Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഭാലില്‍ മൃത്യുകൂപം കണ്ടെത്തി; ആയിരം പാപങ്ങള്‍ കഴുകിക്കളയുന്ന കിണര്‍; മൃത്യുകൂപത്തിന് പുറമെ മറ്റ് 18 വിശുദ്ധക്കിണറുകളും

ഉത്തര്‍പ്രദേശിലെ സംഭാലില്‍ ആയിരക്കണക്കിന് പാപങ്ങള്‍ കഴുകിക്കളയാന്‍ ശേഷിയുള്ള 'മൃത്യുകൂപം' എന്ന് 150 വര്‍ഷം മുന്‍പ് വിളിക്കപ്പെട്ടിരുന്ന മരണക്കിണര്‍ കണ്ടെത്തി. സംഭാലില്‍ തര്‍ക്കപ്രദേശമായ ഷാഹി ജുമാ മസ്ജിദിന്റെ 250 മീറ്റര്‍ അകലെയാണ് ഈ ഏറെ പ്രാധാന്യമുള്ള മൃത്യുകൂപം കണ്ടെത്തിയത്.

Janmabhumi Online by Janmabhumi Online
Dec 27, 2024, 08:21 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ആയിരക്കണക്കിന് പാപങ്ങള്‍ കഴുകിക്കളയാന്‍ ശേഷിയുള്ള ‘മൃത്യുകൂപം’ എന്ന് 150 വര്‍ഷം മുന്‍പ് വിളിക്കപ്പെട്ടിരുന്ന മരണക്കിണര്‍ (deathwell) കണ്ടെത്തി. സംഭാലില്‍ തര്‍ക്കപ്രദേശമായ ഷാഹി ജുമാ മസ്ജിദിന്റെ 250 മീറ്റര്‍ അകലെയാണ് ഈ ഏറെ പ്രാധാന്യമുള്ള മൃത്യുകൂപം കണ്ടെത്തിയത്. മൃത്യകൂപം ഉള്‍പ്പെടെ ഹിന്ദുപൈതൃകത്തില്‍ ഏറെ പ്രാധാന്യമുള്ള 19 വിശുദ്ധമായ കിണറുകളാണ് ഖനനത്തില്‍ കണ്ടെത്തിയത്. മൃത്യുകൂപം വീണ്ടും ശുചിയാക്കുകയും ഖനനം ചെയ്ത് പഴയതുപോലെ കിണറാക്കി മാറ്റി. ബ്രഹ്മാവ് സൃഷ്ടിച്ച 19 കിണറുകളില്‍ ഒന്നാണ് മൃത്യുകൂപം എന്നാണ് വിശ്വാസം. സംഭാല്‍ സദറിനടുത്ത് സാരഥാലില്‍ ആണ് മൃത്യകൂപം കണ്ടെത്തിയത്. ചന്ദോസി ഏരിയയില്‍ പെട്ട പ്രദേശമാണിത്. 20 വര്‍ഷം മുന്‍പ് വരെ ആളുകള്‍ ഈ കിണറ്റില്‍ കുളിച്ചിരുന്നു. പിന്നീട് തൊട്ടടുത്തുള്ള മൃത്യുഞ്ജയ് മഹാദേവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

BIG BREAKING NEWS 🚨 Yogi Adityanath Administration revives MYSTERIOUS 'Mrityu Koop' which is mentioned in ancient sculptures.

This ancient well has been found just 300 meters away from the Jama Masjid in Sambhal

According to the ancient books, Mrityu Koop can destroy… pic.twitter.com/da43OP6yty

— Times Algebra (@TimesAlgebraIND) December 27, 2024

ആയിരക്കണക്കിന് പാപങ്ങള്‍ കഴുകിക്കളയുന്ന മൃത്യുകൂപം

മൃത്യകൂപത്തിലെ കിണറ്റിലെ വെള്ളത്തില്‍ കുളിച്ചാല്‍ ശിവന്‍ തൃപ്തനാകും എന്നും ആയിരക്കണക്കിന് പാപങ്ങള്‍ ഇല്ലാതാകും എന്നാണ് വിശ്വാസം. സംഭാല്‍ മുനിസിപ്പാലിറ്റി അധികൃതരാണ് ഖനനത്തില്‍ കിണറുകള്‍ കണ്ടെത്തിയത്. പത്മശ്രീ നേടിയ ഡോ.രമാകാന്ത് ശുക്ലയുടെ പുസ്തകത്തില്‍ മൃത്യുകൂപത്തെപ്പറ്റിയും മറ്റ് 18 കിണറുകളെപ്പറ്റിയും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ സംഭാല്‍ തീര്‍ത്ഥാടന പ്രദക്ഷിണം (സംഭാല്‍ പില്‍ഗ്രിമേജ് സെര്‍കമേംബുലേഷന്‍) എന്ന പുസ്തകത്തിലാണ് ഈ വിശുദ്ധക്കിണറുകളെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു. ഇദ്ദേഹം 1985ല്‍ എഴുതിയതാണ് ഈ പുസ്തകം. മുഗള്‍ കാലഘട്ടത്തില്‍ ഈ പ്രദേശം മുഴുവന്‍ മാറ്റി ജുമാമസ്ജിദ് സ്ഥാപിക്കുകയായിരുന്നു. കിണറുകളെല്ലാം കട്ടിയുള്ള കോണ്‍ക്രീറ്റുകൊണ്ട് മൂടിയിരിക്കുകയായിരുന്നു. ഇത് പൊളിച്ചുനീക്കിയപ്പോഴാണ് കിണറുകള്‍ കണ്ടെത്തിയത്. ഹിന്ദുപൈതൃകത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ വീണ്ടും സജീവമാക്കിമാറ്റുന്ന യോഗി ആദിത്യനാഥിന്റെ പരിശ്രമങ്ങളെ ഇവിടുത്തെ ജനങ്ങള്‍ സ്തുതിക്കുകയാണ്.

സംഭാലില്‍ സംഭവിച്ചതെന്ത്?

ഉത്തര്‍പ്രദേശിലെ സംഭാലില്‍ 500 വര്‍ഷം പഴക്കമുള്ള ഷാഹി ജുമാ മസ്ജിദ് പ്രദേശത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സര്‍വ്വേ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇവിടെ ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ സര്‍വ്വേ നടത്തണമെന്ന തീരുമാനത്തില്‍ യോഗി ആദിത്യനാഥ് ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ സര്‍വ്വേയിലും ഖനനത്തിലുമാണ് മൃത്യുകൂപം കണ്ടെത്തിയത്. നിരവധി ഹിന്ദു ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. അഞ്ച് ക്ഷേത്രങ്ങളും ഈ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഭസ്മ ശങ്കര്‍ ക്ഷേത്രം മുസ്ലിം കയ്യേറ്റപ്രദേശം പൊളിച്ചപ്പോഴാണ് കിട്ടിയത്.

മൃത്യുകൂപത്തില്‍ വീണ്ടും വെള്ളം

എട്ടടിആഴത്തിലുള്ള മൃത്യുകൂപം എന്ന  കിണറ്റില്‍ വീണ്ടും വെള്ളം കണ്ടെത്തിയത് അത്ഭുതപ്പെടുത്തിയെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറയുന്നു. സംഭാലില്‍ ഹിന്ദുതീര്‍ത്ഥാടകര്‍ പതിവായി സന്ദര്‍ശിച്ചിരുന്ന 68 തീര്‍ത്ഥാടനകേന്ദ്രങ്ങളും 19 കിണറുകളിലും പെട്ട ഒന്നാണ് മൃത്യകൂപം.

മൃത്യുകൂപത്തിന് 150 യാര്‍ഡ് അകലെയാണ് യമാഗ്നി കൂപം എന്ന മറ്റൊരു കിണര്‍ ഉള്ളത്. യമാഗ്നി കൂപത്തില്‍ കുളിക്കുന്നതും ശിവഭഗവാനെ സന്തോഷിപ്പിക്കുമെന്നാണ് വിശ്വാസം. കോടി പൂര്‍വ്വ പ്രദേശത്ത് മുന്‍സിഫ് കെട്ടിടത്തിനടുത്തായി വിമല്‍ കൂപം എന്ന മറ്റൊരു കിണറും ഉണ്ട്.

 

Tags: #Sambhal#Sambhalexcavation#Mrityukoop
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമനവമിയിൽ സാംബാൽ ഭക്തി സാന്ദ്രമായി : ഘോഷയാത്രയിൽ അണിനിരന്ന് പെൺകുട്ടികളും : പുരാതന സാംബലിന്റെ മഹത്വം വീണ്ടും ജ്വലിപ്പിക്കപ്പെട്ടുവെന്ന് വിഎച്ച്പി

India

വഖഫ് നിയമം വന്നതോടെ സംഭാലിൽ തർക്കത്തിലുള്ള ജുമാമസ്ജിദ് ഞങ്ങൾക്ക് നഷ്ടപ്പെടും : കരഞ്ഞ് വിളിച്ച് അസദുദ്ദീൻ ഒവൈസി

India

ജുമാ മസ്ജിദിന്റെ പ്ലാറ്റ്‌ഫോമിന് പുറത്ത് പോലും നമസ്‌കാരം നടത്തരുത് : ഉച്ചഭാഷിണികളുടെ ഉപയോഗവും നിയന്ത്രിക്കും ; നിർദേശങ്ങൾ നൽകി അനുജ് ചൗധരി

India

സാംഭാലിൽ വിസ്മൃതിയിലായ ആരാധനാകേന്ദ്രങ്ങൾ ഞങ്ങൾ കണ്ടെത്തും : ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്യും ; യോഗി

India

മുസ്ലീം വിശ്വാസികളെ അക്രമങ്ങൾക്ക് പ്രേരിപ്പിച്ചു : സാംഭാൽ ജുമാ മസ്ജിദ് മേധാവി സഫർ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies