Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇടത് രാഷ്‌ട്രീയക്കാരന്റെ അപ്രഖ്യാപിത അയിത്ത പ്രഖ്യാപനങ്ങളെ കൂസാതെ

Janmabhumi Online by Janmabhumi Online
Dec 26, 2024, 09:58 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

രാഷ്‌ട്രീയത്തിലെ മൂല്യച്യുതി യെപ്പറ്റിയാണ് എം ടി ഒടുവിൽ ഉറക്കെ പറഞ്ഞത്. ഈ വർഷമാദ്യമാണത്. കെ എൽ എഫ് വേദിയിൽ. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുട്ടുകളല്ല സ്വാതന്ത്ര്യം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യയിലെ രാഷ്‌ട്രീയ, സാമൂഹ്യ അധികാരചരിത്രത്തെ ചൂണ്ടിക്കാട്ടി അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി എന്ന് കേരളത്തെ ഓർമ്മിപ്പിച്ചു. നയിക്കാൻ കുറച്ചു പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ ധാരണ തിരുത്തിയ പൂർവികർ നേതൃപൂജകളിൽ അഭിരമിച്ചിരുന്നില്ലെന്ന് പുതിയ കാലത്തെ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തിരുത്തലിന്റെ കരുത്തുള്ള ആ വാക്കുകൾ വേദിയിൽ കേട്ടിരുന്നു…..

ഭാഷയുടെ സുകൃതമാണ് വിട പറഞ്ഞത്. ക്രിസ്മസ് അവധി ദിനത്തിന്റെ പകലറുതിയിലാണ് യാത്ര. ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഐതിഹാസിക സർഗാത്മക ജീവിത കഥകൾ എഴുതി ആ ദിനം കാത്തിരുന്നവരുണ്ട്. ഇനിയും ഇവിടെയുണ്ടാകുമെന്ന് അദ്ദേഹം നല്കിയ പ്രതീക്ഷകളുടെ പ്രാർത്ഥനയിലേക്ക് ആ എഴുത്തത്രയും വഴി മാറി. കാലവുമായി നടത്തിയ പോരിനൊടുവിൽ മരണത്തെ എഴുത്തിലൂടെ മറികടന്ന ആ പെരുന്തച്ചൻ മടങ്ങുന്നു.

അമ്പതാണ്ടിന്റെ ആഘോഷത്തിലേക്ക് നടക്കുന്ന തപസ്യയ്‌ക്ക് ഒപ്പമുണ്ടായിരുന്നതാണ് ആ അനുഗ്രഹങ്ങൾ. ഇടത് രാഷ്‌ട്രീയക്കാരന്റെ അപ്രഖ്യാപിത അയിത്ത പ്രഖ്യാപനങ്ങളെ കൂസാതെ അദ്ദേഹം പല കുറി തപസ്യയുടെ വേദിയിലെത്തി. തൻ്റേടത്തോടെ തൻ്റേതായ ഇടം പ്രഖ്യാപിച്ചു. തപസ്യ സംഘടിപിച്ച മഹാകവി അക്കിത്തം സപ്തതി ആഘോഷങ്ങളിൽ നായകനായി. അക്കിത്തം പുരസ്കാരം ഏറ്റുവാങ്ങി. തപസ്യ കാലത്തിന്റെ ആവശ്യമാണെന്ന് അനുഗ്രഹിച്ചു.

കവിയുടെ കാല്പാടുകൾ മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചത് എംടിയാണ് …. മലയാണ്മ അതിന് അദ്ദേഹത്തിന് നന്ദി പറയണം . കേരളം കടലിലാണ്ടു പോവുകയും വീണ്ടും കേരളത്തെ സൃഷ്ടിക്കുകയും ചെയ്യേണ്ടി വന്നാൽ പരമ സ്രഷ്ടാവ് , മഹാകവി പി കുഞ്ഞിരാമൻ നായരുടെ കാല്പാടുകൾ തേടും എന്ന് ഒരു നിരീക്ഷണമുണ്ട് ….

ഒപ്പം കൂടിയും കലമ്പിയും കളിചിരി പറഞ്ഞുമൊഴുകിയ നിളയുടെ കരയിൽ മഹാകവിയും കഥയുടെ കവിയും ഒത്തുചേർന്ന ആ ദിവസങ്ങളോളം കല്പനയുടെ കല്പകവാടികൾ പൂത്തു വിടർന്ന നാളേതുണ്ടാവും ….

സ്വന്തം ജീവിത കാമങ്ങൾക്ക് ഭീമനെന്നും ചന്തുവെന്നും സേതുവെന്നും ഗോവിന്ദൻകുട്ടിയെന്നുമൊക്കെ പേരിട്ട് മലയാളിയുടെ വായനാ ജീവിതത്തെയാകെ കൈവെള്ളയിലാക്കിയ മഹാകവി…. എഴുതിയും എഴുതിപ്പിച്ചും പിന്നിട്ട ഒൻപത് പതിറ്റാണ്ട് …. മഞ്ഞായും കാലമായും പെയ്തു മതിയാകാത്ത കഥമഴയായും നിറഞ്ഞ ഒൻപത് പതിറ്റാണ്ട് ……
പാതിയിൽ പൊലിഞ്ഞ പ്രണയം, നിരാശയിലുയിർത്ത വാശി, തോൽവികളിൽ പിറന്ന പക….. ആഴത്തിലൊഴുകിയ സ്നേഹം …..
അനന്തഭാവങ്ങളിൽ ഒരേയൊരാൾ …
നീർച്ചാലിട്ടൊഴുകുന്ന നിളയെയാണിഷ്ടമെന്ന് ഒരു നിത്യകാമുകന്റെ ഭാഷയിൽ കോറിയിട്ട എം ടി ക്ക് …. ഭാഷയുടെ നിളയൊഴുക്കിൽ അറ്റമില്ലാത്ത കല്പനകൾ തീർത്ത അദ്ഭുതങ്ങളുടെ സമുദ്രത്തിന്
പ്രണാമം…
പ്രിയപ്പെട്ടവരേ……
തിരിച്ചുവരാനായ് യാത്ര ആരംഭിക്കുകയാണ്.

എം സതീശന്‍

Tags: MT Vasudevan Nair
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാഷാപിതാവ് എഴുത്തച്ഛന്‍ തന്നെയാണ്, സംശയം വേണ്ട

Kerala

കേരളത്തിന്റെ തനിമ ഉയര്‍ത്തിപ്പിടിച്ച സാഹിത്യകാരനാണ് എം ടിയെന്ന് ജോര്‍ജ് കുര്യന്‍

Varadyam

എംടിയുടെ നോവലുകളിലെ തിണവ്യവസ്ഥ തേടുമ്പോള്‍…

Varadyam

രമണീയം രവിക്കും അക്കാലം

Kerala

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ സ്മാരകം?:എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies