Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞായറാഴ്ചകളിൽ ബീഫ് ബിരിയാണി മതി , ചിക്കൻ ബിരിയാണി വേണ്ട ; ആവശ്യക്കാരുടെ എണ്ണം കൂടുന്നു : അലിഗഡ് മുസ്ലിം സർവകലാശാലയുടെ അറിയിപ്പ് വൈറൽ

അലിഗഡ് മുസ്ലിം സർവകലാശാലയിലെ സുലൈമാൻ ഹാൾ മെസ്സിലെ ഭക്ഷണ മെനുവിനെക്കുറിച്ചാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഡൈനിംഗ് ഹാളിലെ സീനിയർ ഫുഡ് ഓഫിസർമാരായ മുഹമ്മദ് ഫൈസുള്ളയുടെയും മുജാസിം അഹമ്മദ് ഭാട്ടിയുടെയും പേരുകൾ നോട്ടീസിൽ ഉണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2025, 03:48 pm IST
in India

ലക്നൗ : ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാല എപ്പോഴും ഒന്നല്ലെങ്കിൽ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ സർവകലാശാലയിലെ മെനുവിൽ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള അറിയിപ്പുമായി അവർ പുതിയ വിവാദത്തിലേക്ക് കടന്നിരിക്കുന്നു.

ഞായറാഴ്ച മുതൽ മെനുവിൽ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള സർവകലാശാലയുടെ അറിയിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സർവകലാശാലയിൽ ആവശ്യക്കാരുടെ എണ്ണം വർധിച്ചത് കാരണം ചിക്കൻ ബിരിയാണിക്ക് പകരം ഞായറാഴ്ച തോറും ഉച്ചഭക്ഷണ മെനുവിൽ ബീഫ് ബിരിയാണി വിളമ്പുമെന്നാണ് നോട്ടീസിൽ പറയുന്നത്. പുതിയ മെനു സർവകലാശാലയിലെ താമസക്കാർ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

അലിഗഡ് മുസ്ലിം സർവകലാശാലയിലെ സുലൈമാൻ ഹാൾ മെസ്സിലെ ഭക്ഷണ മെനുവിനെക്കുറിച്ചാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഡൈനിംഗ് ഹാളിലെ സീനിയർ ഫുഡ് ഓഫിസർമാരായ മുഹമ്മദ് ഫൈസുള്ളയുടെയും മുജാസിം അഹമ്മദ് ഭാട്ടിയുടെയും പേരുകൾ നോട്ടീസിൽ ഉണ്ട്. അതേ സമയം ഈ വൈറൽ വാർത്ത ശ്രദ്ധയിൽപ്പെട്ട അലിഗഡ് പോലീസ് നിയമങ്ങൾക്കനുസൃതമായി നടപടിയെടുക്കുന്നുണ്ടെന്ന് അറിയിച്ചു.

അലിഗഡ് മുസ്ലീം സർവകലാശാലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള 20 ഹോസ്റ്റലുകളിലും താമസക്കാർക്ക് ഒരു ദിവസം മൂന്ന് നേരവും ഭക്ഷണം വിളമ്പുന്നുണ്ട്.  അതേസമയം സർവകലാശാല പ്രൊഫസർ മുഹമ്മദ് വസീം അലി ദേശീയ മാധ്യമത്തോട് പറഞ്ഞത് ഇത് ഒരു അക്ഷരത്തെറ്റായിരുന്നു എന്നാണ്. ചിക്കൻ ബിരിയാണിയിൽ നിന്ന് മെനുവിലെ മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി ടൈപ്പ് ചെയ്തതായി തോന്നുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

അതേ സമയം 1955 ലെ ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരം പശുക്കളെ കൊല്ലുന്നതും ബീഫ് വിൽക്കുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ടെന്നും പശുക്കൾക്കളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നുവെന്നുമാണ് നിയമം നിഷ്കർഷിച്ചിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് പശുവിനെ കൊല്ലുന്നത് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Tags: beefUthar PradeshStudentshostelChickenAligarh Muslim UniversityMenu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

India

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.