Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വെഞ്ഞാറമൂട് കൊലപാതകം: നടുക്കം മാറാതെ നാട്; കൂസലില്ലാതെ അഫ്‌സാന്‍

Janmabhumi Online by Janmabhumi Online
Feb 25, 2025, 07:41 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

വെഞ്ഞാറമൂട്: കൂട്ടുകാരന്മാരെ പോലെ ഒരുമിച്ച് നടക്കുന്ന അനിയനെ ആണ് ജ്യേഷ്ഠന്‍ തലയ്‌ക്കടിച്ചു അതിക്രൂരമായ കൊലപ്പെടുത്തിയത്. അനിയനെ സ്ഥിരമായി പള്ളിയില്‍ കൊണ്ട് പോവുകയും സോഷ്യല്‍ മീഡിയയില്‍ അടക്കം അനുജനെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന സന്തോഷ നിമിഷങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന അഫാന് എങ്ങനെ ഇങ്ങനെ അതി ക്രൂരമായി കൊലചെയ്യാന്‍ കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ ആകാതെ ഒരു നാട്.

ഇന്നലെയും വെഞ്ഞാറമൂട് ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന അന്‍സാരി ഹോട്ടലില്‍ അനിയനെയും കൂട്ടി വന്നു ബിരിയാണിയും വാങ്ങി കൊണ്ടുപോയിരുന്നു.

അരുംകൊല നടത്തിയ പ്രതി അഫാന്‍ (23) പോലീസ് സ്റ്റേഷനില്‍ എത്തിയത് ഒരു കൂസലുമില്ലാതെ. കേരളത്തിനെ നടുക്കിയ അരും കൊല നടത്തി അഫാന്‍ പോലീസ് സ്റ്റേഷനില്‍ താന്‍ ആറുപേരെ കൊലപ്പെടുത്തിയിയെന്ന് പറഞ്ഞപ്പോള്‍ പോലീസ് ആദ്യം വിശ്വസിച്ചില്ല. കൊലപാതകം വിശദീകരിച്ചപ്പോഴാണ് പോലീസും ഞെട്ടിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊലയെന്നാണ് അഫാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.

പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും.

മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊല പാതകം നടന്നത്. പ്രതി കീഴടങ്ങിയത് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനു കീഴിലായിരുന്നു. കാമുകിയെയും അനുജനെ കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തത് വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ്. അമ്മൂമ്മടെ കൊലപാതകം പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയിലും ബാപ്പയുടെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തിയത് നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും. അതിനാല്‍ അതാത് പോലീസ് സ്റ്റേഷനില്‍ വിവിരം അറിയിച്ച് വീടുകള്‍ പരിശോധന നടത്തിയപ്പോള്‍ രാത്രിയായി. നാട്ടകാര്‍ വിവരം അറിയുന്നത് തന്നെ പോലീസ് വന്നപ്പോഴായിരുന്നു. വീടുകളുടെ ഗേറ്റുകള്‍ പോലീസ് ചവിട്ടിപ്പൊളിച്ച് കയറുകയായിരുന്നു.

പാലക്കാട് ചെന്താമര നടത്തിയ ഇരട്ട കൊലപാതകത്തിലെ ഞെട്ടലില്‍ നിന്നും മുക്തമാകാതിരിക്കുമ്പോഴാണ് വെഞ്ഞാറമൂട്ടിലെ അരുംകൊല. ആറുപേരെ കൊലപ്പെടുത്തിയെന്നാണ് പ്രതി അഫാന്‍ പോലീസിനോട് പറഞ്ഞത്. 2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെ വെട്ടിയെന്നാണു അഫാന്‍ വെളിപ്പെടുത്തിയത്. അഫാന്റെ ഉമ്മ അര്‍ബുദം രോഗം ബാധിച്ച് ചികിത്സയിലാണ്. അനുജന്‍ 9–ാം ക്ലാസ് വിദ്യാര്‍ഥി ഇന്നലെ പരീക്ഷ എഴുതിയിട്ട് വന്നതാണ്.

ആദ്യം വെട്ടിക്കൊലപ്പെടുത്തിയത് അമ്മൂമ്മപാങ്ങോട് എരിച്ചുഴി പുത്തന്‍ വീട്ടില്‍ താമസിക്കുന്ന സല്‍മാ ബീവി(88). ഇതിനു ശേഷം നെടുമങ്ങാട് ചുള്ളാളത്ത് എസ്എന്‍ പുരത്ത് ജസ്‌നാ മന്‍സിലില്‍ താമസിക്കുന്ന അച്ഛന്റെ സഹോദരന്‍ അബ്ദുള്‍ ലത്തിഫ്(69) ഭാര്യ സജിതാബീവി(59). അതു കഴിഞ്ഞ് വെഞ്ഞാറമൂട് പേരുമലയിലെ സ്വന്തം വീടായ സല്‍മാസില്‍ പെണ്‍സുഹൃത്ത് മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന(18) സഹോദരന്‍ അഫ്‌സാന്‍(13) കൊലപ്പെടുത്തുകയും ഉമ്മ ഷമീന റഹിം റെഹീം(60)നെ തലയ്‌ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഗുരുതര പരുക്കുകളോടെ അഫാന്റെ ഉമ്മ ചികിത്സയിലാണ്.
എല്ലാപേരെയും ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് വിവരം. ബൈക്കില്‍ സഞ്ചരിച്ചാണ് കൊലപാതകം നടത്തിയത്. രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വര്‍ണമാല വില്‍ക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും വിവരമുണ്ട്. ബാപ്പയോടൊപ്പം വിദേശത്ത് വിസിറ്റിഗ് വിസയില്‍ പോയ ഇയാള്‍ അടുത്തിടെയാണ് തിരികെ എത്തിയത്. പ്രതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. എലിവിഷം കഴിച്ചെന്ന് മൊഴി നല്‍കിയതിനാല്‍ പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
.

Tags: Venjaramoodu murderLatest Update
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ജീപ്പില്‍ കൈവിലങ്ങണിഞ്ഞ് മകന്‍; ആറ് വർഷങ്ങൾക്ക് ശേഷം അഫാനെ കണ്ട് പിതാവ് അബ്ദുല്‍ റഹീം

Kerala

വക്കാലത്തൊഴിഞ്ഞ് പ്രതി അഫാന്റെ വക്കീൽ : കോൺഗ്രസ് നേതാവായ അഡ്വക്കേറ്റ് പ്രതിക്ക് വേണ്ടി ഹാജരാകുന്നത് പാർട്ടിക്ക് അപമാനമെന്ന് കെപിസിസിക്ക് പരാതി

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാന് വിദഗ്ധ പരിശീലനം ലഭിച്ചോ? സൗഹൃദവലയം തേടി പോലീസ്

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതിയുടെ അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു

Kerala

വെഞ്ഞാറമ്മൂട് കൂട്ടക്കൊല: ബന്ധങ്ങളില്‍ ദുരൂഹത; അന്തര്‍മുഖനായ അതിക്രൂരന്‍

പുതിയ വാര്‍ത്തകള്‍

വന്യമൃഗശല്യം പരിഹരിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്, കേന്ദ്രത്തെ പഴിക്കുന്നത് നിലമ്പൂര്‍ ഇലക്ഷന്‍ ലക്ഷ്യമിട്ടെന്ന് യുഡിഎഫ് എംപി

കണ്ടൈനറുകള്‍ കടലില്‍ പതിച്ചത് ദോഷകരമായി ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

ശക്തമായ മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

87 മുനിസിപ്പാലിറ്റികളിലായി 3241 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകള്‍: അന്തിമവിജ്ഞാപനമായി

കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ട് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies