്തുന്നതില്‍ ദുരൂഹ ഇടപെടലുകളുണ്ടെന്നും മറ്റ് ജീവനക്കാര്‍ പറയുന്നു.

 

Tags: Medical CollegeThiruvananthapuramSecurity Supervisor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

Entertainment

കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ആഗസ്റ്റില്‍ തിരുവനന്തപുരത്ത്, കരടുരൂപം ഒരു മാസത്തിനുള്ളില്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലം?

Kerala

യോഗ ലോക സമാധാനത്തിന് പ്രാധാന്യം നൽകുന്നു: അന്താരാഷ്‌ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.
India

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

ടച്ചിംഗ്‌സ് വീണ്ടും ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനം

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗൗരവപരമായ കണ്ടെത്തലുകള്‍

വി ശിവന്‍ കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല: മന്ത്രിയെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies