Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിങ്ങളുടെ ബീജം വരുന്നതിന് മുന്‍പേ കുംഭമേള ഇവിടെ ഉണ്ടായിരുന്നു എന്ന യോഗിയുടെ മറുപടി മുസ്ലിങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ് : നുസ്രത്ത് ജഹാന്‍

പേര്‍ഷ്യയില്‍ നിന്നും കുടിയേറി വന്ന മുഗളന്മാരോട് നമ്മുടെ മുസ്ലിങ്ങള്‍ക്ക് എന്താണ് ഇവര്‍ക്ക് ഇത്ര അടുപ്പം എന്നറിയുന്നില്ല. ഇവരുടെ ബ്ലഡ് നോക്കിയാല്‍ ഇവര്‍ ഇവിടെ ഉണ്ടായിരുന്നവരാണോ അതോ പുറത്ത് നിന്നും കുടിയേറി വന്നവരാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. - നുസ്രത്ത് ജഹാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2025, 08:50 pm IST
in Kerala

തിരുവനന്തപുരം: മഹാകുംഭമേളയെ വിമര്‍ശിക്കുന്നവര്‍ക്ക് കൃത്യമായ മറുപടിയാണ് യോഗി ആദിത്യനാഥ് നല്‍കിയതെന്ന് നുസ്രത്ത് ജഹാന്‍. നിങ്ങളുടെ ബീജം വരുന്നതിന് മുന്‍പേ കുംഭമേള തുടങ്ങിയിട്ടുണ്ട് എന്ന യോഗിയുടെ മറുപടി ഇവിടുത്തെ മുസ്ലിങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണെന്നും അവര്‍ പറഞ്ഞു. ടെലിവിഷിന്‍ ചാനലില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന നുസ്രത്ത് ജഹാന്‍. എന്‍ഡിഎയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവലെ)യുടെ ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു നുസ്രത്ത് ജഹാന്‍.

കുംഭമേളയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്ന സുഡാപ്പികൾ ഇതൊന്നു കേട്ടിട്ട് പോണം. മദ്രസയിൽ പഠിച്ചത് കൊണ്ട് ഇത്തരം അറിവുകൾ കിട്ടാൻ വഴിയില്ല, അതുകൊണ്ടാണ് 🙂🙏🏽. pic.twitter.com/nS7H9re1Qx

— #𝐁𝐀𝐍𝐄#🇮🇳 (@Bane_IND) January 13, 2025

“കുംഭമേള നടക്കുമ്പോള്‍ ഒരു ഒരു വലിയ തെറ്റിദ്ധാരണയുണ്ട്, മലയാളികള്‍ക്കിടയില്‍. ഉത്തരേന്ത്യയില്‍ അതില്ല. നാഗസന്യാസിമാര്‍ വരുന്നു. അവര്‍ വസ്ത്രമിടാതെ വരുന്നു. അവരുടെ നഗ്നത കാണാനല്ലേ ഇവരെല്ലാം പോകുന്നത് എന്നാണ് മലയാളികളായ മുസ്ലിങ്ങള്‍ ചോദിക്കുന്നത്. ഇത് തെറ്റാണ്. ആദ്യം മനസ്സിലാക്കേണ്ടത്, ഈ നാഗസന്യാസിമാര്‍ എന്നത് ഇവരുടെ പണ്ഡിറ്റുകള്‍ പോലെ ശരിയത്ത് പഠിച്ച് ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ വരുന്നവരല്ലെന്ന് ഇങ്ങിനെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം”. – നുസ്രത്ത് ജഹാന്‍ പറയുന്നു.

ഓരോ സ്ഥലങ്ങള്‍ നമ്മള്‍ എടുക്കുമ്പോഴും അതെല്ലാം വഖഫ് ബോര്‍ഡിന്റെ സ്ഥലമാണ്. ഇനി ബാക്കി ഇവിടെ എന്താണ് ഉള്ളതെന്ന് ലിസ്റ്റ് നോക്കേണ്ടി വരും. ഏത് അധിനിവേശത്തിന്റെയും ബാക്കിപത്രമായുള്ള സ്ഥലങ്ങളെല്ലാം ഇവരുടേത്. എന്താണ് ഇത് ഇങ്ങിനെ?എനിക്ക് ചോദിക്കാനുള്ള മുഗളന്മാര്‍ ഇവരുടെ ഉപ്പാപ്പമാരായിരുന്നോ എന്നാണ്. പേര്‍ഷ്യയില്‍ നിന്നും കുടിയേറി വന്ന മുഗളന്മാരോട് നമ്മുടെ മുസ്ലിങ്ങള്‍ക്ക് എന്താണ് ഇവര്‍ക്ക് ഇത്ര അടുപ്പം എന്നറിയുന്നില്ല. ഇവരുടെ ബ്ലഡ് നോക്കിയാല്‍ ഇവര്‍ ഇവിടെ ഉണ്ടായിരുന്നവരാണോ അതോ പുറത്ത് നിന്നും കുടിയേറി വന്നവരാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. – നുസ്രത്ത് ജഹാന്‍ ചോദിക്കുന്നു.

Tags: Mahakumbhmela2025yogiNusratJahanLatest infoYogiadityanathKumbhmelaWakfWaqfboardMahakumbhmela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.