Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാംബാലിലെ സനാതൻ തീർത്ഥാടന കേന്ദ്രങ്ങളുടെ പുനഃസ്ഥാപനം: 44 ദേവ തീർത്ഥങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് 

കഴിഞ്ഞ കുറച്ച് കാലങ്ങളായി സാംബാലിൽ വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആളുകൾ ഇവിടുത്തെ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ തുടങ്ങിയിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Feb 23, 2025, 11:57 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ : ഉത്തർപ്രദേശിലെ സാംബാലിൽ  സനാതന തീർത്ഥാടന കേന്ദ്രങ്ങൾ ഒന്നൊന്നായി വെളിച്ചത്തുവരുന്നതായി സാംബാൽ ജില്ലാ ഡിഎം രാജേന്ദ്ര പെൻസിയ അറിയിച്ചു. ഈ പുണ്യ പ്രദേശങ്ങളെല്ലാം തന്നെ ഒരു വിഭാഗം ആൾക്കാർ അനധികൃതമായി കൈയ്യേറിയിരുന്നത് സർക്കാർ ഇപ്പോൾ മോചിപ്പിച്ച് വരികയാണ്.

സാംബലിന്റെ മൂന്ന് കോണുകളിലായി മൂന്ന് ശിവക്ഷേത്രങ്ങളുണ്ട്. ഇവയിൽ 87 ദേവ തീർത്ഥങ്ങളും 5 മഹാതീർത്ഥങ്ങളുമുണ്ട്. ഈ തീർത്ഥാടന കേന്ദ്രങ്ങളിൽ ഭൂരിഭാഗവും ഒരു വിഭാഗം ജനങ്ങൾ കൈയേറിയതാണെന്ന് വാർത്താ ഏജൻസിയോട് സംസാരിച്ച രാജേന്ദ്ര പെൻസിയ പറഞ്ഞു. 87 ദേവ തീർത്ഥങ്ങളിൽ ഇതുവരെ 60 ദേവ തീർത്ഥങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 44 ദേവ തീർത്ഥങ്ങൾ കയ്യേറ്റത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബാക്കിയുള്ള സ്ഥലങ്ങൾ കണ്ടെത്തി കൈയേറ്റത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാ തീർത്ഥാടന കേന്ദ്രങ്ങളുടെയും നവീകരണത്തിനായി വിശദമായ ഒരു ഡിപിആർ തയ്യാറാക്കി സർക്കാരിന് അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ വന്ദൻ യോജനയ്‌ക്ക് കീഴിലും മുനിസിപ്പൽ കൗൺസിലിന്റെ 15-ാം ധനകാര്യത്തിന് കീഴിലും, ടൂറിസം, ചാരിറ്റബിൾ വകുപ്പിന് കീഴിലും നൽകിയ ബജറ്റ് ഉപയോഗിച്ചാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.

യമഘണ്ട തീർത്ഥം, ചതിഷ്മുഖ് എന്നിവയുൾപ്പെടെ എല്ലാ കിണറുകളും ഉടൻ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. മഴ വരാൻ പോകുന്നു എന്നതിനാലും മഴ വരുമ്പോൾ വെള്ളം സംരക്ഷിക്കപ്പെടുമെന്നതിനാലുമാണ് ഇത്. കാരണം സാംബൽ വരൾച്ചാ മേഖലയിലാണ് വരുന്നത്. നമ്മുടെ ഈ തീർത്ഥാടന കേന്ദ്രങ്ങളെ ജല തീർത്ഥ എന്നാണ് വിളിച്ചിരുന്നത് അതിനാൽ അവയുടെ പുനരുജ്ജീവനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാംബാലിലെ വിനോദസഞ്ചാരത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റും വാചാലനായി. കഴിഞ്ഞ കുറച്ച് കാലങ്ങളായി സാംബാലിൽ വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആളുകൾ ഇവിടുത്തെ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ തുടങ്ങിയിട്ടുണ്ട്. ഇവിടെ ഒരു തീർത്ഥാടന കേന്ദ്രം ഉണ്ടെന്ന് പുസ്തകങ്ങളിൽ മാത്രമേ വായിച്ചിട്ടുള്ളൂ എന്ന് ആളുകൾ പറയുന്നു. ഇപ്പോൾ നമ്മൾ അത് യഥാർത്ഥ ജീവിതത്തിൽ കാണുന്നു. 48 കിലോമീറ്റർ നീളമുള്ള 24 കോസി പരിക്രമ പൂർത്തിയാകുകയും എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും മനോഹരമാക്കുകയും ചെയ്യുന്നുണ്ട്.

ഇത് സാംബാലിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്രോതസ്സായി മാറുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു. തീർത്ഥാടന കേന്ദ്രങ്ങളിലെ കൈയേറ്റം ഒഴിപ്പിച്ചതിന് ശേഷം കാശി, മഥുര, പ്രയാഗ് എന്നിവ പോലെ വരും ദിവസങ്ങളിൽ സാംബാൽ ഒരു വലിയ തീർത്ഥാടന കേന്ദ്രമായി മാറുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.

Tags: muslimYogi AdityanathHindu templeUthar Pradesh#Sambhalexcavation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ സമയമാറ്റത്തില്‍ സമരത്തിനൊരുങ്ങി സമസ്ത, വ്യാഴാഴ്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

India

8,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെയും, ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ : മുസ്ലീം രാഷ്‌ട്രമായ സൗദിയിലെ മരുഭൂമിയിൽ മറഞ്ഞ് കിടന്ന അത്ഭുതം

India

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

India

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

India

സർക്കാർ ജീവനക്കാർ ചുമ്മാതെ കാശ് വാങ്ങാൻ മാത്രമല്ല , പണിയെടുക്കണം ; അശ്രദ്ധരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് യോഗി സർക്കാർ

പുതിയ വാര്‍ത്തകള്‍

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

വിവാഹ പാർട്ടിക്കിടെ കൂടുതൽ കോഴിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേയ്‌ക്ക് നാമനിർദേശം ചെയ്യുന്നതിനെതിരെ അശോകന്‍ ചരുവിൽ ; വിമർശിച്ച് സോഷ്യൽ മീഡിയ

നിമിഷപ്രിയയുടെ മോചനം: ദയാധനം വാങ്ങില്ലെന്ന നിലപാടിൽ ഉറച്ച് തലാലിന്റെ ഗോത്രം, സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താൻ കേന്ദ്രസർക്കാർ

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies