Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Janmabhumi Online by Janmabhumi Online
Dec 18, 2024, 09:22 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ എത്തിയതില്‍ പകപൂണ്ട് എസ്എഫ്‌ഐ കാര്യവട്ടം ക്യാമ്പസിലെ വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു. ത്രിദിന അന്താരാഷ്‌ട്ര സംസ്‌കൃത സെമിനാറിന്റെ മുഖ്യ സംഘാടകയായ സംസ്‌കൃത വിഭാഗം മേധാവി പ്രൊഫ.സി.എന്‍ വിജയകുമാരി തന്നെയാണ് വേദാന്ത പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍. ഈ ഓഫീസാണ് അക്രമികള്‍ തകര്‍ത്തത്.

സംസ്‌കൃത വിഭാഗം സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്‌ട്ര സെമിനാറിന്റെ ഉദ്ഘാടനത്തിന് ഗവര്‍ണര്‍ കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തിയ ചൊവ്വാഴ്ച രാത്രിയാണ് അക്രമികള്‍ പഠന കേന്ദ്രവും തകര്‍ത്തത്. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. നാക് അക്രഡിറ്റേഷന് വേണ്ടി ഓഫീസ് മുന്നില്‍ 1984 മുതലുള്ള ഡയറക്ടര്‍മാരുടെ പേരുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡ് എടുത്തുകൊണ്ടുപോയി. ഓഫീസിന് പുറത്ത് ചുവരുകളില്‍ സ്ഥാപിച്ചിരുന്ന സംസ്‌കൃത ശ്ലോകങ്ങള്‍, യോഗ സ്റ്റഡി വിഭാഗത്തിന്റെ ബോര്‍ഡ് എന്നിവ നശിപ്പിച്ചു. പ്രൊഫ.സി.എന്‍. വിജയകുമാരിയുടെ പേരുള്ള ബോര്‍ഡ് ഒടിച്ചുമടക്കി കതകിനിടയില്‍ തിരുകി. ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന സംസ്‌കൃത സെമിനാറിന്റെ കൂറ്റന്‍ ഫല്‍ക്‌സ് ബോര്‍ഡും കാണാതായിട്ടുണ്ട്.

ഗവര്‍ണര്‍ സര്‍വ്വകലാശാലയില്‍ എത്തുന്നതിനെതിരെ ഇടത് സിന്ഡിക്കേറ്റ് അംഗങ്ങള്‍ തന്നെ തുടക്കത്തിലേ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉദ്ഘാടന വേദിയിലേക്ക് പാഞ്ഞടുക്കുകയും ഗവര്‍ണ്ണറെ തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച ഗവര്‍ണര്‍ സെനറ്റ് ഹാളില്‍ എത്തി പരിപാടി ഉദ്ഘാടനം ചെയ്തു മടങ്ങി. ഇതില്‍ ഉണ്ടായ നാണക്കേട് മറയക്കാന്‍ വേദാന്ത സെന്ററ് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സി.എന്‍. വിജയകുമാരി കേരള വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍, രജ്‌സ്ട്രാര്‍, ക്യാമ്പസ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരി്ല്‍ കേരളസര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസിനുമുന്നില്‍ വിദ്യാഭ്യാസ സംരക്ഷണ സംഗമം എന്ന പേരില്‍ പ്രതിഷേധയോഗം ചേര്‍ന്നിരുന്നു. സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിനെതിരെ എന്നുപറഞ്ഞ് നടത്തിയ പ്രകോപനപരമായ യോഗം ഉദ്ഘാടനം ചെയ്തത് സിപിഎം നേതാവ് എം.സ്വരാജ് ആയിരുന്നു. ഉന്നത വിദ്യാഭ്യാസത്തെ സംരക്ഷിക്കുക, കാവിവത്കരണം തുടങ്ങിയ അജണ്ടകളായിരുന്നു സമ്മേളനത്തില്‍ ഉണ്ടായിരുന്നത്.ചാന്‍സലര്‍ ശ്രമിക്കുന്നത് കേരളത്തിലെ സര്‍വകലാശാലകളെ തകര്‍ക്കാന്‍, സംഘപരിവാര്‍ ക്രമിനലുകളെ ഭരണസമിതിയിലേക്ക് തിരുകികയറ്റുന്നു’ എന്നൊക്കെ പറഞ്ഞ് ആക്ഷേപം ചൊരിഞ്ഞായിരുന്നു സ്വരാജിന്റെ പ്രസംഗം.

പഠനകേന്ദ്രം അടിച്ചുതകര്‍ത്ത ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍, പി എസ് ഗോപകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്‌കൃത വിഭാഗം സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്‌ട്ര സെമിനാറിന്റെ ഉദ്ഘാടനത്തിന്,ഗവര്‍ണ്ണറെ ക്ഷണിച്ചതിലുള്ള വിരോധമാണ് പ്രധാനമായും അക്രമികളെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ചാന്‍സലറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉദ്ഘാടന വേദിയിലേക്ക് പാഞ്ഞടുക്കുകയും ഗവര്‍ണ്ണര്‍ക്കെതിരെ ആക്രോശം മുഴക്കുകയും ചെയ്തിരുന്നു. ഗവര്‍ണ്ണറുടെ പരിപാടിക്കിടയില്‍ സംഭവിച്ച സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് നാമമാത്രമായ നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വേദാന്ത സ്റ്റഡീ സെന്ററിന് നേര്‍ക്ക് ആക്രമണമുണ്ടായത് എന്ന് വേണം കരുതാന്‍.

ഗവര്‍ണ്ണറുടെ സന്ദര്‍ശനത്തിന് ആധാരമായ സെമിനാറിന്റെ മുഖ്യ സംഘാടകയായ സംസ്‌കൃത വിഭാഗം മേധാവിയായ അധ്യാപിക തന്നെയാണ് വേദാന്ത പഠനകേന്ദ്രത്തിന്റെ ഡയറക്ടറും. മുമ്പ് പാലക്കാട്ട് വിക്ടോറിയാ കോളജിലും എറണാകുളത്ത് മഹാരാജാസ് കോളജിലും കാസര്‍കോട്ടും കൊയിലാണ്ടി ഗുരുദേവാ കോളജിലും അധ്യാപകര്‍ക്ക് നേരേ നടന്ന അക്രമ പരമ്പരകളുടെ ഒടുവിലത്തേതാണ് വേദാന്ത പീന കേന്ദ്രത്തിന് നേരേയുണ്ടായത്. സര്‍വകലാശാലയുടെ ജംഗമ വസ്തുക്കള്‍ നശിപ്പിച്ച ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതോടൊപ്പം സര്‍വകലാശാലയ്‌ക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കാനുള്ള നടപടികള്‍ കൂടി അടിയന്തിരമായി സ്വീകരിക്കണം.സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു.

Tags: Kerala UniversityArif Mohammad KhanArif Muhammed Khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

kerala university
Kerala

പ്രതിഫലത്തെ ചൊല്ലി തര്‍ക്കം: അധ്യാപിക പിടിച്ചു വച്ച ഉത്തരക്കടലാസുകള്‍ വീട്ടില്‍ ചെന്ന് ഏറ്റെടുത്ത് സര്‍വകലാശാല സംഘം

Kerala

കേരള സര്‍വകലാശാല ആസ്ഥാനത്തെ സംഘര്‍ഷം: എസ് എഫ് ഐ – കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Thiruvananthapuram

സര്‍വകലാശാലയുടെ വീഴ്ചയ്‌ക്ക് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നത് നീതിയല്ലെന്ന് ലോകയുകത, പുനഃപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കണം

Kerala

കേരള സര്‍വകലാശാല ആസ്ഥാനത്ത് വന്‍ സംഘര്‍ഷം, കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, പൊലീസ് ലാത്തിവീശി

Kerala

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: നടപടിയെടുക്കാനുളള നീക്കം സര്‍വകലാശാലയുടെ മുഖം രക്ഷിക്കാനെന്ന് അധ്യാപകന്‍

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies