Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാർഖണ്ഡിൽ രാമനവമി ആഘോഷത്തെ തകർക്കാൻ മതമൗലികവാദികളുടെ ശ്രമം : മംഗള ഘോഷയാത്രയ്‌ക്കിടെ കലാപകാരികൾ കല്ലെറിഞ്ഞു : അടിച്ചൊതുക്കി പോലീസ്

ഇന്നലെ രാത്രി 11 മണിയോടെ ജില്ലയിലെ ജുമാ മസ്ജിദ് ചൗക്കിന് സമീപമാണ് സംഭവം നടന്നത്. രാമനവമി ഉത്സവത്തിന്റെ ഭാഗമായി മംഗള ഘോഷയാത്ര നടത്തുന്നതിനിടെ ചില തീവ്ര ഇസ്ലാമിസ്റ്റുകൾ രാമഭക്തർക്ക് നേരെ കല്ലെറിയാൻ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2025, 02:35 pm IST
in India
ഹസാരിബാഗിൽ കലാപകാരികളെ നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ആകാശത്തേക്ക് വെടിയുതിർക്കുന്നു

ഹസാരിബാഗിൽ കലാപകാരികളെ നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ആകാശത്തേക്ക് വെടിയുതിർക്കുന്നു

റാഞ്ചി : ജാർഖണ്ഡിലെ ഹസാരിബാഗ് നഗരത്തിൽ രാമനവമിയോടനുബന്ധിച്ച് നടന്ന മംഗള ഘോഷയാത്രയ്‌ക്കിടെ മതമൗലികവാദികളുടെ അക്രമം. ഘോഷയാത്രയ്‌ക്ക് നേർക്ക് മതമൗലികവാദികൾ കല്ലേറ് നടത്തി. ഇവരുടെ അക്രമത്തിൽ നിരവധി നാശനഷ്ടങ്ങളും സംഭവിച്ചു. പ്രദേശത്ത് സംഘർഷഭരിതമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്.

ഒരു സംഗീതം പ്ലേ ചെയ്യുന്നതിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെ ജില്ലയിലെ ജുമാ മസ്ജിദ് ചൗക്കിന് സമീപമാണ് സംഭവം നടന്നത്. രാമനവമി ഉത്സവത്തിന്റെ ഭാഗമായി മംഗള ഘോഷയാത്ര നടത്തുന്നതിനിടെ ചില തീവ്ര ഇസ്ലാമിസ്റ്റുകൾ രാമഭക്തർക്ക് നേരെ കല്ലെറിയാൻ തുടങ്ങി.

തുടർന്ന് സ്ഥിതി കൂടുതൽ വഷളായി. ബഹളം കാരണം ഈദ് മാർക്കറ്റും അടച്ചിട്ടു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സ്ഥലത്തെത്തിയ പോലീസ് ആകാശത്തേക്ക് നാല് റൗണ്ട് വെടിവയ്‌ക്കുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. ഹസാരിബാഗ് എസ്പി സ്ഥലത്തെത്തിയിരുന്നു.

സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം കല്ലെറിയലിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്. സമാധാനം നിലനിർത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്തതായി എസ്പി പറഞ്ഞു.

കൂടാതെ സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജുമാ മസ്ജിദ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കല്ലെറിഞ്ഞ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അവരെ ഉടൻ പിടികൂടുമെന്നും എസ്പി പറഞ്ഞു.

നേരത്തെ ഫെബ്രുവരി 26 മഹാശിവരാത്രി ദിനത്തിൽ ഹസാരിബാഗ് ജില്ലയിലെ ഇചക് പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു. ഹൈന്ദവ പതാകകളും ഉച്ചഭാഷിണികളും സ്ഥാപിക്കാൻ പോയ ഹിന്ദുക്കൾക്ക് നേരെ മതമൗലികവാദികൾ കല്ലെറിയുകയായിരുന്നു.

Tags: hinduislamistsmuslimRamanavamiJharkhandStonepeltingHazaribagh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.