Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: നിറഞ്ഞ സദസിന് മുന്നില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 07:02 am IST
in Kerala

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍. മൂന്നാം വേദിയായ ടാഗോര്‍ തിേയറ്ററില്‍ ഇന്നലെ നിറഞ്ഞ സദസിലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരം അരങ്ങേറിയത്. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകി 10.30ന് ആരംഭിച്ച നാടകമത്സരം കാണുന്നതിന് തലസ്ഥാനത്തെ നാടകാസ്വാദകര്‍ക്ക് പുറമേ മറ്റു ജില്ലകളില്‍ നിന്നുള്ള നിരവധി നാടകാസ്വാദകരും എത്തി.

ടാഗോര്‍ തിയേറ്ററില്‍ വലിയ തിരക്ക് അനുഭവപ്പെട്ടതോടെ കാണികള്‍ ഇരിക്കാന്‍ സീറ്റില്ലാത്തതിനെ തുടര്‍ന്ന് നിലത്തിരുന്നു നാടകം ആസ്വദിച്ചു. ഇടവേള സമയത്ത് ആര്‍പ്പുവിളിച്ചും പാട്ടുകള്‍ പാടിയും കാണികളും ആവേശം പങ്കുവച്ചു. മത്സരങ്ങള്‍ വൈകിയെങ്കിലും മത്സരാര്‍ത്ഥികള്‍ വേഷങ്ങള്‍ പകര്‍ന്നാടിയപ്പോള്‍ സദസിനും ഉറക്കം വന്നില്ല. അതേസമയം ടാഗോര്‍ തിയേറ്ററിന്റെ മുന്‍നിരയില്‍ വിഐപികള്‍ക്കായി കസേരകള്‍ ഒഴിച്ചിട്ടത് രാവിലെ തര്‍ക്കത്തിനിടയാക്കി. പിന്നീട് ഇത് ഒഴിവാക്കി. പത്തു മണിയോടെ വേദിയുടെ പിന്നണിയില്‍ തിരക്കുണ്ടായതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. നാടകത്തിന്റെ വിധികര്‍ത്താക്കള്‍ക്ക് സമീപം ഇരിക്കാന്‍ ശ്രമിച്ചവരെയും സംഘാടകര്‍ പിന്തിരിപ്പിച്ചു. 15 മിനിറ്റാണ് വേദി ഒരുക്കുന്നതിനായി ടീമുകള്‍ക്ക് അനുവദിച്ചിരുന്നത്. നാടകങ്ങളുടെ ഇടവേളകളില്‍ നാടകഗാനങ്ങള്‍ പാടിയും കൈയ്യടിച്ചും നാടകാസ്വാദകര്‍ നാടകമത്സരം ആഘോഷമാക്കി.

വേദിയില്‍ അരങ്ങേറിയ നാടകങ്ങളില്‍ പലതും സാമൂഹിക വിമര്‍ശനത്തിന്റെ കൂരമ്പുകളായിരുന്നു. പുരാണത്തിലെ രാവണനും മണേ്ഡാദരിയും ആദ്യം അരങ്ങേറി. കണ്ണൂര്‍ മാനന്തവാടി ജിവിഎച്ച് എസിലെ വിദ്യാര്‍ത്ഥികളാണ് ചരിത്രനാടകത്തിലൂടെ ആനുകാലിക സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചത്. രമേഷ് പുല്ലപ്പള്ളി, സുരേന്ദ്രന്‍ കല്ലൂര്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. സര്‍ക്കാരിനെ വിമര്‍ശിച്ചു സ്ത്രീവിരുദ്ധതയ്‌ക്കും പീഡനങ്ങള്‍ക്കും കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍, രാവണന്റെ നിറത്തിന്റെ രാഷ്‌ട്രീയം, ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധം, സ്ത്രീകള്‍ക്കെതിരെയുള്ള അനീതി, സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള അവബോധം എന്നിവയായിരുന്നു നാടകങ്ങളിലെ പ്രധാന വിഷയങ്ങള്‍ 14 ജില്ലകളില്‍ നിന്നും 18 ടീമുകളുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്. ചലച്ചിത്ര താരം ശരത്ത് അപ്പാനി, സംവിധായകനും നിര്‍മാതാവും അഭിനേതാവുമായ എം.എ. നിഷാദ്, നാടക പ്രവര്‍ത്തകന്‍ ബിനു ജോസഫ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നാടക, ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍, സീരിയല്‍ നടന്‍ ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന വിപുലമായ സദസ്സിന് മുന്നില്‍ നാടകം അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു.

Tags: drama63rd State School Art Festival63ാ-മത് സ്‌കൂള്‍ കലോത്സവംTeenage talents
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലും

Varadyam

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

Kerala

യാത്രയായത് സിനിമയുടെ തിരക്കിലും നാടകത്തെ കൈവിടാത്ത കലാപ്രതിഭ

India

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ മമതയുടെ വിരട്ടല്‍ നാടകം, കൂളായി ഉദ്യോഗസ്ഥര്‍, പരിഹസിച്ച് ബിജെപി

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടകങ്ങള്‍ക്ക് കൈയടിച്ച് കാണികള്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.