Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏക്നാഥ് ഷിന്‍ഡേ ശിവസേനയെ വെല്ലുവിളിച്ച് പ്രകാശ് രാജ്; കുനാല്‍ കമ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു, തമിഴ്നാട്ടിലെത്തിയത് ഓട്ടോയിലെന്നും പ്രകാശ് രാജ്

ഏക് നാഥ് ഷിന്‍ഡേ വിഭാഗം തേടിക്കൊണ്ടിരിക്കുന്ന, ഇപ്പോള്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുന്ന കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് തമിഴ് നടന്‍ പ്രകാശ് രാജ്.

Janmabhumi Online by Janmabhumi Online
Apr 12, 2025, 08:39 pm IST
in India
സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കൊപ്പം നടന്‍ പ്രകാശ് രാജ് (ഇടത്ത്) ഏക് നാഥ് ഷിന്‍ഡേ (വലത്ത്)

സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കൊപ്പം നടന്‍ പ്രകാശ് രാജ് (ഇടത്ത്) ഏക് നാഥ് ഷിന്‍ഡേ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: ഏക് നാഥ് ഷിന്‍ഡേ വിഭാഗം തേടിക്കൊണ്ടിരിക്കുന്ന, ഇപ്പോള്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുന്ന കുനാല്‍ കമ്ര എന്ന സ്റ്റാന്‍ഡപ് കൊമേഡിയനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് തമിഴ് നടന്‍ പ്രകാശ് രാജ്. ശിവസേനയെ പിളര്‍ത്തി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതിന്റെ പേരില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായ ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച കുനാല്‍ കമ്രയ്‌ക്കെതിരെ മൂന്ന് കേസുകള്‍ നല്‍കിയിരിക്കുകയാണ് ഷിന്‍ഡേ വിഭാഗം. മഹാരാഷ്‌ട്രയില്‍ നിന്നും രക്ഷപ്പെട്ട് തമിഴ്നാട്ടില്‍ കുനാല്‍ കമ്ര ഒളിവില്‍ കഴിയുന്നതിനിടയിലാണ് പ്രകാശ് രാജ് കുനാല്‍ കമ്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

മഹാരാഷ്‌ട്ര പൊലീസ് മൂന്ന് തവണ സമന്‍സ് അയച്ചിട്ടും മറുപടി നല്‍കാത്ത കുനാല്‍ കമ്ര ഇപ്പോള്‍ അറസ്റ്റിനെതിരെ മുന്‍കൂര്‍ ജാമ്യത്തിനായി മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് . ഇദ്ദേഹം ഏക്നാഥ് ഷിന്‍‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച രാഷ്‌ട്രീയ കോമഡി ഷോ ഷൂട്ട് ചെയ്ത മുംബൈയിലെ സ്റ്റുഡിയോ ഷിന്‍ഡേ വിഭാഗം ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. അതിനിടയിലാണ് കുനാല്‍ കമ്ര മഹാരാഷ്ടയില്‍ നിന്നും അതീവരഹസ്യമായി തമിഴ്നാട്ടിലേക്ക് കടന്നത്.

കുനാല്‍ കമ്രയുടെ ഫോണിലേക്ക് ക്രുദ്ദനായി വിളിച്ച ശിവസേന പ്രവര്‍ത്തകനോട് താന്‍ തമിഴ്നാട്ടിലാണെന്നും ഓട്ടോയിലാണ് മഹാരാഷ്‌ട്രയില്‍ നിന്നും തമിഴ്നാട്ടിലെത്തിയതെന്നും കുനാല്‍ കമ്ര പറയുന്ന ഒരു വോയ്സ് ക്ലിപും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് താന്‍ തമിഴ്നാട്ടില്‍ ഓട്ടോയില്‍ എത്തിയെന്ന് പ്രകാശ് രാജും പരിഹസിക്കുന്നു.

വാതുവെയ്പ് ആപുകളുടെ പരസ്യത്തില്‍ അഭിനയിച്ച് കോടികള്‍ വാങ്ങിയ നടന്‍

സിനിമ കുറഞ്ഞതോടെ രാഷ്‌ട്രീയത്തിന്റെ മേലങ്കിയണിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നടനാണ് പ്രകാശ് രാജ്. പണ്ട് പണമുണ്ടാക്കാന്‍ വാതുവെയ്പ് ആപുകളുടെ പരസ്യത്തില്‍ വരെ അഭിനയിച്ച് കോടികള്‍ വാങ്ങിയ നടനാണ് പ്രകാശ് രാജ്. ഒമ്പത് വര്‍ഷത്തിന് മുന്‍പ് താന്‍ ബെറ്റിംഗ് ആപുകളുടെ പരസ്യത്തില്‍ അഭിനയിച്ചതായി ഈയിടെ പ്രകാശ് രാജിന് തുറന്നുസമ്മതിക്കേണ്ടിവന്നു. ഓണ്‍ലൈന്‍ വാതുവെയ്പില്‍ തകരുന്ന യുവാക്കളെ രക്ഷിക്കാന്‍ ഇത് നിരോധിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതിനിടെയാണ് ഇത്തരം വാതുവെയ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ ഈ നടന്‍ പരസ്യവീഡിയോകളില്‍ അഭിനയിച്ചത്. 2016ല്‍ ആണ് ജംഗ്ലീ റമ്മി എന്ന വാതുവെയ്പ് ആപില്‍ പ്രകാശ് രാജ് അഭിനയിച്ചത്. അപ്പോള്‍ എന്താണ് പ്രകാശ് രാജിന്റെ രാഷ്‌ട്രീയ ആദര്‍ശം എന്ന ചോദ്യം ഒരു വശത്ത് ഉയരുന്നുണ്ട്.

ഇപ്പോള്‍ ചില രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ബിജെപിയെയും ശിവസേനയെയും പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് കുനാല്‍ കമ്രയെക്കൊണ്ട് വിളിപ്പിച്ച പരിപാടി സംഘടിപ്പിച്ചതിന് പിന്നില്‍ ഉദ്ധവ് താക്കറെയുടെ കരങ്ങള്‍ ഉണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കാരണം തന്റെ മകന്‍ ആദിത്യ താക്കറേയ്‌ക്ക് എതിരായ കൂട്ടബലാത്സംഗക്കേസില്‍ നിന്നും മാധ്യമശ്രദ്ധ തിരിച്ചുവിടാനാണ് കുനാല്‍ കമ്രയെക്കൊണ്ട് വിവാദമുണ്ടാക്കിയത് എന്നാണ് ചില രാഷ്‌ട്രീയ നിരീക്ഷകരുടെ വാദം. അതിന് മുന്‍പ് ബിജെപിയെ വഞ്ചിച്ച് ശരദ് പവാറിന്റെ എന്‍സിപിയോട് കൈകോര്‍ത്ത ഉദ്ധവ് താക്കറെയെ വഞ്ചകന്‍ എന്ന് വിളിക്കാത്ത കുനാല്‍ കമ്ര കൃത്യമായ ബിജെപി വിരുദ്ധ രാഷ്‌ട്രീയ അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡപ് കൊമേഡിയനാണ് എന്ന് വേണം കരുതാന്‍.

എന്തായാലും പ്രകാശ് രാജും കുനാല്‍ കമ്രയും എല്ലാം മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരായ വലിയൊരു അന്താരാഷ്‌ട്ര ഗൂഢാലോചനയിലെ ചെറിയ കണ്ണികള്‍ മാത്രമാണ്. അമേരിക്ക കേന്ദ്രീകരിച്ചുള്ള ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാരുടെ ചെലവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചില എന്‍ജിഒകള്‍ മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരായ അജണ്ടയനസുരിച്ച് പ്രവര്‍ത്തിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. അവര്‍ മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരായി ലഭിക്കുന്ന ഓരോ ചെറിയ ശക്തികളെയും കൂട്ടിയിണക്കിക്കൊണ്ടിരിക്കുകയാണ്. അവരുടെ ലക്ഷ്യം ഇന്ത്യയാകെ ബംഗ്ലാദേശ് മോഡലില്‍ കലാപമുണ്ടാക്കി മോദി സര്‍ക്കാരിനെ വീഴ്‌ത്തുക എന്നതാണ്.അതിനായി പരമാവധി കരുക്കല്‍ സ്വരുക്കൂട്ടുകയാണവര്‍.

ഇതിന് പിന്നില്‍ ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്റെ നൂറുകണക്കായ എന്‍ജിഒ സംഘടനകള്‍ മാത്രമല്ല, ലോകത്തിലെ നിരവധി സര്‍ക്കാരുകളെ അട്ടിമറിച്ച് അറപ്പ് തീര്‍ന്ന ഡീപ് സ്റ്റേറ്റ് ശക്തികളും ഉണ്ട്. ഇവരെല്ലാം ബദലായി പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതാകട്ടെ രാഹുല്‍ ഗാന്ധിയുമാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇവര്‍ നടത്തിയ ശ്രമം വിജയിച്ചിട്ടില്ല.

ആരാണ് ഡീപ് സ്റ്റേറ്റ്?

യുഎസ് പ്രസിഡന്‍റായിരുന്ന ജോ ബൈഡന്റെ പാര്‍ട്ടിയായ ഡമോക്രാറ്റ് പാര്‍ട്ടിയുടെ നേതാക്കളും റോത് ചൈല്‍ഡ് – റോക്ക് ഫെല്ലര്‍ – ഫോര്‍ഡ് തുടങ്ങിയ അമേരിക്കയിലെ ചില സമ്പന്ന കുടുംബങ്ങളും അവരുടെ അനുയായികളും ചേര്‍ന്നുള്ള വന്‍ അധികാര ശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. തങ്ങളുടെ അജണ്ട അനുസരിക്കാത്ത മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുക എന്നത് അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ അജണ്ടകളില്‍ ഒന്നാണ്. അക്കൂട്ടത്തില്‍ അവര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണമാണ് ഇന്ത്യയിലെ മോദി സര്‍ക്കാരിന്റെ ഭരണം.

 

 

Tags: #KunalKamra#StandupComedianNGO#RahulGandhiPrakashrajDeepState#Georgesoros#Bettingapp#Eknathshinde
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

India

ബോളിവുഡില്‍ തുറന്നുപറയാന്‍ ഭയം ഉണ്ടെന്ന് പ്രകാശ് രാജും ജാവേദ് അക്തറും; ബോളിവുഡ് ദാവൂദ് ഭരിച്ചിരുന്ന ഭയാന്ധകാരം ഇവര്‍ക്ക് ഓര്‍മ്മയില്ലേ?

India

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

India

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

പുതിയ വാര്‍ത്തകള്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies