Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായിസത്തിന്റെ തനിയാവര്‍ത്തനം

Janmabhumi Online by Janmabhumi Online
Mar 11, 2025, 10:05 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലത്ത് സമാപിച്ച സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം ആ പാര്‍ട്ടിയുടെ നേതാക്കള്‍ അവകാശപ്പെട്ടതുപോലെയും, ചില മാധ്യമങ്ങള്‍ ആഘോഷിച്ചതുപോലെയും യാതൊരുവിധ മാറ്റത്തിനും വഴിവെക്കാന്‍ പോകുന്നില്ല. എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നതും, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും നേതാക്കളെ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഒഴിവാക്കിയിരിക്കുന്നതും പിണറായിയുടെ താല്പര്യപ്രകാരമാണെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എം. വി. ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയിരിക്കുന്നതും, പി. ജയരാജന് ഇടം ലഭിക്കാത്തതും മാത്രം മതി ഇതിന് തെളിവായി. പാര്‍ട്ടിയില്‍ പാരമ്പര്യമുള്ള തന്നെ തഴഞ്ഞ് അങ്ങനെയൊന്ന് അവകാശപ്പെടാനില്ലാത്ത ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രത്യേക ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍നിന്നുള്ള പ്രമുഖ നേതാവ് പത്മകുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പൊട്ടിത്തെറിച്ചത് പാര്‍ട്ടിക്ക് മൂടിവയ്‌ക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി അച്ചടക്കം സംബന്ധിച്ച് അവകാശവാദങ്ങള്‍ കാറ്റില്‍ പറത്തുന്നതായിരുന്നു പത്മകുമാറിന്റെ പ്രതികരണം. പിണറായിയുടെ താല്പര്യമനുസരിച്ച് പാര്‍ട്ടിയില്‍ തഴയപ്പെട്ട പലരുടെയും സ്വരമാണ് പത്മകുമാറിലൂടെ പുറത്തുവന്നത്.

ചതി,വഞ്ചന, അവഹേളനം എന്നാണ് പത്മകുമാറിന്റെ പ്രതികരണം. ഇതൊക്കെ പത്മകുമാറിനോട് മാത്രമല്ല , കേരളത്തിലെ ജനങ്ങളോടുതന്നെ സിപിഎമ്മും പിണറായി സര്‍ക്കാരും ചെയ്യുന്നതാണ്. ആശാവര്‍ക്കര്‍മാരുടെ സമരത്തോട് പി
ണറായി സര്‍ക്കാര്‍ കാണിക്കുന്ന ശത്രുത എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. നവകേരളത്തിന് എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയെ കുറിച്ച് സമ്മേളന പ്രതിനിധികള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പിണറായി ഇതിന് മറുപടി പറഞ്ഞതോടെ വിമര്‍ശകര്‍ മാളത്തിലൊളിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സംഘടനാ സമ്മേളനത്തില്‍ വിമര്‍ശനങ്ങളെ പിണറായി അടിച്ചൊതുക്കിയത് പോലെയായിരുന്നു ഇതും. സ്ഥാനത്ത് തുടരാന്‍ പിണറായി അനുവദിച്ചതില്‍ എം.വി. ഗോവിന്ദന്‍ സന്തോഷവാനാണ്. കാരണഭൂതനപ്പുറം പോകാന്‍ താനില്ലെന്ന് ഈ നേതാവ് പറയാതെ പറഞ്ഞിരിക്കുന്നു.

പാര്‍ട്ടിയിലെ തെറ്റുതിരുത്തലിനെ കുറിച്ച് ഈ സമ്മേളനവും പറയുന്നുണ്ടെങ്കിലും ആരും ആരെയും തിരുത്താന്‍ പോകുന്നില്ല. തിരുത്തേണ്ടത് പിണറായിയെ തന്നെയാവുമ്പോള്‍ പോളിറ്റ് ബ്യൂറോയൂം കണ്ണടയ്‌ക്കും. പിന്നല്ലേ സംസ്ഥാന പാര്‍ട്ടി. അഴിമതി ലക്ഷ്യമിട്ട് ജനങ്ങളെയും സംസ്ഥാനത്തെ വിഭവങ്ങളും ചൂഷണം ചെയ്യാനുള്ള നയങ്ങള്‍ക്ക് സംസ്ഥാന സമ്മേളനം അംഗീകാരം നല്‍കിയിരിക്കുന്നു. മൂന്നാമതും അധികാരത്തുടര്‍ച്ചയ്‌ക്കുള്ള സാഹചര്യമുണ്ടത്രേ. എന്തായിരുന്നാലും ഇങ്ങനെയൊരു ആപത്ത് കേരളത്തിലെ ജനത ഇനിയും ക്ഷണിച്ചു വരുത്തില്ലെന്ന് ഉറപ്പാണ്.

 

Tags: CPM State ConferencePinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies