Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാഫിയകളുടെ പിടിയിലോ പശ്ചിമഘട്ടം

ഡോ. സി.എം. ജോയി by ഡോ. സി.എം. ജോയി
Jan 5, 2025, 11:08 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പശ്ചിമഘട്ടം സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഭാരതത്തില്‍ പരിസ്ഥിതി നിയമം കൊണ്ടുവന്ന സമയത്തു തന്നെ തീരുമാനിച്ചിരുന്നു. സുപ്രീം കോടതിയും, കേന്ദ്ര വനം വന്യജീവി ബോര്‍ഡും,കേന്ദ്ര സര്‍ക്കാരും ഒട്ടനവധി കോടതി വിധികളും പിന്നെ ഗാഡ്ഗില്‍ കമ്മിറ്റിയും വരെ അതിന് നിര്‍ദേശം കൊടുത്തു. ഒരു പ്രബല വിഭാഗം കര്‍ഷകര്‍ എന്ന പേരിലും, മത സംഘടന എന്ന രീതിയിലും, പ്രാദേശിക സംഘടിത ബലം ഉപയോഗിച്ചും, സംരക്ഷണ സമിതി എന്ന നിലയിലും പേശി ബലം കൊണ്ടും രാഷ്‌ട്രീയ സ്വാധീനം കൊണ്ടും, പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തി. ഇതുവരെ പശ്ചിമഘട്ട സംരക്ഷണം മാത്രം നടത്താന്‍ സമ്മതിച്ചില്ല. ‘കര്‍ഷകരാണ്’ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷകര്‍ എന്ന് ഇവര്‍ സ്വയം പറയുന്നു. എന്നാലിവരാകട്ടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, ഹൈക്കോടതി വിധികള്‍, ബഫര്‍ സോണ്‍ ആവശ്യം, പരിസ്ഥിതി ദുര്‍ബല പ്രദേശം, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍, വൃഷ്ടി പ്രദേശ വനസംരക്ഷണം, നദിക്കരയിലെ പ്രളയ സാധ്യതാ പ്രതലങ്ങള്‍, റിസേര്‍വ് വനം, പരിസ്ഥിതി ലോല മേഖല, സംരക്ഷിത വനം, വനവാസി സംരക്ഷണ നിയമം വരെ അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കുകയാണ്.

ഏറ്റവും പുതിയതായി കേരള സര്‍ക്കാര്‍ വന നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും ശിക്ഷയും വര്‍ധിപ്പിക്കാനും വനപാലകര്‍ക്ക് നിയമം നടപ്പാക്കാനുള്ള അധികാരവും നല്‍കുന്ന ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നു. അതും ഒരു കൂട്ടം ആളുകള്‍ ജനത്തെ ഇറക്കി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.

പശ്ചിമഘട്ടത്തിന്റെ ശാസ്ത്രീയ സംരക്ഷണം ഇല്ലാതാക്കാന്‍ നാളേറെയായി സംഘടിത ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്നും മഴ തുടങ്ങിയാല്‍ പശ്ചിമഘട്ടം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, റോഡ് ഒഴുകി പോകല്‍, വൈദ്യുതി നിലയ്‌ക്കല്‍, സ്ഥലങ്ങള്‍ ഒറ്റപ്പെട്ടുപോകല്‍, കൃഷി നാശം, ഡാം പൊട്ടല്‍ ഭീക്ഷണി എന്നിവ ഇവിടുത്തെ ജനങ്ങള്‍ നിരന്തരമായി അനുഭവിക്കുന്നു. ഇതിന് പുറമെയാണ് വേനലായാലുള്ള കുടിവെള്ള ക്ഷാമം. വന്യജീവി ആക്രമണം പശ്ചിമഘട്ടത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയുന്നു.

അതോടൊപ്പം വന നശീകരണം, റിസോര്‍ട്ട് പെരുകല്‍, അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കുഴല്‍ കിണര്‍ വര്‍ധന, വനം കൈയേറ്റം, തടി കടത്തല്‍, അനധികൃത പാറ ഘനനം, മണ്ണെടുപ്പ്, ജൈവ വൈവിധ്യം നശിപ്പിക്കല്‍, ഭു വിനിയോഗ മാറ്റം എന്നിവയെല്ലാം ആരുടെയൊക്കെയോ ഒത്താശയോടെ ഹൈ റേഞ്ചില്‍ നടന്നുവരുന്നു. ഉറങ്ങിക്കിടന്ന 900 ത്തിലധികം സാധാരണക്കാര്‍ ഇതിനോടകം ദുരന്തങ്ങളില്‍ പലപ്പോഴായി മണ്ണില്‍ മൂടപ്പെട്ടു. യഥാര്‍ത്ഥ കര്‍ഷകരല്ലാത്ത ‘കര്‍ഷകര്‍’ എന്ന് വീമ്പിളക്കുന്നവരുടെ യഥാര്‍ത്ഥ കൃഷി എന്തെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും പരിശോധിക്കണം. പശ്ചിമഘട്ടമാണ് സംസ്ഥാനത്തെ നദികളുടെ ഉത്ഭവ സ്ഥാനം. അതില്ലെങ്കില്‍ നമ്മുടെ കുടിവെള്ളവും മുട്ടും. പശ്ചിമഘട്ടം കേരളത്തിന്റെ നിലനില്‍പ്പിനു അനിവാര്യമാണ്. സംരക്ഷിക്കേണ്ടത് നമ്മളാണ്. ശാസ്ത്രീയമായ സംരക്ഷണമാണ് പശ്ചിമഘട്ടത്തിന് ആവശ്യം. അത് ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമോ, ഹിത പരിശോധനയോ, പ്രാദേശിക വാദമോ, രാഷ്‌ട്രീയ നേട്ടമോ നോക്കി ജനാധിപത്യ രീതിയിലാക്കാന്‍ പറ്റില്ലല്ലോ.

(തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് റിട്ട. അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

Tags: Western GhatsLand mafiaMadhav gadgil
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭൂമാഫിയകളുടെയും കൊള്ളക്കാരുടെയും പിടിയിൽ നിന്ന് വഖഫ് ബോർഡിനെ മോചിപ്പിക്കണം: പാവപ്പെട്ട മുസ്ലീങ്ങളുടെ താൽപ്പര്യത്തിനാണ് മുൻതൂക്കമെന്നും ബിജെപി

Local News

അനധികൃത മണ്ണ് കടത്ത് പിടികൂടി

Thiruvananthapuram

സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു; ചാല ഏര്യാ കമ്മറ്റിയില്‍ പിടിമുറുക്കി ലഹരി, ഭൂമാഫിയ

Kerala

വയനാടിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തം: ഡോ. വി.എസ്. വിജയന്‍, പുനരധിവാസം അവിടെ വേണ്ട: ഡോ. വി. അമ്പിളി

Kerala

കേരളത്തിലെ ക്വാറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍

പുതിയ വാര്‍ത്തകള്‍

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

മണ്ണാര്‍ക്കാട് പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം : 18 പവനും 10,000 രൂപയും നഷ്ടമായി 

വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളെന്ന് ഉണ്ണി മുകുന്ദൻ;’ഇതൊരു അടി കേസല്ല, ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാക്കി

ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (ഇടത്ത്) ഇന്‍ഫോസിസ് നാരായണമൂര്‍ത്തി(വലത്ത്)

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

അന്ന് കശ്മീരിലെ ഭീകരർ അശുദ്ധമാക്കി നദിയിൽ എറിഞ്ഞു ; 35 വർഷത്തിനു ശേഷം ശ്രീനഗറിലെ ജോഗേശ്വരി ശിവക്ഷേത്രത്തിൽ ശിവലിംഗം പുനഃസ്ഥാപിച്ചു

വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയി കാണാതായ 8 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി,ഇനി കണ്ടെത്തേണ്ടത് ഒരാളെ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, കേരളത്തില്‍ വ്യാപനം കൂടുതല്‍, ഒരു മരണം സ്ഥിരീകരിച്ചു

വീർ സവർക്കറുടെ കൊച്ചുമകന്റെ മാതൃപരമ്പരയെക്കുറിച്ചറിയണം ; രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി പൂനെ കോടതി തള്ളി

അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നുവെന്ന് വിശ്വസിക്കാനാകില്ല : കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചവരല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies