Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ദേശീയ ഗെയിംസ്: കേരളത്തിന് ഫുട്‌ബോളിൽ സ്വര്‍ണം ലഭിക്കുന്നത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2025, 12:21 pm IST
in Football, Sports

ഹല്‍ദ്വാനി: ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു. കേരളത്തിന് ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനലില്‍ പരാജയപ്പെട്ട കേരളത്തിന് ഇത് സന്തോഷ ജയം. ഫൈനലില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയരായ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചു. ഗോകുലാണ് കേരളത്തിന് വേണ്ടി വലകുലുക്കിയത്. ദേശീയ ഗെയിംസില്‍ ഫുട്ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണമാണിത്.

മത്സരത്തിന്റെ ആദ്യ പകുതില്‍ തന്നെ കേരളം അധിപത്യം കാണിച്ചു തുടങ്ങി. ഇവവേളകളില്‍ കേരളത്തിന്റെ ഗോകുലിനെ തേടി നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കൃത്യമായി വിനിയോഗിക്കാന്‍ കേരളത്തിന് സാധിച്ചില്ല. സ്വന്തം മൈതാനത്തിന്റെ ഗുണം കൈപ്പറ്റിയാണ് ഉത്തരാഖണ്ഡ് ഇറങ്ങിയത്. എല്ലാ കേരളത്തിന്റെ പ്രതിരോധത്തിന് മുന്നില്‍ ഉത്തരാഖണ്ഡ് പകച്ചു നിന്നു.

53 ാം മിനിറ്റിലാണ് കേരളം കാത്തിരുന്ന നിമിഷമെത്തിയത്. ആദ്യ പകുതിയില്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്ക് പ്രായച്ഛിത്തമെന്നോണം പിറന്ന ഗോള്‍. ഇടതു വിങ്ങില്‍ നിന്ന് എസ്. സന്ദീപ് ബോക്സിലേക്ക് നല്‍കിയ ക്രോസ് ആദില്‍ സ്വീകരിച്ചു. ഗോളടിക്കാന്‍ ശ്രമിക്കാതെ വലതു വിങ്ങിലൂടെ ഓടിയെത്തിയ ഗോകുലിന് കൈമാറുകയായിരുന്നു. ഗോകുല്‍ ഉത്തരാഖണ്ഡ് ഗോള്‍കീപ്പറുടെ കാലിനിടയിലൂടെ കൃത്യമായി വലയിലാക്കി.

73 ാം മിനിറ്റില്‍ കേരളത്തിന് വെല്ലുവിളിയായി പ്രതിരോധ താരം സഫ്വാന് ചുവപ്പ് കാര്‍ഡ് കണ്ടു. കേരളത്തിന്റെ പ്രതിരോധത്തെ കീറിമുറിച്ച് ഉത്തരാഖണ്ഡ് താരം ഗോളിനു ശ്രമിക്കവേ ബോക്സിന് മുന്നില്‍ സഫ്വാന്‍ അദ്ദേഹത്തെ ഫൗള്‍ ചെയ്ത് വീഴ്‌ത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ റഫറി മഞ്ഞ കാര്‍ഡ് കാണിച്ചെങ്കിലും പിന്നീട് സഹ റഫറിയോട് വിവരം തിരക്കി ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. നിശ്ചിത സമയം അവസാനിക്കാനിരിക്കെ ഉത്തരാഖണ്ഡിന്റെ ഷലീന്തര്‍ സിംങ് നഗിക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു. രണ്ടാം ഫൗളിലൂടെയാണ് ചുവപ്പായത്. നിശ്ചിത സമയത്തിന് ശേഷം ഒമ്പത് മിനുട്ട് അധിക സമയം നല്‍ക്കിയെങ്കിലും ഉത്തരാഖണ്ഡിന് കാര്യമായി ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. കേരള താരങ്ങള്‍ ഉത്തരാഖണ്ഡ് ഗോള്‍ മുഖം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി. ഉത്തരാഖണ്ഡ് ഗോള്‍ കീപ്പര്‍ രക്ഷകനായി.

ആദ്യ മത്സരത്തില്‍ മണിപ്പൂരിനെയും രണ്ടാം മത്സരത്തില്‍ ഡല്‍ഹിയോട് പരാജയപ്പെട്ടും നിര്‍ണായക മത്സരത്തില്‍ സര്‍വീസസിനെ മൂന്ന് ഗോളിന് തകര്‍ത്തുമാണ് കേരളം സെമിയിലെത്തിയത്. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആസാമിനെ തകര്‍ക്കുകയായിരുന്നു. ഇതുവരെ ദേശീയ ഗെയിംസില്‍ കേരളം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്. 1997ല്‍ ബംഗളുരുവില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്‍ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസില്‍ വെള്ളി നേടിയപ്പോള്‍ ഗോവയില്‍ വെങ്കലമായിരുന്നു.

ടീം അംഗങ്ങള്‍: അജയ് അലക്സ്, അഫ്നാസ് ടിഎന്‍, ഷിനു എസ്, സച്ചിന്‍ സുനില്‍, ജേകബ് സി, മഹേഷ് കെ, ബിബിന്‍ ബോബന്‍, ഗോകുല്‍ എസ്, ജ്യോതിഷ് യു, സഫവാന്‍ എം, സല്‍മാന്‍ ഫാരിസ് സി, ജിദു കെ റോബി, ബബിള്‍ സിവരി, ആദില്‍ പി, ബിജീഷ് ബാലന്‍, അഭിനവ്, യാഷിം മാലിക്ക്, അല്‍ക്കേഷ് രാജ് ടിവി, സെബാസ്റ്റിയന്‍ എസ്, മുഹമ്മദ് ഷാദില്‍ പിപി, മുഹമ്മദ് ഇഖ്ബാല്‍ സി, സന്ദീപ്. ഷഫീഖ് ഹസ്സന്‍ മടത്തില്‍ (മുഖ്യപരിശീലകന്‍), ഷാസിന്‍ ചന്ദ്രന്‍ കെ (സഹപരിശീലകന്‍), എല്‍ഡോ പോള്‍ (ഗോള്‍കീപ്പര്‍ പരിശീലകന്‍), രാജീവ് ബിഎച്ച് (മാനേജര്‍), മുഹമ്മദ് അദീബ് യു (ഫിസിയോ).

Tags: footballGold MedalkeralamNational Games 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.