Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പദവികള്‍ കണ്ണൂര്‍ നേതാക്കള്‍ക്ക് മാത്രം; വിലക്കും കടന്ന് പിണറായിക്കും വിമര്‍ശനം

എം.എസ്. ജയച്ചന്ദ്രന്‍ by എം.എസ്. ജയച്ചന്ദ്രന്‍
Mar 8, 2025, 07:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അവസാനവാക്കായി ഒരു വ്യക്തി മാറുന്നത് അതിവിദൂരമല്ലാതെ വന്‍തിരിച്ചടിയിലേക്ക് നയിക്കുമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പൊതുചര്‍ച്ചയില്‍ വയനാട്ടില്‍ നിന്നുള്ള പ്രതിനിധിയാണ് ചര്‍ച്ചയ്‌ക്കിടെ നേതൃത്വത്തെ ഞെട്ടിച്ച വിമര്‍ശനമുന്നയിച്ചത്. പിണറായി വിജയനെ നേരിട്ടോ അല്ലാതെയോ വിമര്‍ശിക്കുന്ന ഒരുതരത്തിലുമുള്ള ചര്‍ച്ചയും പാടില്ലെന്ന് ഓരോ ജില്ലയുടെയും ഗ്രൂപ്പ് ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഈ വിലക്ക് മറികടന്നായിരുന്നു വിമര്‍ശനം.

സര്‍ക്കാരിനെയും പിണറായിയെയും വിമര്‍ശിച്ചാല്‍, അത് ചോരുമെന്നും അതുവഴി പാര്‍ട്ടിക്ക് ദോഷമുണ്ടാകുമെന്നുമായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ വിമര്‍ശനത്തിന്റെ എല്ലാ വഴികളും അടച്ചായിരുന്നു പൊതുചര്‍ച്ചയിലേക്ക് കടന്നതെങ്കിലും വയനാട്ടില്‍ നിന്നുള്ള ചര്‍ച്ച പിണറായിക്കായൊരുക്കിയ എല്ലാ പ്രതിരോധങ്ങളെയും ഇല്ലാതാക്കി. വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന പി. ഗഗാറിനെ അട്ടിമറിച്ച്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കിയത് മുതല്‍ വയനാട്ടിലെ പാര്‍ട്ടിയില്‍ ചേരിതിരിവുണ്ട്. റഫീഖിനായി മുഹമ്മദ് റിയാസും, റിയാസിന് വേണ്ടി പിണറായിയും ജില്ലാ സമ്മേളനത്തില്‍ ഇടപെട്ടിരുന്നു. ഇതാണ് സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്ക് എതിരായ കടുത്ത വിമര്‍ശനങ്ങളിലേക്ക് വയനാട്ടില്‍ നിന്നുള്ള ഒരുവിഭാഗത്തെ എത്തിച്ചത്.

എല്ലാ അധികാരങ്ങളും പദവികളും കണ്ണൂരിലേക്ക് മാത്രമാകുന്നതിനെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നായിരുന്നു കണ്ണൂര്‍ ലോബിക്കെതിരായ വിമര്‍ശനം. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാര്‍ കണ്ണൂരില്‍ നിന്നാണ്. ഇത് അംഗീകരിച്ചു പോകാന്‍ കഴിയില്ല. കഴിഞ്ഞ തവണ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കണ്ണൂരില്‍ നിന്നായിരുന്നു. അവര്‍ കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറിയാക്കി അവരോധിച്ചു. മറ്റുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കേണ്ടതില്ലേ എന്നായിരുന്നു പ്രതിനിധിയുടെ ചോദ്യം. ആശാവര്‍ക്കര്‍മാര്‍ ശമ്പളത്തിനായി സെക്രട്ടേറിയറ്റിനു മുമ്പില്‍ മഴയും വെയിലും കൊള്ളുമ്പോള്‍, പിഎസ്‌സി അംഗങ്ങള്‍ക്കും ചെയര്‍മാനും വാരിക്കോരി ശമ്പളം കൂട്ടിയത് ജനങ്ങള്‍ അംഗീകരിക്കില്ല. കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജനം ശിക്ഷിക്കുമെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

Tags: Pinarayi VijayanCPM State ConferenceCPM Kannur leaders
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Editorial

പിണറായിസത്തിന്റെ തേര്‍വാഴ്ച

പുതിയ വാര്‍ത്തകള്‍

രുക്മാംഗദ ചരിതത്തില്‍ മോഹിനിയായി കലാമണ്ഡലം ഷണ്‍മുഖന്‍

അരങ്ങിന്റെ വേഷഭംഗി

എളമ്പിലാശ്ശേരി ഗോവിന്ദന്‍ ഇനി ദീപ്തസ്മരണ

കവിത: മേളം

ക്ഷണിക്കാതെ വന്നതാണെങ്കിൽ അഫ്രീദിയെ ഇറക്കി വിടണമായിരുന്നു ; ഇവർ കാരണം ലോകത്തുള്ള എല്ലാ മലയാളികളും നാണം കെട്ടിരിക്കുകയാണ്

ഉമയമ്മറാണിയുടെ നോവല്‍ സഞ്ചാരം

റുസാസോ ഗ്രാമത്തിന്റെ തെക്കന്‍ കവാടത്തില്‍ വൈക്കോ സ്വൂറോയ്‌ക്കൊപ്പം ലേഖകന്‍

നേതാജിയുടെ പാദസ്പര്‍ശമേറ്റ മണ്ണിലൂടെ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന സര്‍ക്കാര്‍ എംപി ഫണ്ട് പദ്ധതികള്‍ തടയുന്നു; തെരഞ്ഞെടുപ്പ് ഏകീകരണം അനിവാര്യം: സുരേഷ് ഗോപി

2026ഓടെ ചൊവ്വയിലേക്ക് സ്റ്റാര്‍ഷിപ് അയക്കും: മസ്‌ക്

ഭാരതത്തിന്റെ സമാധാന ശ്രമങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് യുഎന്‍

ചരിഞ്ഞ ആനയുടെ സമീപത്ത് ഉടമ ജയശ്രീ

ഇനി ഈ കൂട്ടുകെട്ട് ഓർമ്മകളിൽ മാത്രം; ഗജവീരൻ ചാത്തപുരം ബാബു ചരിഞ്ഞു, ബാബുവും ജയശ്രീയും തമ്മിലെ ബന്ധം ജനശ്രദ്ധ ആകർഷിച്ചിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies