Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മമതയുടെ കോട്ടയില്‍ വിള്ളല്‍വീഴ്‌ത്തി സുവേന്ദു അധികാരി; ഹുമയൂണ്‍ കബീറിന് മമതയുടെ കാരണം കാണിക്കല്‍ നോട്ടീസ്; ബിര്‍ഭൂമില്‍ മമത പ്രതിരോധത്തില്‍

പെണ്‍പുലിയായി അറിയപ്പെടുന്ന ബംഗാളിലെ മമത ബാനര്‍ജിയെ പ്രതിരോധത്തിലാക്കുകയാണ് ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷനേതാവുമായ ശുവേന്ദു അധികാരി. ആദ്യമായി സ്വന്തം പാര്‍ട്ടിയിലെ രണ്ട് മുസ്ലിം എംഎല്‍എമാര്‍ക്കെതിരെ മമത കാരണം കാണിയ്‌ക്കല്‍ നോട്ടീസ് അയയ്‌ക്കേണ്ടിവന്നത് മമതയുടെ തോല്‍വി തന്നെയാണ്.

Janmabhumi Online by Janmabhumi Online
Mar 16, 2025, 09:55 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കൊത്ത: പെണ്‍പുലിയായി അറിയപ്പെടുന്ന ബംഗാളിലെ മമത ബാനര്‍ജിയെ പ്രതിരോധത്തിലാക്കുകയാണ് ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി. ആദ്യമായി സ്വന്തം പാര്‍ട്ടിയിലെ രണ്ട് മുസ്ലിം എംഎല്‍എമാര്‍ക്കെതിരെ മമത കാരണം കാണിയ്‌ക്കല്‍ നോട്ടീസ് അയയ്‌ക്കേണ്ടിവന്നത് മമതയുടെ തോല്‍വി തന്നെയാണ്. 2021ല്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം ലോക് സഭാ സീറ്റില്‍ മമത ബാനര്‍ജിയെ തോല്പിച്ച ശക്തനായ സുവേന്ദു അധികാരി വീണ്ടും ബംഗാളില്‍ ബിജെപിക്ക് പുതിയ ഊര്‍ജ്ജം പകരുന്നു.

ഹോളി ആഘോഷിച്ച സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ബംഗാളില്‍ പ്രതിഷേധിച്ച സുവേന്ദു അധികാരി:

Yesterday, on the occasion of Dol Purnima and Holi, two separate incidents marred the celebrations at Tamluk and Nandakumar in the Purba Medinipur District.
Miscreants attacked Sanatanis and even misbehaved with Women. Some of them had to be admitted in the hospital for… pic.twitter.com/QiM7eCerrH

— Suvendu Adhikari (@SuvenduWB) March 15, 2025

നിയമസഭയില്‍ സുവേന്ദു അധികാരിയ്‌ക്കെതിരെ മോശം ഭാഷയില്‍ സംസാരിച്ചതിനാലാണ് ഹുമയൂണ്‍ കബീര്‍, സാദിഖുള്ള ചൗധരി എന്നീ രണ്ട് തൃണമൂല്‍ എംഎല്‍എമാര്‍ക്ക് മമത കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മുസ്ലിം എംഎല്‍എമാര്‍ എന്ത് കുരുത്തക്കേട് കാണിച്ചാലും മൗനം പാലിക്കുന്ന മമതയ്‌ക്ക് നിവൃത്തിയില്ലാതായതിനെ തുടര്‍ന്നാണ് നോട്ടീസ് അയയ്‌ക്കേണ്ടി വന്നത്. ഇത് സുവേന്ദു അധികാരിയുടെ വിജയമായി കണക്കാക്കുന്നു.

2026ല്‍ നിയമസഭയില്‍ നിന്നും തൃണമൂലിന്റെ മുസ്ലിം എംഎല്‍എമാരെ പുറത്താക്കും: സുവേന്ദു അധികാരി
2026ല്‍ ബിജെപി ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ തൃണമൂലിന്റെ മുഴുവന്‍ മുസ്ലിം എംഎല്‍എമാരെ മുഴുവന്‍ നിയമസഭയില്‍ നിന്നും പുറത്താക്കുമന്ന സുവേന്ദു അധികാരിയുടെ പ്രസംഗം മമതയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. തീ കൊണ്ട് കളിക്കരുത് എന്നാണ് മമത ഇതിനോട് പ്രതികരിച്ചത്. പക്ഷെ ഈ പ്രസ്താവന ബംഗാളില്‍ ആകെ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും നേതാവായി അഭിനയിക്കുന്ന മമതുടെ പൊയമുഖം അഴിഞ്ഞുവീഴുകയായിരുന്നു സുവേന്ദു അധികാരിയുടെ ഈ പ്രസ്താവനയിലൂടെ. ഈ പ്രസ്താവനയോട് എങ്ങിനെ പ്രതികരിക്കും എന്നറിയാതെ വിഷമിക്കുകയാണ് ന്യൂനപക്ഷ പ്രീണനത്തിന് പേര് കേട്ട മമത. സുവേന്ദു അധികാരിയെ എതിര്‍ത്താല്‍ ഹിന്ദുസമുദായം ഒന്നടങ്കം എതിരാകുമോ എന്ന ഭയം മമതയ്‌ക്കുണ്ട്.

ഹോളി ആഘോഷത്തിന് നേരെ മുസ്ലിം ആധിപത്യപ്രദേശമായ ബിര്‍ഭുമില്‍ അക്രമം; ഇന്‍റര്‍നെറ്റ് നിരോധിച്ചതിന് മമതയെ കളിയാക്കി സുവേന്ദു
ബംഗാളിലെ മുസ്ലിം ആധിപത്യപ്രദേശമായ ബിര്‍ഭും മമതയുടെ ഗുണ്ടാകേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണ്. മമതയുടെ അക്രമങ്ങള്‍ക്ക് ഗുണ്ടകള്‍ എത്തുന്നത് മുസ്ലിം ആധിപത്യമുള്ള ഈ പ്രദേശത്ത് നിന്നാണ്. ഇവിടെ നിര്‍ഭയം ഹിന്ദു സമുദായം നടത്തിയ ഹോളി ആഘോഷത്തിന് നേരെ വലിയ അക്രമം നടന്നു. പൂര്‍വ്വ മേദിനിപൂര്‍ ജില്ലയില്‍ തംലുകിലും നന്ദകുമാറിലും ഹോളി ആഘോഷിച്ച ഹിന്ദു സ്ത്രീകളെ വരെ അക്രമികള്‍ ആക്രമിച്ചു. രിക്കേറ്റ ഹിന്ദു സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തൃണമൂലിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ആശുപത്രികള്‍ പരിക്കേറ്റവരെ സ്വീകരിക്കാന്‍ തയ്യാറായില്ല.  ഈ സംഭവത്തിലും മമതയുടെ തല കുനിഞ്ഞിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മമത ഈ പ്രദേശത്ത് ഇന്‍റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. ഇതിനെതിരെ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നിരവധിപേരാണ് പങ്കെടുത്തത്. തൃണമൂലിനെ ഞെട്ടിക്കുന്നതായിരുന്നു ഈ പ്രകടനം.

ബംഗാളിലെ ക്രമസാധാന നില അധിപതിച്ചതിന്റെ ഉദാഹരണമാണ് ഈ ഇന്‍റര്‍നെറ്റ് നിരോധനമെന്നും മമത സര്‍ക്കാരിന്റെ കഴിവുകേടാണിതെന്നുമുള്ള സുവേന്ദു അധികാരിയുടെ ആരോപണത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് മമത.

Tags: HindutvaMamataHoli#MamataBanerjee#Bhirbhumcommunalviolence#SuvendhuAdhikari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

മൂര്‍ഷിദാബാദിലെ വര്‍ഗ്ഗീയ കലാപം:രാഷ്‌ട്രപതി ഭരണം വരെ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ബംഗാള്‍ ഗവര്‍ണര്‍

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അനന്തപുരി ഹിന്ദു സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നടന്ന പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു. അരുണ്‍ വേലായുധന്‍, അഡ്വ. അഞ്ജന ദേവി, ശരത്ചന്ദ്രന്‍ നായര്‍, ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍, സുധകുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സമീപം
Thiruvananthapuram

സമഗ്രതയാണ് ഹിന്ദുത്വത്തിന്റെ കാതല്‍: അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള

India

ശാഖ രാഷ്‌ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

India

700 കോടി കൈക്കൂലി: ബംഗാളിലെ 25000 അധ്യാപകരുടെ നിയമനം റദ്ദാക്കി സൂപ്രീംകോടതി, കണ്ണീരുമായി അധ്യാപകര്‍; കാരണം മമതയെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies