Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാന്‍ മറാത്തക്കാരെക്കൊണ്ട് പറയിപ്പിച്ച ‘ഛാവ’ എന്ന നോവല്‍ ശിവജി സാവന്ത് എഴുതിയത് 45 വര്‍ഷം മുന്‍പ്

ഛത്രപതി സാംബാംജി ആരായിരുന്നുവെന്നും ഔറംഗസേബ് ചക്രവര്‍ത്തി ഇന്ത്യക്കാരോട് ചെയ്തത് എന്തെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്ത ശിവാജി സാവന്ത് എന്ന നോവലിസ്റ്റിന്റെ ജീവിതം സാര്‍ത്ഥകം. ഇദ്ദേഹം എഴുതിയ ഛാവ എന്ന നോവലിനെ ആസ്പദമാക്കിയാണ് ലക്ഷ്മൺ ഉടേക്കർ ഛാവ എന്ന അതേ പേരില്‍ ഹിന്ദി സിനിമ എടുത്തത്. ഇതാണ് ഇപ്പോള്‍ ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കണമെന്ന ആവശ്യമുയര്‍ത്തിയ സമരത്തിലേക്കും അതേ തുടര്‍ന്നുള്ള വര്‍ഗ്ഗീയ കലാപത്തിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.

Janmabhumi Online by Janmabhumi Online
Mar 22, 2025, 06:00 pm IST
in India, Literature
ഛാവ എന്ന നോവലിന്‍റെ കവര്‍ (ഇടത്ത്) ഛാവ എന്ന സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍(നടുവില്‍)ഛാവ എന്ന നോവല്‍ എഴുതിയ ശിവജി സാവന്ത് (വലത്ത്)

ഛാവ എന്ന നോവലിന്‍റെ കവര്‍ (ഇടത്ത്) ഛാവ എന്ന സിനിമയില്‍ സാംബാജി മഹാരാജ് ആയി വിക്കി കൗശല്‍(നടുവില്‍)ഛാവ എന്ന നോവല്‍ എഴുതിയ ശിവജി സാവന്ത് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ഛത്രപതി സാംബാംജി ആരായിരുന്നുവെന്നും ഔറംഗസേബ് ചക്രവര്‍ത്തി ഇന്ത്യക്കാരോട് ചെയ്തത് എന്തെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്ത ശിവാജി സാവന്ത് എന്ന നോവലിസ്റ്റിന്റെ ജീവിതം സാര്‍ത്ഥകം. ഇദ്ദേഹം എഴുതിയ ഛാവ എന്ന നോവലിനെ ആസ്പദമാക്കിയാണ് ലക്ഷ്മൺ ഉടേക്കർ ഛാവ എന്ന അതേ പേരില്‍ ഹിന്ദി സിനിമ എടുത്തത്. ഇതാണ് ഇപ്പോള്‍ ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കണമെന്ന ആവശ്യമുയര്‍ത്തിയ സമരത്തിലേക്കും അതേ തുടര്‍ന്നുള്ള വര്‍ഗ്ഗീയ കലാപത്തിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. 1980ല്‍ രചിച്ച നോവല്‍ 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാനും ഹിന്ദു സ്വരാജിന്റെ പ്രാധാന്യം മനസിലാക്കിത്തരാനും കാരണമായിരിക്കുന്നു.

2022 സെപ്തംബറില്‍ തന്റെ 62ാം വയസ്സില്‍ ഹൃദയാഘാതം മൂലം മരിച്ച ശിവാജി സാവന്ത് വെറുമൊരു നോവലിസ്റ്റ് മാത്രമല്ല, ചരിത്രകാരന്‍ കൂടിയായിരുന്നു. അതിനാല്‍ ചരിത്രത്തിലെ കഥാപാത്രങ്ങളും അവരുടെ ജീവിതവും അദ്ദേഹത്തിന് കൂടുതല്‍ ആഴത്തില്‍ അറിയാനാവും. അതുകൊണ്ടാണ് ശിവജിയുടെ മകനായ സാംബാജിയുടെ പ്രാധാന്യം ശക്തമായി അവതരിപ്പിക്കാന്‍ ശിവജി സാവന്തിന് സാധിച്ചത്. ചരിത്രകാരന്‍ എന്നതിനപ്പുറം രാഷ്‌ട്രീയ എഴുത്തുകാരന്‍ കൂടിയായിരുന്നതിനാലും മറാത്തക്കാരനായതിനാലും മറാത്തക്കാരുടെ ചരിത്രവും വികാരവും കൃത്യമായി അദ്ദേഹത്തിനറിയാം. അത് ഈ നോവലില്‍ ഉടനീളം പ്രതിഫലിച്ചിട്ടുണ്ട്. മറാത്ത വികാരം ശക്തമായി ഉണര്‍ത്താന്‍ അദ്ദേഹത്തിനായി.

ഏറെ ഗവേഷണത്തിനും ധ്യാനത്തിനും ശേഷം എഴുതിയ നോവലാണ് ഛാവ. ഛാവ എന്നതിനര്‍ത്ഥം സിംഹക്കുട്ടി എന്നാണ്. സിംഹമായ ശിവജിയുടെ മകന്‍ ധീരതയുടെയും പോരാട്ടത്തിന്റെയും പ്രതീകമാണെന്നും ഹിന്ദു രാഷ്‌ട്രത്തിന്റെ പതാകാവാഹകനാണെന്നും നോവലിസ്റ്റ് സങ്കല്‍പിക്കുന്നു. അദ്ദേഹത്തിന്റെ പേന ഇവിടെ ഒരു വലിയ ആയുധം തന്നെയായി മാറുകയായിരുന്നു. ഛാവ സിനിമയുടെ സംവിധായകനായ ലക്ഷ്മണ്‍ ഉഡേക്കര്‍ ഒരു കോവിഡ് കാലത്താണ് ശിവജി സാവന്ത് എഴുതിയ ഛാവ നോവല്‍ വായിച്ചത്. നോവല്‍ ലക്ഷ്മണ്‍ ഉഡേക്കറെ വല്ലാതെ ഉലച്ചുകളഞ്ഞു. കൃത്യമായി ഭാരതീയ പൈതൃകം കാത്തുസൂക്ഷിക്കാന്‍ പൊരുതിയ യോദ്ധാവ് അനുഭവിച്ച മുറിവുകള്‍ ലോകം അറിയണമെന്ന് ലക്ഷ്മണ്‍ ഉഡേക്കര്‍ വല്ലാതെ മോഹിച്ചു. അതാണ് ഈ നോവല്‍ സിനിമയാക്കുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

ഹിന്ദുസ്വരാജ്യം സ്ഥാപിക്കുക എന്ന ശിവജിയുടെ മോഹം യാഥാര്‍ത്ഥ്യമാക്കാന്‍ ധീരതയോടെ പ്രവര്‍ത്തിച്ച യോദ്ധാവാണ് സാംബാജി മഹാരാജ്. അദ്ദേഹം ഒമ്പത് വര്‍ഷത്തോളം ഔറംഗസേബിന്റെ സൈന്യവുമായി പോരാടി. ഒടുവില്‍ ചതിയിലൂടെ കുരുക്കിയാണ് അദ്ദേഹത്തെ പിടികൂടി ഇസ്ലാമിലേക്ക് മതം മാറാന്‍ വേണ്ടി അനവധിയായ പീഢനങ്ങള്‍ നല്‍കിയത്. ഔറംഗസേബിന്റെ നഖം പറിക്കുകയും കൈ വെട്ടുകയും ഒടുവില്‍ നാവ് പിഴുതെടുക്കുകയും ചെയ്തു. എന്നിട്ടും മതം മാറാന്‍ തയ്യാറല്ലാതിരുന്ന അദ്ദേഹത്തിന്റെ കണ്ണും കുത്തിപ്പൊട്ടിച്ചു. ചരിത്രത്തില്‍ നടന്ന സംഭവങ്ങളെ തീവ്രതയോടെ വായനക്കാരിലേക്ക് എത്തിക്കുകയായിരുന്നു ശിവജി സാവന്ത്. ഇതോടെയാണ് ഹിന്ദുസ്വരാജിനെ തകര്‍ത്ത,ഹിന്ദു സ്വരാജിന് വേണ്ടി പോരാടിയ സാംബാജി മഹാരാജിനെ ഇഞ്ചിഞ്ചായി കൊന്ന ഔറംഗസേബിന് സ്മാരകമെന്തിന് എന്ന ചിന്ത മറാത്തക്കാരുടെ ഉള്ളില്‍ ഉണര്‍ന്നത്.

ലോക് ശിക്ഷണ്‍ മാസികയുടെ എഡിറ്റര്‍ ഉദ്യോഗം രാജിവെച്ച് മുഴുവന്‍ സമയ നോവല്‍ രചനയിലേക്ക് പോയ വ്യക്തിയാണ് ശിവജി സാവന്ത്. മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കർണനെ ആസ്പദമാക്കിയും അദ്ദേഹം ഒരു നോവല്‍ രചിച്ചിട്ടുണ്ട്. മൃത്യുഞ്ജയ് (ഇംഗ്ലീഷ്: മരണത്തിനെതിരായ വിജയം ) എന്നാണ് ആ നോവലിന്റെ പേര്. ഈ പുസ്തകം ഹിന്ദി (1974), ഇംഗ്ലീഷ് (1989), കന്നഡ (1990), ഗുജറാത്തി (1991), മലയാളം (1995) എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു,

. പ്രശസ്ത മറാത്തി നോവലായ മൃത്യുഞ്ജയ് എഴുതിയതിന് അദ്ദേഹം മൃത്യുഞ്ജയ്കാർ ( മൃത്യുഞ്ജയ് എന്നതിന്റെ രചയിതാവ് എന്നർത്ഥം) എന്നറിയപ്പെടുന്നു , യുഗന്ധർ ആണ് മറ്റൊരു നോവല്‍. 1994-ൽ ഭാരതീയ ജ്ഞാനപീഠം നൽകുന്ന മൂർത്തീദേവി അവാർഡ് ലഭിച്ച ആദ്യത്തെ മറാത്തി എഴുത്തുകാരനായിരുന്നു അദ്ദേഹം. നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടി.

ചരിത്ര എഴുത്തുകാരൻ മാത്രമല്ല, രാഷ്‌ട്രീയ എഴുത്തുകാരനും കൂടിയായിരുന്നു അദ്ദേഹം.കോടതിയിൽ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് 1962 മുതൽ 1974 വരെ കോലാപ്പൂരിലെ രാജാറാം പ്രശാലയിൽ (രാജാറാം സ്കൂൾ) അധ്യാപകനായി ജോലി ചെയ്തു. തുടർന്ന്, അദ്ദേഹം പൂനെയിലേക്ക് താമസം മാറി, മഹാരാഷ്‌ട്ര സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്ന ലോക്ശിക്ഷൻ എന്ന മാസികയുടെ സഹ-എഡിറ്ററായും പിന്നീട് എഡിറ്ററായും ആറ് വർഷം തുടർന്നു . പിന്നീട് ജോലി രാജിവെച്ച് മുഴുവന്‍ സമയ എഴുത്തുകാരനായി.

Tags: Novelistaurangazeb#ShivajiMaharaj#VickyKaushal#SambhajiMaharaj#Chhaava#ShivajiSawant#LakshmanUdekar#Marathanovelist
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെലങ്കാനയിലെ കാമറെഡ്ഡി എന്ന സ്ഥലത്തെ സരസ്വതി ശിശുമന്ദിര്‍ വിദ്യാലയത്തിലെ കുട്ടികള്‍ ആവേശത്തോടെ സാംബാജി മഹാരാജിന് ജയ് വിളിക്കുന്നു (ഇടത്ത്)
India

സാംബാജിയോടുള്ള ഇളംതലമുറയുടെ ഭക്തിയും ആവേശവും കണ്ടോ? ഞെട്ടേണ്ട….അത്രയ്‌ക്ക് അടിയുറച്ചതാണ് ഈ കുട്ടികളിലെ ഹിന്ദു സംസ്കാരം

India

ഹിന്ദു ആഘോഷങ്ങളിലും സംസ്കാരത്തിലും അലിഞ്ഞു ചേര്‍ന്ന് കത്രീന കൈഫ്….’ഛാവ’യുടെ വിജയത്തിന് ശേഷം ഭര്‍ത്താവ് വിക്കി കൗശലിനൊപ്പം ഹോളി ആഘോഷം..

ഛാവയില്‍ വേഷമിട്ട വിക്കി കൗശല്‍ (ഇടത്ത്) ഷാരൂഖ് ഖാന്‍ (വലത്ത്)
Entertainment

ഷാരൂഖ് ഖാന്റെ പത്താനെ കടത്തിവെട്ടി ഔറംഗസേബിന്റെ ക്രൂരതയുടെയും സാംബാജി മഹാരാജിന്റെ ചെറുത്തു നില്‍പിന്റെയും കഥ പറയുന്ന ഛാവ

India

ഗുരു തേജ് ബഹാദൂറിന്റെ തല ഛേദിച്ച ഔറംഗസേബ്…ഗുരുവിന്റെ സ്മരണ പുതുക്കും വേദിയില്‍ ഫഡ്നാവിസ് പ്രഖ്യാപിച്ചു:’ഔറംഗബേസിന്റെ ശവക്കല്ലറ പൊളിക്കും’

ആളുകള്‍ രാത്രിയില്‍ അസിര്‍ഗഡ് കോട്ടയില്‍ എത്തി മൊബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ നിധി കണ്ടെത്താന്‍ മണ്ണില്‍ കുഴിക്കുന്നു
India

ഔറംഗസേബ് കൊള്ളയടിച്ച നിധി മധ്യപ്രദേശിലെ അസിര്‍ഗഡ് കോട്ടയില്‍ കുഴിച്ചിട്ടതായി ഛാവ; നിധി കുഴിച്ചെടുക്കാന്‍ കൂട്ടത്തോളെ ആളുകള്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി മേളയില്‍ തയാറാക്കിയ രാജീവ് ഗാന്ധി മെഡിക്കല്‍
ലബോറട്ടറി സര്‍വീസ് സ്റ്റാള്‍

സാന്ത്വനസേവയുടെ പേരായി രാജീവ് ഗാന്ധി മെഡിക്കല്‍ ലാബ്

ആരോഗ്യ സ്റ്റാളില്‍ മനുഷ്യന്റെ അസ്ഥികൂടം വീക്ഷിക്കുന്ന കുടുംബം

ജന്മഭൂമി സുവര്‍ണ ജൂബിലി: സേവനങ്ങളുമായി പ്രമുഖ ആശുപത്രികളുടെ സ്റ്റാളുകള്‍

ജന്മഭൂമി സുവര്‍ണ ജൂബിലി: മഴവില്‍കുളിരഴകുവിടര്‍ത്തി സംഗീതനൃത്ത നിശ

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച്  ഒരുക്കിയ സ്റ്റാളില്‍ അനന്തപുരി 5000 എന്ന കൃഷി സംരംഭക യജ്ഞത്തില്‍ നിന്ന്‌

അനന്തപുരി 5000; കേന്ദ്ര പദ്ധതികള്‍ കര്‍ഷകരില്‍ നേരിട്ട് എത്തിക്കുന്ന വിപ്ലവം

ജന്മഭൂമി സൂവര്‍ണ ജൂബിലി വേദിയില്‍ സക്ഷമയുടെ കലാവിരുന്ന്‌

സക്ഷമ കലാഞ്ജലി; ഈശ്വരന്‍ തൊട്ട പ്രതിഭകളുടെ വിരുന്ന്

ഇന്ത്യ പതറില്ല, മറക്കില്ല ; മോദിജീ , നിങ്ങളുടെ ധൈര്യം ഞങ്ങൾക്ക് പ്രചോദനമായി ; നരേന്ദ്രമോദിക്ക് കത്തെഴുതി നടൻ സുദീപ്

ആസിഫ് അലി വിജയം തുടരും; കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

സിക്കിമിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കും : അന്തിമ സർവേയ്‌ക്ക് അംഗീകാരം നൽകി കേന്ദ്രം : മോദി ഭരണം വികസനത്തിന് കരുത്തേകുമ്പോൾ

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

ബായും ബാപ്പുവും പവിത്രബന്ധത്തിന്റെ പ്രതിബിംബങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies