Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തു, പരീക്ഷണ കാൻസർ ചികിത്സയിലും മംമ്ത പങ്കാളിയായി, ആലപ്പി അഷ്റഫ്

Janmabhumi Online by Janmabhumi Online
Apr 5, 2025, 07:47 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

രോ​ഗം പിടിപെട്ടില്ലായിരുന്നുവെങ്കിൽ സൗത്ത് ഇന്ത്യയിലെ സൂപ്പർസ്റ്റാറാകേണ്ട നടിയായിരുന്നു മംമ്ത മോഹൻദാസെന്ന് ആലപ്പി അഷ്റഫ്. മോനിഷയുടെ മാതാവ് ശ്രീദേവി ഉണ്ണി ഹ​രിഹരന് പരിചയപ്പെടുത്തി കൊടുത്ത് ഹരിഹരൻ സിനിമാ ലോകത്തിന് സമ്മാനിച്ച മണിമുത്താണ് മംമ്ത മോഹൻ​ദാസ്. ആദ്യ ചിത്രത്തിൽ തന്നെ ഒരു മാറാരോ​ഗിയുടെ വേഷത്തിൽ അഭിനയിച്ചപ്പോൾ മംമ്ത ഒരിക്കൽ പോലും കരുതി കാണില്ല ജീവിതത്തിലും ഇത്തരമൊരു അവസ്ഥ പകർന്നാടേണ്ടി വരുമെന്ന്.

മയൂഖം എന്ന മംമ്തയുടെ ആദ്യ സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചില്ലെങ്കിലും മംമ്തയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. ചെറുപ്പം മുതൽ സം​ഗീതത്തോട് ഭ്രാന്തമായ അഭിനിവേശം മംമ്തയ്‌ക്കുണ്ടായിരുന്നു. മലയാളത്തിലെ മുൻനിര നായികയായി ഉയർന്ന മംമ്തയ്‌ക്ക് തെലുങ്കിലെ ബി​ഗ് ബജറ്റ് സിനിമ അരുന്ധതിയിൽ നായിക വേഷം ചെയ്യാനുള്ള അവസരം വന്നിരുന്നു. അനുഷ്കയ്‌ക്ക് പകരം നായിക റോളിലേക്ക് ആ​ദ്യം വിളി വന്നത് മംമ്തയ്‌ക്കായിരുന്നു

കരാറിൽ ഒപ്പുവെച്ചുവെങ്കിലും മാനേജരുടേയും മറ്റും കുബുദ്ധി കാരണം മംമ്തയ്‌ക്ക് പിന്നീട് അതിൽ നിന്നും പിന്മാറേണ്ടി വന്നു. മലയാളത്തിൽ ഉൾപ്പടെ അരുന്ധതി സൂപ്പർ ഹിറ്റായിരുന്നു. ഈ സംഭവം യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ മംമ്തയെ സഹായിച്ചു. മംമ്തയുടെ സൗന്ദര്യത്തോടൊപ്പം തന്നെ ബുദ്ധിയും ധൈര്യവും എടുത്ത് പറയേണ്ടതാണ്. മംമ്തയെ മറ്റൊരു ഝാൻസി റാണി എന്നാണ് ഒരിക്കൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ വിശേഷിപ്പിച്ചത്.

ബാല്യകാല സുഹൃത്ത് സുജിത്ത് പത്മനാഭനുമായി 11.11. 2011 എന്ന ഫാൻസി നമ്പർ ദിനത്തിലാണ് മംമ്തയുടെ വിവാ​​ഹം നടന്നത്. മറ്റൊരു ഫാൻസി നമ്പറായ 12.12. 2012 എന്ന ദിനത്തിൽ വിവാഹമോചനത്തിലുള്ള തീരുമാനം മംമ്ത എടുത്തു. ശേഷം കരിയർ ശ്രദ്ധകൊടുത്ത് വളർച്ചയുടെ പടവുകൾ ഒരോന്നായി മംമ്ത കയറുന്നതിനിടയിൽ വീണ്ടും കാൻസർ എത്തി. ഇക്കുറി രക്ഷയില്ലെന്നാണ് മംമ്ത കരുതിയത്. പ്രോജക്ടുകൾ എല്ലാം ഉപേക്ഷിച്ച് ജീവൻ തിരികെ പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു അവർ. വീണ്ടും ക്ഷണിക്കാതെ വന്ന അതിഥി മംമ്തയുടെ വ്യക്തി ജീവിതത്തെയും ബാധിച്ചു.

തന്റെ അനാരോ​ഗ്യം മറ്റുള്ളവർക്ക് ബാധ്യതയായി തീരുമോയെന്ന് മംമ്ത ചിന്തിച്ചു. കൂടാതെ ആശ്വസിപ്പിച്ച് ഒപ്പം നിൽക്കാതെ പോയ പ്രണയവും. എല്ലാം ചേർന്ന് അസ്വസ്ഥമായ മനസുമായി മംമ്ത ബോൺമാരോ ട്രാൻസ്പ്ലാന്റ്സിന് വിധേയമായി. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയിക്കാൻ നാൽപ്പത് ശതമാനം മാത്രമെ സാധ്യതയുള്ളുവെന്ന് അറിഞ്ഞിട്ടും വേറെ വഴിയില്ലാതെ അവർ സർജറി ചെയ്തു. ഇല്ലാത്ത ധൈര്യം പിടിച്ചെടുത്ത് വീണ്ടും സിനിമയിലേക്ക് തിരികെ വന്നു.

2013-2014 കാലഘട്ടത്തിൽ രോ​ഗം മംമ്തയിൽ ശക്തമായി പിടിമുറുക്കിയിരുന്നു. പതിനെട്ട് കീമോയും ഒരു സർജറിയും കഴിഞ്ഞ അവരുടെ ശരീരത്തിലേക്ക് കാട്ടുതീ പോലെ പടർന്ന് കയറി. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള യാത്രവേള. അതിനിടയൽ അമേരിക്കയിൽ പുതിയതായി കണ്ടുപിടിച്ച പരീക്ഷണ ചികിത്സയ്‌ക്കായി മംമ്ത പോയി. ആ ചികിത്സയ്‌ക്ക് വിധേയയാകുന്ന ആദ്യത്തെ ഇന്ത്യക്കാരിയായിരുന്നു മംമ്ത. മാതാപിതാക്കളെ പോലും നടി ഒപ്പം കൂട്ടിയില്ല.

 

 

 

 

Tags: CancerMamtha MohandasMalayalam MovieLatest newsAlappy ashraf
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

Entertainment

എന്നെ ഗര്‍ഭിണിയായിരുന്നപ്പോള്‍ അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു, ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു: സുരഭി

Entertainment

മോഹൻലാൽ ശ്രീലങ്കൻ പാർലമെന്റിൽ

Entertainment

ഗോവിന്ദയും സുനിതയും പിരിയുന്നു? കുടുംബപ്പേര് ഉപേക്ഷിച്ചതിന് പിന്നാലെ വെളിപ്പെടുത്തലുമായി താരപത്നി

Entertainment

‘ശ്രീരാമനെ അറിയില്ല’: ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണെങ്കിൽ എത്രയോ തീവ്രവാദികൾ അള്ളാഹു അക്ബർ പറയുന്നു.

പുതിയ വാര്‍ത്തകള്‍

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം, പ്രധാനമന്ത്രി വിശാഖപട്ടണത്ത് യോഗ ദിനം ആചരിക്കും

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies