Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇഡിയുടെ മുന്നിൽ ലാലു യാദവ് ഇരുന്നത് നാല് മണിക്കൂർ, തലങ്ങും വിലങ്ങും ചോദ്യങ്ങൾ : കാലിത്തീറ്റ കുംഭകോണത്തിന് പുറമെ ഭൂമി കുംഭകോണത്തിലും ലാലു വിയർക്കുന്നു

ലാലു യാദവിനോട് നിരവധി ചോദ്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആരാഞ്ഞത്. കിഷുൺ ദേവ് റായ് എന്തിനാണ് റാബ്റി ദേവിക്ക് 3,000 ചതുരശ്ര അടി ഭൂമി വെറും 3,75,000 രൂപയ്‌ക്ക് വിറ്റതെന്ന് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചു

Janmabhumi Online by Janmabhumi Online
Mar 20, 2025, 07:05 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പട്ന : ജോലിക്ക് വേണ്ടിയുള്ള ഭൂമി ഇടപാട് കേസിൽ ബുധനാഴ്ച ഇഡി അന്വേഷണ സംഘം ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ നാല് മണിക്കൂറോളം ചോദ്യം ചെയ്തു. 70 കാരനായ ലാലു യാദവ് രാവിലെ 10.30 ഓടെയാണ് പട്നയിലെ ബാങ്ക് റോഡിലുള്ള ഇഡിയുടെ ഓഫീസിലെത്തിയത്. പട്‌ലിപുത്രയിൽ നിന്നുള്ള ആർജെഡി എംപി കൂടിയായ മൂത്ത മകൾ മിസ ഭാരതി പിതാവിനൊപ്പം ഉണ്ടായിരുന്നു.

ലാലു യാദവിനോട് നിരവധി ചോദ്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആരാഞ്ഞത്. കിഷുൺ ദേവ് റായ് എന്തിനാണ് റാബ്റി ദേവിക്ക് 3,000 ചതുരശ്ര അടി ഭൂമി വെറും 3,75,000 രൂപയ്‌ക്ക് വിറ്റതെന്ന് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചു. കൂടാതെ രാജ് കുമാർ സിംഗ്, മിഥിലേഷ് കുമാർ, അജയ് കുമാർ എന്നിവരെ നിങ്ങൾ എപ്പോഴാണ് കണ്ടതെന്നും നിങ്ങളെയും റാബ്റി ദേവിയെയും കണ്ടതിനു ശേഷം മാത്രം ഈ മൂന്ന് പേർക്കും മുംബൈയിലെ സെൻട്രൽ റെയിൽവേയിൽ ഗ്രൂപ്പ് ഡിയിൽ ജോലി ലഭിച്ചതെന്തിനാണെന്നും ഇഡി ലാലു യാദവിനോട് ചോദിച്ചു.

കൂടാതെ റാബ്റി ദേവിയുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതിനുശേഷം സഞ്ജയ് റായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങൾക്കും റെയിൽവേയിൽ എങ്ങനെ ജോലി ലഭിച്ചുവെന്നും  ഭൂമി രജിസ്ട്രേഷന് ശേഷം മാത്രമാണ് കിരൺ ദേവിയുടെ മകൻ അഭിഷേക് കുമാറിന് സെൻട്രൽ റെയിൽവേ മുംബൈയിൽ ജോലി ലഭിച്ചത്, എന്തുകൊണ്ട് അങ്ങനെയെന്നും ഉദ്യോഗസ്ഥർ ചോദിച്ചു. ഇതിനു പുറമെ കിരൺ ദേവി എന്തിനാണ് തന്റെ 80,905 ചതുരശ്ര അടി ഭൂമി 3.7 ലക്ഷം രൂപയ്‌ക്ക് നിങ്ങളുടെ മകൾ മിസ ഭാരതിക്ക് നൽകിയതെന്നും ഇഡി ആരാഞ്ഞു.

അതേസമയം ലാലു പ്രസാദിന്റെ ഇളയ മകൻ തേജസ്വി യാദവ് ഇഡിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നു. ഞങ്ങൾ എത്രത്തോളം പീഡിപ്പിക്കപ്പെടുന്നുവോ അത്രത്തോളം ഞങ്ങൾ ശക്തരാകും. തീർച്ചയായും ഈ കേസ് രാഷ്‌ട്രീയ പ്രേരിതമാണ്. ഞാൻ രാഷ്‌ട്രീയത്തിൽ ഇല്ലായിരുന്നുവെങ്കിൽ എന്നെ അതിലേക്ക് വലിച്ചിഴയ്‌ക്കില്ലായിരുന്നു. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഏജൻസികൾ ഇനി ബീഹാറിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നുവെന്നാണ് തേജസ്വി പ്രതികരിച്ചത്.

എന്നാൽ തേജസ്വി യാദവിന്റെ പ്രസ്താവനയെ എതിർത്ത് കൊണ്ട് ജെഡിയു എംഎൽസിയും വക്താവുമായ നീരജ് കുമാർ രംഗത്തെത്തി. ലാലു പ്രസാദ് വിതച്ചത് കൊയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം കാലിത്തീറ്റ കുംഭകോണത്തിൽ ഉൾപ്പെട്ടിരുന്നു. കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. രാഷ്‌ട്രീയ പകപോക്കലാണെന്ന ആരോപണം വ്യാജമാണ്.

ആർജെഡി മേധാവി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദർ കുമാർ ഗുജ്‌റാളുമായി ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന കാലത്താണ് കാലിത്തീറ്റ കുംഭകോണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ആദ്യ ടേമിൽ ആർജെഡി മേധാവി റെയിൽവേ മന്ത്രിയായിരുന്ന കാലം മുതലുള്ളതാണ് ജോലിക്ക് വേണ്ടിയുള്ള ഭൂമി അഴിമതിയെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം ഇന്നലെ ലാലു യാദവിന്റെ ഭാര്യ റാബ്റിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇഡി നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Tags: rabri deviTejaswi YadavFodder Scamland curroptionBiharenforcement directorateLalu prasad yadav
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

India

ലാലു യാദവിന്റെ കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ച പെൺകുട്ടി , ആരാണ് ആ അനുഷ്ക യാദവ് ?

India

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

Kerala

ഇഡിയെ കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ പരാതിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

Kerala

കശുവണ്ടി വ്യവസായിക്കെതിരെ കേസ് ഒതുക്കാന്‍ കോഴ: ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഒന്നാം പ്രതി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

‘സുപ്രീം കോടതിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യക്തിയെയും അനുവദിക്കാനാവില്ല’

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

ധര്‍മ്മാര്‍ത്ഥവിചാരം

യുഎഇയില്‍ മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

ഡിജിറ്റല്‍, സാങ്കേതിക വിസിമാര്‍; തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി

ഒഡിഷയില്‍ സര്‍ക്കാരുദ്യോഗസ്ഥന്‍ പിടിയില്‍; റെയ്ഡില്‍ നിന്ന് രക്ഷനേടാന്‍ നോട്ടുകെട്ടുകള്‍ ജനലിലൂടെ പുറത്തേക്ക്

ഇന്ത്യന്‍ നയതന്ത്രവിജയം: പാകിസ്ഥാനോട് അനുശോചിച്ച മുന്‍ പ്രസ്താവന കൊളംബിയ പിന്‍വലിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന് മാറ്റുകൂട്ടി ‘ദില്‍റോ’

ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies