Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അവധിക്കാലമെത്തി… മുന്നിലുണ്ട് അപകടങ്ങള്‍; ശ്രദ്ധിച്ചിറങ്ങാം ജലാശയങ്ങളില്‍

കെ.പി. അനിജാമോള്‍ by കെ.പി. അനിജാമോള്‍
Mar 29, 2025, 11:21 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വേനല്‍ അവധിക്കാലമായി വിദ്യാലയങ്ങള്‍ അടച്ചു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇനി അടിച്ചു പൊളിയുടെ നാളുകള്‍. വെക്കേഷന്‍ ക്ലാസുകളില്‍ പോകുന്നതിനു മുമ്പ് യാത്രകള്‍ നടത്തണം. ചിലര്‍ മാതാപിതാക്കളോടൊപ്പം പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ മറ്റ് ചിലര്‍ സംസ്ഥാനത്തിന് അകത്തും പുറത്തമുളള വിനോദസഞ്ചാര കേന്ദ്രങ്ങളിലാകും. ബന്ധുഭവനങ്ങളിലേക്ക് പോകുന്നവരും കുറവല്ല. എന്നാലിപ്പോള്‍ അവധിക്കാലം രക്ഷിതാക്കളെ സംബന്ധിച്ച് ആധിയുടെ കാലം കൂടിയായി മാറിയിരിക്കുകയാണ്. ബന്ധുഭവനങ്ങളില്‍ എത്തുന്നവര്‍ സമീപവീടുകളിലുള്ള കുട്ടികളുമൊത്ത് ജലാശയങ്ങളില്‍ നടത്തുന്ന ഉല്ലാസ കുളികള്‍ പലതും അപകടം കൈയ്യെത്താവുന്ന ദൂരത്തിലാണ്.

ജലാശയത്തിന്റെ സ്വഭാവവും ആഴവും മനസിലാക്കാതെ കുളിക്കാനിറങ്ങുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. മുങ്ങിമരണങ്ങളില്ലാത്ത ദിവസങ്ങള്‍ ഇല്ല. ആര്‍ത്തുല്ലസിച്ച് കളിക്കുമ്പോള്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ശ്രദ്ധിക്കാറില്ല. കണ്ടുനില്‍ക്കുന്നവര്‍ പറഞ്ഞാലും കളിയുടെ രസത്തില്‍ അനുസരിക്കാറില്ല. എന്നാല്‍ ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിയും. കളിചിരിക്കിടയിലെ കരച്ചില്‍. കയത്തിലകപ്പെട്ട് മുങ്ങി താഴ്ന്നുള്ള മരണം. ചിലപ്പോള്‍ രക്ഷിക്കാനിറങ്ങുന്നവരും കയത്തില്‍പെട്ട് മുങ്ങിമരിക്കുന്നു. പലപ്പോഴും ബന്ധുഭവനങ്ങളില്‍ നിന്ന് വരുന്നവരായിരിക്കും ഇത്തരം ദുരന്തത്തിലകപ്പെടുന്നത്. ഇരുകുടുംബത്തിനും ഒരായുസ് മുഴുവനും അനുഭവിക്കേണ്ടി വരുന്ന ദുരിതവും.

ഒരു ദിവസം ശരാശരി നാലുപേര്‍ മുങ്ങി മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു വര്‍ഷം ഏകദേശം ആയിരത്തോളം പേരും. മുങ്ങി മരണത്തില്‍പ്പെടുന്നവരില്‍ അധികം പേരും എട്ടാം ക്ലാസിനും പ്ലസ്ടുവിനും മധ്യേയുള്ള കുട്ടികളാണ്. അവസാനപരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനു മുമ്പ് കുട്ടികളെ ക്ലാസിലിരുത്തി ഒരു ബോധവല്‍ക്കരണം നടത്തിവിട്ടിരുന്നെങ്കില്‍ മുങ്ങിമരണങ്ങള്‍ കുറെയെങ്കിലും കുറയ്‌ക്കാന്‍ സാധിക്കുമെന്ന് ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പുഴയിലോ കടലിലോ ജലാശയങ്ങളിലോ ഒരാള്‍ അകപ്പെട്ടു എന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ച് അറിയിക്കാറുണ്ട്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. വെള്ളത്തിലാഴ്ന്നാല്‍ മൂന്ന് മിനിട്ട് മതി മരണം സംഭവിക്കാന്‍. പഠനത്തോടൊപ്പം നീന്തലും പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പില്‍ വരുത്തിയിട്ടില്ല.

വിനോദ സഞ്ചാര മേഖലകളിലുള്‍പ്പെടെ വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ കുറച്ചെങ്കിലും അപകടങ്ങള്‍ നിയന്ത്രിക്കാനാകും. ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികളിലെ വെള്ളക്കെട്ട്, കനാല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ പതിയിരിക്കുന്നത്. ഈ ഭാഗത്തേക്ക് ആരെയും കടത്തിവിടാതിരിക്കാനുള്ള സംവിധാനം പോലീസും റവന്യൂ വകുപ്പും ഉണ്ടാക്കണം. നീന്തലിന്റെ ബാലപാഠം മാത്രം അഭ്യസിച്ചവര്‍പോലും ജലാശയങ്ങളുടെ സ്വഭാവം അറിയാതെ അമിത ആത്മവിശ്വാസത്തോടെ നീന്താനിറങ്ങരുത്. ഇത് കൂടെയുള്ളവരെയും അപകടത്തിലാക്കുന്നു.

Tags: children'swater bodiesSummer holidays
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉത്തരാഖണ്ഡിലെ ഈ ഹിൽ സ്റ്റേഷനുകൾ വളരെ ശാന്തമാണ് ; മെയ് മാസത്തിൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ ടൂറിസ്റ്റ് സ്പോട്ടുകൾ പരിചയപ്പെടാം

India

വേനലവധി, പെരുന്നാള്‍, വിഷു: ഗള്‍ഫ് മേഖലകളിൽ നിന്നുള്ള യാത്രാനിരക്ക് അഞ്ചിരട്ടി കൂട്ടി

Vicharam

കുട്ടികളുടെ ലഹരി ഉപയോഗം: മക്കളാണ്, ചേര്‍ത്തുപിടിക്കാം

Kerala

കലാ-കായിക മേള: പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ, അദ്ധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ

Article

ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാം; പരിഹരിക്കാം ജല പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ; നിരവധി പേർ ആശുപത്രിയിൽ ; ആറ് പേർ അറസ്റ്റിൽ

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies