Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലണ്ടനിൽ എമർജൻസി സിനിമ തടഞ്ഞ ഖാലിസ്ഥാനികളെ നേരിട്ട് ഇന്ത്യൻ യുവതികൾ; തടയാനെത്തിയവർ മുഖംമൂടി സംഘം

Janmabhumi Online by Janmabhumi Online
Jan 21, 2025, 02:13 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി:കങ്കണാ റാവത്തിന്റെ എമർജൻസി സിനിമയുടെ ലണ്ടനിലെ ഹാരോ വ്യൂ തിയേറ്ററിൽ പ്രദർശനം തടയാൻ എത്തിയ മുഖംമൂടി ധരിച്ചഖലിസ്ഥാൻ ഭീകരവാദികളെ സധൈര്യം നേരിട്ട് ബ്രിട്ടീഷ് ഇന്ത്യക്കാരിയായ സലോനി ബലൈഡും വാരണാസി സ്വദേശിനിയായ ഇന്ത്യൻ പൗര രശ്മി ചൗബയും കൂട്ടാളികളും.

തിയറ്ററിൽ സിനിമാപ്രദർശനം തുടങ്ങി 40 മിനിറ്റിനുള്ളിൽ മുഖംമൂടി ധരിച്ച് എത്തിയ കുറെ പുരുഷന്മാരും ഒരു സ്ത്രീയും ഡൗൺ വിത്ത് ഇന്ത്യ എന്നും ഖാലിസ്ഥാൻ സിന്ദാബാദ് എന്നും ആക്രോശിച്ചുകൊണ്ട് പ്രദർശനം തടസ്സപ്പെടുത്തിയപ്പോൾ ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളുമായി സലോനിയും രശ്മി ചൗബയും സംഘവും അവരെ നേരിട്ടു.

ഭീകരർ ലഘുലേഖകൾ വിതരണം ചെയ്യുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ടിക്കറ്റ് എടുക്കാതെ തിയേറ്ററിൽ കയറിയവർ ജീവനക്കാരെ തള്ളിമാറ്റി ബഹളം സൃഷ്ടിക്കുകയായിരുന്നു. ശരിക്കും ഭയാനകമായ നടപടികളാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതെങ്കിലും ഞാനും എന്റെ സുഹൃത്തുക്കളും അവരെ നേരിട്ടുവെന്ന് സലോനി വ്യക്തമാക്കി.

തിയേറ്ററിലെ ഒരു ജീവനക്കാരും ഞങ്ങളുടെ സഹായത്തിന് എത്തിയില്ല. 10 മിനിറ്റിനുള്ളിൽ പോലീസ് എത്തിയെങ്കിലും അവരും ആരെയും അറസ്റ്റ് ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. അക്രമം നടക്കാത്ത സാഹചര്യത്തോളം അവരുടെ പേരിൽ നടപടിയെടുക്കാൻ കഴിയില്ല എന്നായിരുന്നു പോലീസ് നിലപാട്. ജീവനക്കാരും തിയേറ്റർ മാനേജരും വല്ലാതെ ഭയചികിതരായി. സിനിമാപ്രദർശനം തുടരാൻ ഞങ്ങൾ ശക്തമായി ആവശ്യപ്പെട്ടെങ്കിലും പ്രദർശനം റദ്ദാക്കിയതായി മാനേജർ പറഞ്ഞു.

ആൾക്കൂട്ട ഭയാനകത വിജയിക്കുന്നത് വലിയ സങ്കടമാണ്. ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ലായിരുന്നു. അവരുടെ കയ്യിൽ ആയുധങ്ങളും ഉണ്ടായിരുന്നു. യുകെയിൽ സിനിമ കാണാൻ പോലും പറ്റാത്തത് നല്ല കാര്യമല്ല. വരാണസിയിൽ നിന്നുള്ള ഇന്ത്യൻ പൗരയായ രശ്മി ചൗബയും സംഘവും സലോമിയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പ് ലണ്ടനിലെ ഭാരതീയ സമൂഹത്തിനുള്ളിൽ വലിയ ആവേശം പകർന്നു. ഒരു കൂട്ടം ആളുകൾ പ്രൊജക്ടർ ഉള്ള മുറിയിലേക്ക് നീങ്ങുന്നതും അത് വസ്ത്രങ്ങൾ ഉപയോഗിച്ച് മൂടുന്നതും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുവെന്ന് അവർ പറഞ്ഞു.

പ്രവേശന കവാടത്തിലടക്കം അവരുടെ ആളുകൾ നിലയുറപ്പിച്ചിരുന്നു. കൂട്ടത്തിൽ ചെറുപ്പക്കാരും പ്രായമായവരും ഉണ്ടായിരുന്നു. മുഖംമൂടി ധരിച്ച സംഘത്തിലെ ചിലർ സ്ക്രീനിനു മുന്നിൽ വന്നു ഖാലിസ്ഥാൻ മുദ്രാവാക്യം വിളിച്ചു. പോലീസ് എത്തിയതിനു ശേഷം സിനിമ വീണ്ടും പ്രദർശനം നടത്താൻ ഞങ്ങൾ സിനിമ തിയേറ്റർ ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. സുരക്ഷാഭീഷണിയുള്ള കാരണം ചൂണ്ടിക്കാട്ടി പോലീസും നടപടിക്ക് തയ്യാറായില്ല.

സിക്ക് പ്രസ് അസോസിയേഷനിൽ നിന്നുള്ള ജസീർ സിംഗ് എന്നയാൾ അക്രമത്തെ ന്യായീകരിച്ചു. സിഖ് സമുദായത്തിനെതിരായുള്ള ഇന്ത്യൻ ഭരണകൂട പ്രചാരണത്തിനെതിരെയാണ് ഞങ്ങൾ പ്രതിഷേധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: Kankana RanautIndian womenkhalisthaniEmergency cinema
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണാലിയില്‍ കങ്കണയുടെ കഫേ…ദീപിക ആദ്യ അതിഥിയാകണം; ‘ദി മൗണ്ടെയ്ന്‍ സ്റ്റോറി’യുടെ ചിത്രങ്ങൾ പങ്കുവച്ച് നടി

India

യുകെയിലും അടിയന്തരാവസ്ഥ സിനിമ പ്രദർശനം തടഞ്ഞു

India

മഹാകുംഭമേള തടസ്സപ്പെടുത്തുമെന്ന് ഖലിസ്ഥാൻ ഭീകരൻ പന്നൂൻ

India

സ്വര്‍ണത്തില്‍ നമ്പര്‍ വണ്‍ ഭാരതീയ സ്ത്രീകള്‍; കൈവശം സൂക്ഷിക്കുന്നത് 24,000 ടണ്‍

Hockey

ഹോക്കിയില്‍ തുടര്‍ വിജയവുമായി ഭാരത വനിതകള്‍

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന് ഇത് അഭിമാനനിമിഷം; ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

സനാതനത്വത്തെ ആദരിച്ച ആധുനിക നിരൂപകന്‍

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഐഎസ്‌ഐയുടെ ‘മാഡം എൻ’ ആരാണ് ? ചാരവൃത്തി കേസിൽ അറസ്റ്റിലായവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നത് ഈ ചാരസുന്ദരി

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള പാലേമാട് സെ.  തോമസ് ചര്‍ച്ച് സന്ദര്‍ശിച്ച് ഫാ. തോമസ് പരിന്തനോലിലുമായി കൂടിക്കാഴ്ച നടത്തുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി  
അഡ്വ. മോഹന്‍ ജോര്‍ജ്

വികസിത നിലമ്പൂരിനായി എന്‍ഡിഎ, വര്‍ഗീയ കാര്‍ഡിറക്കി ഇരുമുന്നണികള്‍; വികസനം ചര്‍ച്ച ചെയ്താൽ ഇരുമുന്നണികള്‍ക്കും തിരിച്ചടി നേരിടുമെന്ന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies