Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീരാമകൃഷ്ണന്റെ സമാധിയെ മരണം എന്ന് പരിഹസിച്ചും അര്‍ബുദവേദന സഹിക്കാതെ കരഞ്ഞുവിളിച്ച സാധാരണക്കാരനാക്കിയും ഏഷ്യാനെറ്റ്

ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ സമാധിയെ മരണം എന്ന് പറഞ്ഞ് പരിഹസിച്ച് ഏഷ്യാനെറ്റ്. സയന്‍റിഫിക് ടെമ്പറും യുക്തിവാദവും കമ്മ്യൂണിസവും ചേര്‍ന്ന് ആത്മീയതയെ താഴ്‌ത്തിക്കെട്ടുന്ന, ധ്യാനമഹിമയെ പരിഹസിക്കുന്ന അതേ നിലവാരത്തിലേക്ക് നീങ്ങുകയായിരുന്നു ഏഷ്യാനെറ്റും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 12:40 am IST
inIndia

തിരുവനന്തപുരം:ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ സമാധിയെ മരണം എന്ന് പറഞ്ഞ് പരിഹസിച്ച് ഏഷ്യാനെറ്റ്. സയന്‍റിഫിക് ടെമ്പറും യുക്തിവാദവും കമ്മ്യൂണിസവും ചേര്‍ന്ന് ആത്മീയതയെ താഴ്‌ത്തിക്കെട്ടുന്ന, ധ്യാനമഹിമയെ പരിഹസിക്കുന്ന അതേ നിലവാരത്തിലേക്ക് നീങ്ങുകയായിരുന്നു ഏഷ്യാനെറ്റും. വഴിയമ്പലം എന്ന പരിപാടിയിലാണ് ശ്രീരാമകൃഷ്ണന്‍ അര്‍ബുദം ബാധിച്ച് നിസ്സാഹയനായി മരിക്കുകയായിരുന്നുവെന്ന് നിസ്സാരവല്ക്കരിക്കുന്നത്.
“ഒരൊറ്റ സ്പര്‍ശം കൊണ്ട് വിശ്വാസിയെ മറുലോകത്ത് എത്തിക്കുന്ന പരമഹംസന് സ്വന്തം വേദനയ്‌ക്ക് പ്രതിവിധിയില്ലാതെ പോയത് എന്തുകൊണ്ട്?”- ഏഷ്യാനെറ്റ് ലേഖകന്‍ ചോദിക്കുന്നു. ഇതിന് ഒറ്റ ഉത്തരമേയുള്ളൂ- ആ വേദന സഹിക്കണം എന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ തീരുമാനിച്ചതുകൊണ്ട്. ആത്മീയാചാര്യന്മാരുടെ ഇംഗിതങ്ങളും തീരുമാനങ്ങളും ലൗകികര്‍ അവരുടെ കൊച്ചുബുദ്ധിയില്‍ അളന്നിടുന്നത് എത്ര എളുപ്പത്തിലാണ്.

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധിവാര്‍ത്തയുടെ പേരില്‍ ഹിന്ദുത്വവിശ്വാസങ്ങളുടെ മിസ്റ്റിക് പാരമ്പര്യത്തെ മുഴുവന്‍ തച്ചുടയ്‌ക്കുകയാണ് കേരളം. അക്കൂട്ടത്തില്‍ ബുദ്ധന്റെയും വിവേകാനന്ദന്റെയും രമണമഹര്‍ഷിയുടെയും ശ്രീരാമകൃഷ്ണപരമഹംസരുടെയും മരണത്തെ മരണവേദന സഹിക്കാന്‍ വയ്യാതെ നിലവിളിക്കുന്ന നിസ്സഹായ മനുഷ്യജീവികളാക്കി ഈ ഗുരുക്കന്മാരെ മാറ്റുന്നത്. മറ്റു മതങ്ങളെ പരിഹസിക്കാന്‍ കഴിയാത്ത കേരളം ഹിന്ദുമതത്തെയും അതിലെ ഗുരുക്കന്മാരെയും പരിഹസിച്ച് മതിമറക്കുകയാണ്. അക്കൂട്ടത്തില്‍ തന്നെ ചരിക്കുകയാണ് ഏഷ്യാനെറ്റും.

ശ്രീരാമകൃഷ്ണ ദേവനു തന്റെ രോഗം മാറ്റാൻ കാളി ദേവിയോട് പറഞ്ഞു കൂടെ എന്ന് വിവേകാനന്ദസ്വാമി ഒരിയ്‌ക്കല്‍ ചോദിച്ചു അപ്പൊൾ കുറച്ചു സമയത്തേക്ക് രാമകൃഷ്ണ ദേവൻ തന്റെ രോഗത്തെ പൂർണ്ണമായും മാറ്റി കാണിച്ചു കൊടുത്തു എന്ന ഒരു അനുഭവത്തെക്കുറിച്ച് വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. “ഇത് എനിക്ക് സാധ്യമാണ്. പക്ഷേ രോഗപീഢ അനുഭവിക്കാൻ വേണ്ടി ഇനി ഒരു ജന്മം ഈ ഭൂമിയിലേക്ക് ഞാൻ എന്തിന് വരണം” എന്നാണ് ശ്രീരാമകൃഷ്ണന്‍ വിവേകാനന്ദനോട് ചോദിച്ചത്. അദ്ദേഹത്തിന്റെ രോഗം അദ്ദേഹം തന്നെ വരുത്തി വെച്ചതാണ് എന്നും വേണമെങ്കില്‍ പറയാം.

അഭയം തേടി മുന്നിൽ വരുന്നവരെ ഒക്കെ ആശ്വസിപ്പിച്ച് അവരുടെയും സ്വന്തം ശിഷ്യ ഗണത്തിന്റെയും കർമ്മ പ്രാരാബ്ധങ്ങൾ ഒക്കെ തന്നിലേക്ക് സ്വീകരിച്ച യോഗി വര്യൻ ഈ ലോകത്തിന്റെ നന്മയ്‌ക്ക് വേണ്ടി സ്വയം വേദന സ്വീകരിക്കുകയും സഹിക്കുകയുമായിരുന്നു. അവസാനം വരെ കാളിയോടുള്ള ഭക്തി പ്രേമം അദ്ദേഹത്തെ ഉന്മാദിയാക്കി. ശ്രീമാമകൃഷ്ണ പരമഹംസ ദേവന്റെ സമാധിയെ മരണം എന്ന് പറഞ്ഞു കൊച്ചക്കുകയായിരുന്നു ഏഷ്യാനെറ്റ്. ഇതുവഴി ശ്രീരാമകൃഷ്ണന്‍ രോഗത്തിന്റെ പേരില്‍ സഹിച്ച പീഡകൾ ചെറുതാക്കി കാണുകയാണ് ഈ ചാനല്‍. വഴിയമ്പലം എന്ന പരിപാടിയില്‍ ശ്രീരാമകൃഷ്ണന്‍റേത് മാത്രമല്ല, വിവേകാനന്ദന്‍, രമണമഹര്‍ഷി, ശ്രീബുദ്ധന്‍ എന്നിവരുടെ മരണനിമിഷങ്ങളെ വളരെ സാധാരണമാക്കിക്കൊണ്ട് ഈ ഗുരുക്കന്മാരെ സാധാരണനിലയിലേക്ക് വലിച്ചുതാഴ്‌ത്താനും ശ്രമം നടത്തിയിരിക്കുന്നു.

Tags: deathSamadhiSpiritualityAsianetNewsshriramakrishnaparamahamsarRamakrishnaparamahamsar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.