Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പുതപ്പ് പോലും കിട്ടിയില്ല? ഹണി റോസ് അതീവ ബുദ്ധിമതി!

Janmabhumi Online by Janmabhumi Online
Jan 14, 2025, 11:03 am IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

വേട്ടക്കരാനോടൊപ്പം തന്നെ ഇരയേയും കുറ്റക്കാരിയായി കാണണമെന്ന നിർദേശമാണ് ചിലർ മുന്നോട്ട് വെക്കുന്നതെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ബോബി ചെമ്മണ്ണൂർ – ഹണിറോസ് വിഷയത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. അപമാനവും അധിക്ഷേപവും അതിര് കടന്നപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ പണത്തിന്റെ ഹുങ്കില്‍ വെല്ലുവിളിയോടെ അയാള്‍ അത് തള്ളിക്കളയുകയാണ് ഉണ്ടായതെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.

 

സങ്കടകരമായ ഹണി റോസിന്റെ പോസ്റ്റ് കണ്ടപ്പോഴെങ്കിലും അവളെ വിളിച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കാക്കനാട് ജയിലില്‍ പോയി കിടക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തന്റെ കയ്യിലുള്ള കോടികളുടെ സ്വാധീനവും തന്റെ അഹങ്കാരവും അകമ്പടികളും ഓർത്തപ്പോള്‍ ബോച്ചെയുടെ മനസ്സ് അതിന് അനുവദിച്ചില്ലെന്നാണ് സത്യം.

 

ബോച്ചെയുടെ ജാമ്യം നിഷേധിച്ച് ജയിലിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ആ വാഹനം തടഞ്ഞ വെട്ടുകിളിക്കൂട്ടം പറയുകയുണ്ടായി ‘ഏത് പോലീസ് ആയാലും കോടതി ആയാലും ഒരുകാര്യം മനസ്സിലാക്കണം, അയാള്‍ ഒരു സാധാരക്കാരന്‍ അല്ല, അയാള്‍ ഒരുപാട് പേർക്ക് ശമ്പളം കൊടുക്കുന്ന വ്യക്തിയാണ്, അയാള്‍ ഒരുപാട് ചാരിറ്റി ചെയ്യുന്നു, ഇതൊന്നും അഗീകരിക്കാനാവില്ല, ഇതിനെതിരെ പ്രതിഷേധിക്കും പ്രതിരോധിക്കും’ എന്നൊക്കെയാണ് അവർ പറഞ്ഞത്. ഈ പ്രതിഷേധം ചാനലിലൂടെ എല്ലാവരും കണ്ടു. സ്വാഭാവികമായും കോടതിയും പൊലീസും നിരീക്ഷിച്ച് കാണുമെന്നും ആലപ്പി അഷ്റഫ് പറയുന്നു

 

പ്രതിഷേധക്കാർക്കുള്ള കൃത്യമായ മറുപടി ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും കൃത്യമായി ലഭിച്ചു. സാധാരണക്കാരന് ഇല്ലാത്ത ഒരു പരിഗണനയും ഈ കേസിനുമില്ല, അയാള്‍ക്കുമില്ല എന്നാണ് ഹൈക്കോടതി ഓർപ്പെടുത്തിയത്. ‘നിങ്ങള്‍ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കുന്നു, ഞാന്‍ ഇവിടുത്തെ നിയമത്തില്‍ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു’ എന്ന് ഹണി റോസ് അന്ന് പറഞ്ഞതിന്റെ അർത്ഥം നിങ്ങള്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമല്ലോ

 

ഉദ്ഘാടനവും അഭിനയവും കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന വെറും ഒരു നടി മാത്രമല്ല ഹണി റോസ്. അതിബുദ്ധിമതിയായ ഒരു പെണ്ണാണ് അവള്‍ എന്ന് ഈ കേസിന്റെ നാള്‍വഴികളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. സാധാരണക്കാരന്‍ കൊടുക്കുന്നത് പോലെ സ്റ്റേഷനില്‍ പോയി ഒരു പരാതി കൊടുത്താല്‍ വാദി പ്രതിയായെന്ന് വരും. ഹണി റോസിന്റെ ഓരോ നീക്കങ്ങളും ബിസിനസുകാരനായ ബോച്ചെയുടെ ബുദ്ധിയേക്കാള്‍ മികച്ചതായിരുന്നുവെന്നും ആലപ്പി അഷ്റഫ് അഭിപ്രായപ്പെടുന്നു.

 

ഹണി റോസിന്റെ ആദ്യ പോസ്റ്റ് കണ്ടപ്പോള്‍ ബോച്ചെ ഒരുപക്ഷെ കരുതിക്കാണും ഇവള്‍ ഇത്രയൊക്കെയെ ഉള്ളുവെന്ന്. ബുദ്ധിയും കരുത്തുമുള്ള സ്ത്രീകള്‍ ഒരുമ്പെട്ട് ഇറങ്ങിയാല്‍ പിന്നെ ബ്രഹ്മനും തടുക്കാനാവില്ലെന്ന ഒരു ചെല്ലുണ്ട്. അതിന് ഉദാഹരണമാണ് കക്കാനാട് ജയിലിലെ ഒന്നാം നമ്പർ സെല്ലില്‍ കിടക്കുന്ന സാധാരാണക്കാരന്‍ അല്ലാത്ത, ഒരുപാട് പേർക്ക് ശമ്പളം കൊടുക്കുന്ന മനുഷ്യന്‍.

 

ഒറ്റക്ക് നടക്കുന്നതിനേക്കാളും കിടക്കുന്നതിനേക്കാള്‍ ഇഷ്ടം ആള്‍ക്കൂട്ടത്തിനോടൊപ്പം നടക്കുന്നതിനും കിടക്കുന്നതിനും ഇരിക്കുന്നതിനുമാണെന്ന് ബോച്ചെ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. ഇവിടെയും ബോച്ചെ ഒറ്റപ്പെട്ടില്ല. അഞ്ച് റിമാന്‍ഡ് പ്രതികള്‍ കൂട്ടിനുണ്ട്. അവരില്‍ ഒരാള്‍ മാത്രമാണ് ജയില്‍ യൂണിഫോം അണിഞ്ഞിട്ടുള്ളത്. അത് ബോച്ചെയാണ്. ഒരുപക്ഷെ ബോച്ചെയുടെ ദീർഘവീക്ഷണം കാരണമായിരിക്കാം ഈ വസ്ത്രം നേരത്തെ ധരിക്കാന്‍ തുടങ്ങിയതെന്നും സംവിധായകന്‍ പരിഹസിക്കുന്നു.

Tags: JailHoney RoseLatest newsAlappy ashrafBoby Chemannoor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സീതയുടെ കൈയ്യില്‍ ചുറ്റിയ മിന്നലാണ് മിന്നല്‍ വള: കൈതപ്രം

Entertainment

‘വീണ്ടും മരണം ‘ദുശകുനം വിട്ട് മാറാതെ ‘കാന്താര 2.,ഷൂട്ട് തുടങ്ങിയത് മുതൽ മരണം ; ഞെട്ടിച്ച് മലയാളി നടന്റെ വിയോഗം‌

Entertainment

അശ്വിൻ രാത്രി ഫോൺ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന് യുവതി;വീട്ടിൽ ബിരിയാണി, അവൻ മണ്ണ് വാരി തിന്നാറില്ലെന്ന് ദിയ കൃഷ്ണ

World

ഇമ്രാൻ ഖാനും ബുഷ്റാ ബീബിയും ജയിൽ മോചിതരാകുമെന്ന് പിടിഐ നേതാവ് : അസിം മുനീർ ഇത് അനുവദിക്കുമോ എന്ന് പാക് ജനത

Entertainment

സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്.പാര്‍ഥിപന്‍

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies