Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെട്ടിട സെസ് നിര്‍ണയം:: അപാകതകള്‍ വര്‍ധിക്കുന്നു; പൊതുജനം വലയുന്നു

Janmabhumi Online by Janmabhumi Online
Mar 8, 2025, 11:52 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ആക്ട് 1996 പ്രകാരം പിരിക്കുന്ന കെട്ടിടനിര്‍മാണ സെസിനെതിരെ വ്യാപക പരാതി ഉയരുന്നു. നിലവില്‍ 10 ലക്ഷത്തിനു മുകളില്‍ ഗാര്‍ഹിക, വാണിജ്യ നിര്‍മാണ ചെലവുള്ള കെട്ടിടങ്ങള്‍ക്കാണ് കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സെസ് ലേബര്‍ വകുപ്പ് ഈടാക്കി വരുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മാണ ചെലവ് സംബന്ധിച്ച കാര്യങ്ങളില്‍ ഉടമയില്‍ നിന്ന് വ്യക്തത തേടാതെ യഥാര്‍ത്ഥ ചെലവിന്റെ ഇരട്ടിയിലേറെ തുക കണക്കാക്കി സെസ് പിരിക്കുന്നുവെന്നാണ് പൊതുജനങ്ങളില്‍ നിന്നു ഉയരുന്ന പരാതി.

ലേബര്‍ കമ്മിഷണറുടെ ജി/4/3792/17 തീയതി 20/4/17പ്രകാരമുള്ള മാനദണ്ഡമനുസരിച്ചു മാത്രമേ സെസ് ഈടാക്കുന്നുള്ളുവെന്നാണ് ലേബര്‍ വകുപ്പ് വ്യക്തമാക്കുന്നത്. ഉത്തരവനുസരിച്ച് കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ അഞ്ചുവര്‍ഷത്തെ ഇടവേള കണക്കാക്കി അഞ്ചു വ്യത്യസ്ത സ്‌ക്വയര്‍ മീറ്റര്‍ നിരക്കുകളുള്ള സ്ലാബുകളായി തരംതിരിച്ചാണ് സെസ് ഈടാക്കുന്നത്. ഈ പ്ലിന്ത് ഏരിയ നിര്‍ണയിക്കുന്നത് പെര്‍മിറ്റ് പ്രകാരം നിര്‍മിച്ച കെട്ടിടത്തിന്റെ യഥാര്‍ത്ഥ അളവു മാത്രമല്ല. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് താല്‍ക്കാലികമായി ഷീറ്റ് ഇറക്കി നിര്‍മാണം നടത്തിയിട്ടുണ്ടെങ്കില്‍ അത്രയും ഭാഗം കൂടി പ്ലിന്ത് ഏരിയയായി ചേര്‍ത്ത് ഭീമമായ നിര്‍മാണ ചെലവ് കണക്കാക്കി സെസ് നിര്‍ണയിക്കുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ലേബര്‍ വകുപ്പ് കെട്ടിട നിര്‍മാണ ചെലവ് കണക്കാക്കുന്ന മാനദണ്ഡം യഥാര്‍ത്ഥ നിര്‍മാണ ചെലവിന്റെ ഇരട്ടിയിലേറെയാണെന്നും കെട്ടിട ഉടമകള്‍ ആരോപിക്കുന്നു. ഇഷ്ടിക കൊണ്ടും സിമന്റുകട്ടകൊണ്ടുമുള്ള കെട്ടിട നിര്‍മാണത്തിന്റെ ചെലവില്‍ തന്നെ ഏറ്റക്കുറച്ചില്‍ ഉള്ളപ്പോള്‍ ഒരൊറ്റ നിരക്കിലാണ് ലേബര്‍ വകുപ്പ് സെസ് നിര്‍ണയിക്കുന്നത്. ആവലാതികളുമായി നിരവധി പേരാണ് ഓരോ ദിവസവും ജില്ലാ ലേബര്‍ ഓഫീസില്‍ എത്തുന്നത്.

1995നു ശേഷം നിര്‍മിച്ച എല്ലാ വീടുകളില്‍ നിന്നും കെട്ടിടനിര്‍മാണ സെസ് ഈടാക്കുന്നുണ്ട്. നെന്മാറ സ്വദേശിയായ വയോധികനായ ഒരു കര്‍ഷകന്റെ 22 കൊല്ലം പഴക്കമുള്ള വീടിനു 14,000 രൂപയാണ് സെസ് അടയ്‌ക്കാന്‍ നോട്ടീസ് കിട്ടിയത്. 213 സ്‌ക്വയര്‍ മീറ്റര്‍ പ്ലിന്ത് ഏരിയയുള്ളതായി പഞ്ചായത്ത് അറിയിച്ച ഈ കര്‍ഷകന്റെ വീടിന് 231 സ്‌ക്വയര്‍ മീറ്റര്‍ ഏരിയ കണക്കാക്കിയാണ് ലേബര്‍ വകുപ്പ് നോട്ടീസ് നല്‍കിയത്, മാനദണ്ഡമനുസരിച്ചുള്ള വ്യത്യസ്ത ചാര്‍ജ് പ്രകാരം നിര്‍മാണ ചെലവ് കണക്കാക്കുന്നതിന് പകരം ഈ വീടിന് ഒറ്റ സ്ലാബ് നിരക്കില്‍ ഭീമമായ വര്‍ധനവില്‍ സെസ് ചുമത്തി നോട്ടീസ് നല്‍കിയെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. സ്ലാബ് പട്ടിക പ്രകാരം സ്‌ക്വയര്‍ മീറ്റര്‍ മാറുന്നതനുസരിച്ചുള്ള നിരക്കുവര്‍ധനവിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കി നിര്‍മാണ ചെലവ് നിര്‍ണയിച്ചാല്‍ സെസ് ബാധ്യതാ പരിധിയില്‍ നിന്നും നിരവധി ആളുകളെ ഒഴിവാക്കാനാകുമത്രെ.

സെസ് പരിധിയില്‍ നിന്ന് 10 ലക്ഷം വരെയുള്ള നിര്‍മാണങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍ ഈ സംഖ്യ കഴിച്ചുള്ള നിര്‍മാണ ചെലവുകള്‍ക്കാണ് സെസ് നിര്‍ണയിക്കേണ്ടത് എന്നും നിര്‍മാണ ചെലവ് കെട്ടിട ഉടമകളാണ് കണക്കാക്കി നല്‍കേണ്ടതെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും സാധാരണക്കാരെ സാരമായി ബാധിക്കുന്ന വിഷയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നുമാണ് പൊതുവായ ആവശ്യം.

 

Tags: keralaKerala GovernmentBuilding Cess collection
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

Kerala

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

Kerala

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

Kerala

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

ഇതിലും ഭേദം മരിക്കുന്നതാണ്’; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി

ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies