Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയുടെ ബുള്‍ഡോസര്‍ ഇക്കുറി പോയത് ഇടിച്ച് നിരത്താനല്ല, മറഞ്ഞുകിടന്ന ഈ ക്ഷേത്രം തുറക്കാന്‍

ഇക്കുറി യോഗിയുടെ ബുള്‍‍ഡോസര്‍ പോയത് അനധികൃത കെട്ടിടം തകര്‍ക്കാനോ, കുറ്റവാളികളുടെ വീട് തകര്‍ക്കാനോ അല്ല. പകരം 40 വര്‍ഷം അടച്ചിട്ടിരുന്ന ഒരു ജൈനക്ഷേത്രത്തിന്റെ വാതിലിന് മുന്‍പില്‍ ഉണ്ടായിരുന്ന മണ്ണും കട്ടകളും നീക്കം ചെയ്യാനാണ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 40 വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ജൈനക്ഷേത്രമാണ് തുറക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 11:16 pm IST
in India

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 40 വര്‍ഷം അടച്ചിട്ടിരുന്ന ജൈനക്ഷേത്രം വീണ്ടും തുറന്നുകൊടുക്കാന്‍ യോഗി. ഇക്കുറി യോഗിയുടെ ബുള്‍‍ഡോസര്‍ പോയത് അനധികൃത കെട്ടിടം തകര്‍ക്കാനോ, കുറ്റവാളികളുടെ വീട് തകര്‍ക്കാനോ അല്ല. പകരം 40 വര്‍ഷം അടച്ചിട്ടിരുന്ന ഒരു ജൈനക്ഷേത്രത്തിന്റെ വാതിലിന് മുന്‍പില്‍ ഉണ്ടായിരുന്ന മണ്ണും കട്ടകളും നീക്കം ചെയ്യാനാണ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ 40 വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ജൈനക്ഷേത്രമാണ് തുറക്കുന്നത്.

ഈ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്‍ പ്രദീപ് കുമാര്‍ ജെയിനും സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ക്ഷേത്രം പുനരുദ്ധരിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. പ്രദീപ് കുമാര്‍ ജെയിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് മൊറാദാബാദിലെ ജില്ലാ മജിസ്ട്രേറ്റ് തന്നെയാണ് ഇവിടം പരിശോധിച്ച് കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ എസ് ഡിഎം വിനയ് കുമാറിന് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണ് കല്ലും മണ്ണും മൂടിക്കിടക്കുന്ന പ്രദേശത്ത് ജൈനക്ഷേത്രമാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ 50 വര്‍ഷമായി ഈ നിലയിലാണ് ഈ ജൈനക്ഷേത്രം ഉണ്ടായിരുന്നതെന്ന് ഗ്രാമപ്രധാന്‍ നസാകത്ത് അലി പറയുന്നു. മൊറാദാബാദിലെ രത്നപൂര്‍ കാല ഗ്രാമത്തിലാണ് ഈ ജൈനക്ഷേത്രം ഉണ്ടായിരുന്നത്. ഇവിടെ 70 ശതമാനത്തിലധികം മുസ്ലിങ്ങളാണ്. പക്ഷെ ഇവിടുത്തെ ക്ഷേത്രം തുറക്കുന്നതിന് മുസ്ലിം സമുദായത്തില്‍ നിന്നും യാതൊരു എതിര്‍പ്പുമുണ്ടായില്ലെന്ന് മാത്രമല്ല, അവരും സഹകരിക്കുകയായിരുന്നു.

“മാധ്യമങ്ങളാണ് ഇവിടെ തകര്‍ന്നനിലയില്‍ മണ്ണുമൂടിക്കിടക്കുന്ന ഒരു ക്ഷേത്രം ഉണ്ടായിരുന്നതെന്ന വാര്‍ത്ത നല്‍കിയത്. കഴിഞ്ഞ നാലോ അഞ്ചോ ദശകമായി മണ്ണുമൂടിക്കിടക്കുകയായിരുന്നു ഈ ക്ഷേത്രം. ജില്ലാ മജിസ്ട്രേറ്റാണ് ഇവിടുത്തെ മണ്ണ് നീക്കി പ്രദേശം വൃത്തിയാക്കാന്‍ നിര്‍ദേശിച്ചത്. “- ബിലാരിയ എസ് ഡിഎം വിനയ് കുമാര്‍ പറയുന്നു.

ഹൈന്ദവ പൈതൃകം സംരക്ഷിക്കുക എന്ന യോഗി ആദിത്യനാഥിന്റെ പദ്ധതിപ്രകാരമാണ് സംഭാലിലും ഇപ്പോള്‍ മൊറാദാബാദിലും മറഞ്ഞുകിടന്നിരുന്ന ക്ഷേത്രങ്ങളും ക്ഷേത്രക്കിണറുകളും പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നത്. സനാതനധര്‍മ്മം ശക്തിപ്പെടുത്തിയാലേ ഭാരതം നിലനില്‍ക്കൂ എന്നാണ് യോഗി ആദിത്യനാഥ് അഭിപ്രായപ്പെടുന്നത്.

Tags: yogiUttarpradeshbulldozerJainTempleMoradabad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദ്: ചങ്കൂര്‍ ബാബയും സഹായിയും പിടിയില്‍; ജലാലുദ്ദീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

News

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

News

കേരളത്തെക്കുറിച്ചും പ്രവർത്തകരെക്കുറിച്ചും വികസനത്തെക്കുറിച്ചും പറഞ്ഞ് പ്രധാനമന്ത്രി

News

മുഖ്യമന്ത്രി യോഗിയുടെ കുട്ടികൾക്കുള്ള ഉപദേശം; ചൈനയുടെ ചരടുകൾ ഉപേക്ഷിക്കുക, മൊബൈൽ ഉപയോഗം കുറയ്‌ക്കൂ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.