Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കാഴച്ച ഉണ്ടായിട്ടും കണ്ണനെ കാണാത്ത ഞാനും.. കാഴ്ച ഇല്ലാഞ്ഞിട്ടും കണ്ണനെ കണ്ട അവരും’

ഗുരുവായൂര്‍ ദര്‍ശന അനുഭവം വിവരിച്ച് സിബിന്‍ ശ്രീധറിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമായി.

Janmabhumi Online by Janmabhumi Online
Mar 15, 2025, 03:52 pm IST
in News
FacebookTwitterWhatsAppTelegramLinkedinEmail

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയതിന്റെ അനുഭവം വിവരിച്ച് സിബിന്‍ ശ്രീധര്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമായി.

”ഗുരുവായൂര്‍ അമ്പലത്തില്‍ ഉത്സവം നടക്കുകയാണ്.. കണ്ണന്റെ സ്വന്തം നാട് എന്നതോടൊപ്പം ഞാന്‍ ജനിച്ച നാട് എന്ന വല്ലാത്ത അടുപ്പം ഉള്ളത് കൊണ്ട് പറ്റുമ്പോള്‍ ഒക്കെ പോകാറുണ്ട്… ഗുരുവായൂരില്‍
ഇന്നലെ രാവിലെ 5 മണിക്ക് എറണാകുളത് നിന്ന് ഡ്രൈവ്‌ ചെയ്തു ഏതാണ്ട് രാവിലെ 8.00 മണിയോടെ ക്യു നിന്ന് 1.30 യോടെ ശ്രീ കോവിലിന്റെ മുന്നില്‍ എത്തി.
‘കാളിയ മര്‍ദ്ദനം’ ആണ് രൂപം എന്ന് അവിടെ ഉള്ളവര്‍ വിളിച്ചു പറയുന്നത് കേട്ട് എല്ലാ ഇന്ദ്രിയങ്ങളും കണ്ണനെ ‘കാണാന്‍’ റെഡി ആക്കി നില്‍ക്കുമ്പോള്‍, ചെവിയുടെ തൊട്ട് പുറകില്‍ നിന്ന് ‘ഇങ്ക അല്ല അങ്ക പാക്കടി’ എന്ന് തീര്‍ത്തും ആരോചകമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഏകദേശം 50 വയ്‌സിന് മുകളില്‍ പ്രായം ഉള്ള ഒരാള്‍ ഏതാണ്ട് അത്ര തന്നെ പ്രായം ഉള്ള ആളോട് (ഭാര്യ ആയിരിക്കണം) അലറുക ആണ്.. നേരെ നോക്കിയാല്‍ കണ്ണനെ കാണാവുന്ന ഇത്രയും അടുത്ത് നിന്ന് എന്തിന് ആണ് ഇങ്ങനെ അലറുന്നത് എന്ന് മനസ്സില്‍ ചിന്തിച്ചു ഒന്നുകൂടി ശ്രെദ്ധിച്ചപ്പോള്‍ ആണ് ആ സ്ത്രീക്ക് പൂര്‍ണ്ണമായും കാഴ്ച ഇല്ല എന്ന് മനസ്സിലായത്.
പക്ഷെ ഇങ്ങനെ പറഞ്ഞു കൊടുത്തിട്ടും അവര്‍ വേറെ എങ്ങോട്ടോ നോക്കി ആണ് തൊഴുന്നത്.
ഇയാള്‍ എന്താണ് കണ്ണ് കാണാത്ത ആള്‍ക്ക് തെറ്റായി പറഞ്ഞു കൊടുക്കുന്നത് എന്ന ദേഷ്യത്തില്‍ ഭര്‍ത്താവിനെ നോക്കി
അപ്പൊ വീണ്ടും ഞെട്ടി അദ്ദേഹവും വേറെ എങ്ങോട്ടോ നോക്കി ആണ് തൊഴുന്നത്, പുള്ളിയും പൂര്‍ണ്ണമായും അന്ധന്‍. രണ്ട് പേരും വേറെ എങ്ങോട്ടോ നോക്കി ആണ് നില്‍ക്കുന്നത്. കണ്ണനെയും കാളിയ മര്‍ദ്ദനവും ഒക്കെ മറന്നു, അവരെ രണ്ട് പേരെയും നേരെ ഭഗവാന്റെ മുന്നോട്ട് നീക്കി നിര്‍ത്താന്‍ ബാക്കി ഉള്ളവരെ ബ്ലോക്ക് ചെയ്ത് ഇവരെ നേരെ ആക്കിയപ്പോഴേക്കും ഞാന്‍ ഏതാണ്ട് ക്യുവിന്റെ സൈഡിലേക്ക് ആയി പോയിരുന്നു.
ഞാന്‍ അവിടെ കിടന്നു കാണിക്കുന്ന സര്‍ക്കസ് കണ്ട് കൂടെ ഉള്ളവര്‍ എന്നെ ചീത്ത വിളിച്ചെങ്കിലും കാവല്‍കാര്‍ ആ വൃദ്ധ ദമ്പതികളെ ശ്രെധിച്ചു എന്ന് എനിക്ക് മനസ്സിലായി.
അവരെ ദേവസ്വം ജോലിക്കാര്‍ നടയ്‌ക്ക് മുന്നിലേക്ക് നീക്കി നിര്‍ത്തുന്നതിനു ഇടയ്‌ക്കു ഞാന്‍ ആ സത്യം തിരിച്ചറിഞ്ഞു.. എന്റെ ദര്‍ശന അവസരം കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് 6 മണിക്കൂര്‍ ക്യുവില്‍ നിന്ന ഞാന്‍ കണ്ണനെ ഒരു നോക്ക് കാണാതെ ക്യുവില്‍ നിന്നും പുറത്തായിരിക്കുന്നു.
‘കാളിയനെയും കണ്ടില്ല മര്‍ദ്ദനവും കണ്ടില്ല’
വിഷമത്തോടെ തിരിഞ്ഞു നോക്കിയപ്പോള്‍ ദേ മനോഹരമായ മറ്റൊരു കാഴ്ച. ആ വൃദ്ധ ദമ്പതികളെ കാവല്‍ക്കാര്‍ ചങ്ങലക്ക് അകത്തു നിര്‍ത്തി കണ്ണനെ ‘കാണിക്കുന്നു’.. ആഹാ മനോഹരം..
‘കാഴച്ച ഉണ്ടായിട്ടും കണ്ണനെ കാണാത്ത ഞാനും.. കാഴ്ച ഇല്ലാഞ്ഞിട്ടും കണ്ണനെ കണ്ട അവരും’
ഒരാളുടെ ബേസിക് ആഗ്രഹം ആണ് കാഴ്‌ച്ച, അത് എന്നുന്നേക്കുമായി നിക്ഷേധിച്ച ദൈവത്തെ കാണാന്‍ തമിഴ് നാട്ടില്‍ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്ത് രണ്ട് വൃദ്ധര്‍, അവര്‍ക്ക് ഒരിക്കലും കാണാന്‍ സാധിക്കാത്ത കണ്ണനെ കാണാന്‍ ഏതാണ്ട് ആറോളം മണിക്കൂര്‍ ക്യു നില്‍ക്കുന്നു.. എന്നിട്ട് കാണാന്‍ കഴിയാത്ത കണ്ണുകള്‍ ഉപയോഗിച്ച് കണ്ണനെ കാണുന്നു…
അല്ലെങ്കിലും ശ്വാസത്തില്‍ പോലും ഈശ്വരനെ അറിയാന്‍ സാധിക്കുന്ന ഈ നടയില്‍ അല്ലാതെ മറ്റ് എവിടെ ആണ് അവര്‍ക്ക് തങ്ങളുടെ പോരുളനെ കാണാന്‍ സാധിക്കുക..? എത്ര മനോഹരമായ സങ്കല്‍പ്പം.
തിരിച്ചു എറണാകുളത്തെക്ക് ഡ്രൈവ്‌ ചെയ്യുമ്പോള്‍ ഞാന്‍ ഓര്‍ത്തു,
ആയരത്തില്‍ അധികം തവണ ഗുരുവായൂരില്‍ പോയിട്ട് ഉണ്ടാകും.. ആദ്യമായി ഇന്നാണ് ഞാന്‍ കണ്ണനെ കാണാതെ തിരികെ പോകേണ്ടി വരുന്നത്..
എന്നാലും ഞാന്‍ ഇന്നാണ് ആദ്യമായി കണ്ണ് നിറച്ചു ഭഗവാനെ കണ്ടത്”,

സിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

Tags: FB Postcibin sreedharguruvayoor visit
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിപ്പ് കൈയ്യോടെ പിടിച്ചാൽ ഉടനെ ജാതി, മതം , അവർണൻ കാർഡ് ; ഇങ്ങനെ മറ്റുള്ളവരുടെ സപ്പോർട്ട് കിട്ടുവാൻ നോക്കുന്നത് ശരിയല്ലെന്ന് സന്തോഷ് പണ്ഡിറ്റ്

Kerala

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

Kerala

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

Kerala

ക്ഷണിക്കാതെ വന്നതാണെങ്കിൽ അഫ്രീദിയെ ഇറക്കി വിടണമായിരുന്നു ; ഇവർ കാരണം ലോകത്തുള്ള എല്ലാ മലയാളികളും നാണം കെട്ടിരിക്കുകയാണ്

Kerala

പാകിസ്ഥാനെ തിരിച്ചടിച്ചതിൽ അഭിമാനമൊന്നും തോന്നുന്നില്ല ; ഭീകരർക്ക് നല്ല ബുദ്ധി കിട്ടാൻ പ്രാർഥിക്കുകയായിരുന്നു വേണ്ടത് ; ശാരദക്കുട്ടി

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies