Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുദ്ധഭൂമിയില്‍ നിന്നും ശാന്തിതീരത്ത്; അമൃതവര്‍ഷമായി പ്രണയം പെയ്തിറങ്ങി, ഒടുവില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ വിവാഹവും

Janmabhumi Online by Janmabhumi Online
Jan 29, 2025, 11:37 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കരുനാഗപ്പള്ളി: റഷ്യന്‍-ഉക്രൈന്‍ യുദ്ധഭൂമിയില്‍ നിന്ന് അവര്‍ എത്തിയത് ശാന്തിയുടെ തീരമായ അമൃതപുരിയില്‍. ശത്രുരാജ്യങ്ങള്‍ക്കിടയിലെ വിദ്വേഷവും പകയും അവര്‍ക്കിടയില്‍ അസ്തമിച്ചു. പിന്നെ അമൃതവര്‍ഷമായി പ്രണയം പെയ്തിറങ്ങി. ഒടുവില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തില്‍ വിവാഹവും.

ഉക്രൈനിലെ കീവ് സ്വദേശിയാണ് സാഷ. റഷ്യയിലെ മോസ്‌കോ സ്വദേശിനിയാണ് ഒള്യ. അമ്മയുടെ യൂറോപ്യന്‍ സന്ദര്‍ശന വേളയിലാണ് രണ്ടുപേരും അമ്മയെക്കുറിച്ച് അറിയുന്നതും നേരില്‍ കാണുന്നതും. പിന്നെ അതൊരു പതിവായി. ഒടുവില്‍ രണ്ടുപേരും പലപ്പോഴായി ആശ്രമത്തിലെത്തി. സേവന പ്രവര്‍ത്തനങ്ങളിലും ആധ്യാത്മിക പഠനത്തിലും വ്യാപൃതരായി. സാഷ ശാശ്വത് എന്ന പേരും ഒള്യ സാവിത്രി എന്ന പേരും സ്വീകരിച്ചു.

2019ലാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പതുക്കെ പ്രണയത്തിനു വഴിമാറി. സ്വദേശത്തേക്ക് മടങ്ങിയപ്പോഴും ബന്ധം തുടര്‍ന്നു. എന്നാല്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും കൊവിഡ് കാലഘട്ടവും വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഒടുവില്‍ റഷ്യന്‍-ഉക്രൈന്‍ യുദ്ധം മൂര്‍ച്ഛിച്ചപ്പോള്‍ 2023ലാണ് ഇരുവരും അമൃതപുരിയിലേക്ക് തന്നെ തിരിച്ചുവന്നത്. ആറു വര്‍ഷത്തെ പ്രണയം ഒടുവില്‍ 23ന് വിവാഹത്തിലെത്തി. അമൃത സര്‍വകലാശാലയിലെ അമ്മച്ചി ലാബില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ശാശ്വത്. യുദ്ധമേഖലയിലുള്ളവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഓഫ്ലൈന്‍, ഓണ്‍ലൈന്‍ കൗണ്‍സലിങ്ങിനും ശാശ്വത് നേതൃത്വം നല്‍കുന്നു.

ആശ്രമ പ്രവര്‍ത്തനത്തോടൊപ്പം മന:ശാസ്ത്ര പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സാവിത്രി. സ്നേഹം മാത്രം ചൊരിയുന്ന അമ്മയുടെ ദിവ്യസാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നിക്കാനായി എന്നത് സ്വപ്‌നസാഫല്യമായെന്ന് ഇരുവരും വ്യക്തമാക്കി. ഈ വിവാഹ മുഹൂര്‍ത്തം ഒരു വലിയ സന്ദേശമാണെന്നും ലോകത്തുള്ള എല്ലാ സംഘര്‍ഷങ്ങളും അവസാനിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അമ്മ പറഞ്ഞു.

Tags: Matha amrithanandamayiukrainvallikkavuRussiaMARRIAGE
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് ഡോവൽ മോസ്കോയിലേക്ക് ; പാകിസ്ഥാനെ തറ പറ്റിച്ച എസ് 400 രണ്ടെണ്ണം കൂടി ഉടൻ എത്തും ; ചങ്കിടിപ്പോടെ പാക് സൈന്യം

India

ഇന്ത്യൻ പാർലമെന്ററി സംഘം സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റഷ്യയിൽ ഡ്രോൺ ആക്രമണം

World

റ​ഷ്യ​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു, ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി യൂറോപ്യൻ യൂണിയനും ബ്രിട്ടനും

World

റഷ്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ട്രെയിൻ ഓടും ; 2026 ഓടെ സർവേ പൂർത്തിയാകുന്ന ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതി മുന്നോട്ട്

Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

പുതിയ വാര്‍ത്തകള്‍

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകളും മിസൈലുകളും : ജനം അഭയം തേടിയത് മെട്രോ സ്റ്റേഷനുകളിൽ

തീവ്രവാദികളെയും സാധാരണക്കാരെയും ഒരു പോലെ കാണുന്ന പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ല : യു എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ 

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കാറിന്റെ ഇന്ധന ടാങ്കിലിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് പെട്രോള്‍ പമ്പ്ജീ വനക്കാരന് ഗുരുതര പരിക്ക്

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

പാലാരിവട്ടത്തെ മസാജ് പാര്‍ലറില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി

ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാനതൊഴിലാളി മരിച്ചു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies